Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മാതാപിതാക്കളോടും മക്കളോടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 08:11 pm IST
in Vicharam

‘ജന്മഭൂമി’യുടെ മുഖ്യ പത്രാധിപ ലീലാമേനോന്റെ പ്രതിവാര പംക്തി ‘കാഴ്ചയ്‌ക്കപ്പുറം’ ശ്രദ്ധയോടെ ഞാന്‍ വായിക്കാറുണ്ട്. അച്ചടി മാധ്യമരംഗത്ത് ഏറെ അനുഭവസിദ്ധിയുള്ള അവരുടെ ലേഖനങ്ങള്‍ വസ്തുതാധിഷ്ഠിതമാണ്. ജൂലായ് 20 ലെ ‘ജന്മഭൂമി’യില്‍ വന്ന ”എല്ലാം 3-ജി മയം” എന്ന ലേഖനം വായിച്ചതിനോടുള്ള പ്രതികരണമാണിത്.

ഏതു ജോലിയും, അത് തെങ്ങില്‍ കേറി തേങ്ങാ ഇടുന്നതോ കാനകളിലെ അഴുക്ക് എടുത്തുമാറ്റി വൃത്തിയാക്കുന്നതോ കൃഷിക്കാവശ്യമായ വളത്തിനായി വീടുതോറും ചെന്ന് ചാണകം ശേഖരിച്ച് കൈവണ്ടി വഴി കൃഷിയിടങ്ങളില്‍ എത്തിക്കുന്നതോ, പശു-എരുമ എന്നിവയില്‍നിന്ന് രാവിലെയും വൈകുന്നേരവും പാലു കറന്നെടുക്കുന്നതോ അധമമാണെന്നു കരുതാതെ സത്യസന്ധമായി നിര്‍വഹിച്ചിരുന്ന ഒരു കാലഘട്ടം കേരളത്തിലെ സാധാരണ പുരുഷന്മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പയ്യെ പയ്യെ നാട്ടില്‍തന്നെ ചെയ്യുന്ന ഈ ജോലി അവര്‍ക്ക് അധമമാണെന്നു തോന്നിതുടങ്ങിയപ്പോള്‍ ഇത്തരത്തിലുള്ള ജോലി ചെയ്ത് വരുമാനം സമ്പാദിക്കാന്‍ ആദ്യം ഭാരതത്തിലെ ഇതര പ്രദേശങ്ങളിലും, പിന്നീട് ഗള്‍ഫ് നാടുകളിലും ഇവര്‍ ചേക്കേറി.

വരുമാനം ഊഹിക്കാത്ത തരത്തില്‍ അധികം ലഭിച്ചപ്പോള്‍ അവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതശൈലി ഏറെ മാറ്റത്തിനു വിധേയമായി. ഓരോ വീട്ടിലും ഒന്നില്‍ കൂടുതല്‍ ടിവിയും, വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും ഒന്നില്‍ക്കൂടുതല്‍ മൊബൈല്‍ ഫോണുകളും ആയിക്കഴിഞ്ഞപ്പോള്‍ (ഭാരതത്തില്‍ ഇപ്പോള്‍ 30 കോടി മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ ആയെന്നുള്ള വസ്തുത ഇത്തരുണത്തില്‍ ഓര്‍ക്കുന്നു) മുത്തശ്ശന്‍ മുത്തശ്ശിയോട്, ഭര്‍ത്താവ് ഭാര്യയോട്, മാതാപിതാക്കള്‍ മക്കളോട് നേരിട്ട് സംസാരിക്കുന്നത് തീര്‍ത്തും ഇല്ലാതായി, എല്ലാം മൊബൈലില്‍ക്കൂടി.

വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലെത്തിയ കേരളീയ വനിതകള്‍ സര്‍ക്കാര്‍, ബാങ്ക്, സ്‌കൂള്‍, ഐടി മേഖല എന്നിവയില്‍ ഉദ്യോഗസ്ഥരും അധ്യാപകരുമായി മാറിയപ്പോള്‍ അവര്‍ക്ക് സ്വന്തം മക്കളോട് (രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ ഇന്നു ഏറെ കുറവാണ്) നേരിട്ടു സംസാരിക്കുവാനുള്ള സമയം വിരളമായി. സ്‌കൂളുകളിലേക്കായി രാവിലെ ഏഴുമണിക്ക് പോകുന്ന കുട്ടികള്‍ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയാല്‍ വീട്ടില്‍ ആരും ഉണ്ടാവുകയില്ല. ടിവി കണ്ടും, മൊബൈല്‍ ഫോണിലൂടെ കാണുകയും സംസാരിക്കുകയും ചെയ്തും അവര്‍ വൈകുന്നേരമാക്കും. ബേക്കറികളില്‍നിന്ന് വൈകുന്നേരത്തെ ആഹാരം വാങ്ങി കഴിക്കും. പിന്നീട് ട്യൂഷന് പോകും. അവധി ദിവസങ്ങളിലും ട്യൂഷനുണ്ടാകും. മാതാപിതാക്കള്‍ സ്വന്തം മക്കള്‍ക്ക് നൈസര്‍ഗികമായി നല്‍കേണ്ട സ്‌നേഹം ഇല്ലാതാകുമ്പോള്‍, മക്കള്‍ അവരുടെ ഇഷ്ടപ്രകാരം ജീവിക്കാനാരംഭിക്കുന്നു. അവര്‍ പയ്യെ പയ്യെ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു.

ഇന്ന് വിദ്യാലയങ്ങള്‍ പാഠപുസ്തകങ്ങളിലെ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കു പറഞ്ഞുകൊടുക്കുന്ന സ്ഥാപനങ്ങളായി മാത്രം മാറിയിരിക്കുകയാണ്. അധ്യാപകര്‍ ഇക്കാലത്ത് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പിന്തുടരേണ്ട നേരായ വഴിയോ, മാതാ-പിതാക്കളോടും മുതിര്‍ന്നവരോടുമുള്ള അവരുടെ കടമകളെന്തെന്നോ ഉപദേശിക്കുന്നില്ല. പാഠപുസ്തകങ്ങളില്‍ ഇത്തരം സത്കര്‍മ്മങ്ങളെക്കുറിച്ച് ഒന്നും ഇല്ലാതാനും. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശ ലഭിക്കുന്നില്ല.

ഇന്നