Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കെഎസ്ആര്‍ടിസി ആസന്നമരണത്തിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2017, 09:39 pm IST
in Vicharam

ഓരോ മാസവും 136 കോടി രൂപയുടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഈയടുത്ത കാലംവരെ 3046 കോടി രൂപ കടം വരുത്തിക്കൊണ്ട് ഏറ്റവും കൂടുതല്‍ വരുമാനമുള്ള 54 ഡിപ്പോകള്‍ ബാങ്കുകള്‍ക്ക് പണയപ്പെടുത്തി ‘കുളം തോണ്ടുന്ന’ത് കേരളത്തെ ഇരുത്തിചിന്തിപ്പിക്കേണ്ടതാണ്. ഇന്നത്തെ അവസ്ഥയില്‍ 2027 വരെ കോര്‍പ്പറേഷന് കടക്കെണിയില്‍നിന്ന് മോചനമുണ്ടാകില്ലെന്നുള്ള സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ അതുവരെ നിലനില്‍ക്കുമോയെന്ന് കണ്ടറിയണം!

കേരളത്തില്‍ ജനപ്രതിനിധികള്‍ (എംപി/എംഎല്‍എമാര്‍) അവരുടെ നിക്ഷിപ്ത താല്‍പര്യത്തിനുവേണ്ടി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നത് സമീപകാല സംഭവമാണ്. വരുമാനത്തിന്റെ തോത് നോക്കാതെ രാഷ്‌ട്രീയ മേലാളന്മാര്‍ക്കുവേണ്ടി വണ്ടി ഓടുമ്പോള്‍ കോര്‍പ്പറേഷന് ‘കട്ടപ്പൊക’യും വണ്ടികള്‍ കട്ടപ്പുറത്തുമാണ്. നല്ല വരുമാനമുള്ള റൂട്ടില്‍നിന്നു ബസുകള്‍ മാറ്റിയിട്ട് പുതിയ റൂട്ടുകള്‍ ഉണ്ടാക്കി ‘ആളില്ലാതോടുന്ന വണ്ടി’ കാഴ്ചകള്‍ നിരവധിയാണ്. അഥവാ എന്തെങ്കിലും കാരണവശാല്‍ അത്തരം റൂട്ടില്‍ ഒരു ദിവസം ഓടാതിരുന്നാല്‍ മുകളില്‍നിന്നും ചോദ്യം വരും എന്ന നിലയ്‌ക്ക്, കോര്‍പ്പറേഷന്‍ കുത്തുപാളയെടുത്താലും ജനപ്രതിനിധികളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന നിലയ്‌ക്ക് ബസുകള്‍ ഓടിക്കുന്നത് പതിവുകാഴ്ചയാണ്- അപ്പോള്‍ നഷ്ടം എങ്ങനെ വരാതിരിക്കും?

കുറെ കാലം ഒരു കെഎസ്ആര്‍ടിസി ബസുപോലുമില്ലാതിരുന്ന കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ (എലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗം ഉള്‍പ്പെടുന്നു) കഴിഞ്ഞ കുറെ മാസങ്ങളായി പാലായിലേക്കും പിറവത്തേക്കും ഗുരുവായൂര്‍ക്കും നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ ‘തേരാ പാരാ’ ഓടുന്നുണ്ടെന്നറിയുക.

കെഎസ്ആര്‍ടിസി ബസുകള്‍ ഓടാനരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വകാര്യബസുകള്‍ യാതൊരു സമയനിഷ്ഠയും പാലിക്കാതെ മുന്നിലോടുന്നത് പതിവുകാഴ്ചാണ്. ഇതിനെപ്പറ്റി അന്വേഷിക്കാന്‍ ഡിപ്പോ അധികൃതരോ മോട്ടോര്‍വാഹന വകുപ്പോ (പ്രശ്‌നമുണ്ടായാല്‍ പോലീസോ) ഇല്ല എന്നതാണ് സത്യം. ഉദാഹരണത്തിന് കല്‍പ്പറ്റ ടൗണില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഓടാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് മാനന്തവാടി സന്നദ്ധമായിരിക്കുന്ന പ്രൈവറ്റ് ബസുകള്‍ ഓട്ടം തുടങ്ങുന്നു. സമയനിഷ്ഠ ഇവര്‍ക്ക് ബാധകമല്ല എന്നത് എല്ലാവരും ചേര്‍ന്നുണ്ടാക്കുന്ന ഒരു യോജിപ്പാണ്. പിന്നെ എങ്ങനെ കെഎസ്ആര്‍ടിസി ലാഭത്തിലാകും? (ഇത് കേരളത്തിലെ ഭൂരിപക്ഷം ജില്ലകളിലും കാണുന്ന കാഴ്ചയാണ്.)

ദേശസാല്‍കൃത റൂട്ടില്‍, പ്രൈവറ്റ് ബസുകള്‍ക്ക്, ചില നിശ്ചിത വഴികളിലോടാനുള്ള ചട്ടങ്ങള്‍ നിലവിലുണ്ട്. ഉദാഹരണമായി കോഴിക്കോട്-വയനാട് റൂട്ടില്‍, പെര്‍മിറ്റില്‍ പറഞ്ഞ പ്രകാരമില്ലാതെ ദേശസാല്‍കൃത റൂട്ടിലൂടെതന്നെയാണ് പ്രൈവറ്റ് ബസുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിയാണ് ഉന്നതരുടെ മൗനാനുവാദത്തോടെ സ്വകാര്യബസുകള്‍ കാശുണ്ടാക്കി തളരുന്നത്! ഇത് അന്വേഷിക്കാനോ നടപടിയെടുക്കാനോ തൊഴിലാളിസ്‌നേഹംകൊണ്ട് പൊറുതിമുട്ടുന്ന നേതൃത്വമില്ല എന്നതാണ് മറ്റൊരു കാര്യം.

ഇതേയവസരത്തില്‍ കേരളത്തിലെപ്പോലെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളോ, ഇടതുപക്ഷ സംഘടനകളോ ഇല്ലാത്ത അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ സ്‌റ്റേറ്റ് ബസുകള്‍ ലാഭമുണ്ടാക്കുകയും, അനുദിനം വളര്‍ച്ച നേടുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു അവസ്ഥ എന്തുകൊണ്ട്? അയല്‍സംസ്ഥാനങ്ങളില്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഭരണതലത്തില്‍ മാറിമാറി വരുമ്പോള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള ത്വരിത നടപടികള്‍ സ്വീകരിച്ചുവരുമ്പോള്‍, കേരളത്തില്‍ പുതുപരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി ജനങ്ങള്‍ക്കിടയില്‍ പുകമറ സൃഷ്ടിച്ച് മുച്ചൂടും നശിപ്പിക്കുന്ന മത്‌സരമാണ് അരങ്ങേറുന്നത്.

കക്ഷിരാഷ്‌ട്രീയ തിമിരം ബാധിക്കാത്ത തൊഴിലാളി നേതൃത്വവും പൗരസമൂഹവും ഭരണകൂടവും ഒത്തൊരുമിച്ചെങ്കില്‍ മാത്രമേ അന്യംനിന്നുകൊണ്ടിരിക്കുന്ന പൊതുമേഖലയെ രക്ഷിച്ചെടുക്കാനാകൂ. അല്ലെങ്കില്‍ വളരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതും, പിന്നീട് മണ്‍മറഞ്ഞതുമായ ചെറിയ പൊതുമേഖലാ സ്ഥാപനമായിരുന്ന കേരള സോപ്‌സ് ആന്റ് ഓയില്‍ പോലെ വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയും കാലയവനികക്കുള്ളില്‍ മറയുമെന്നത് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.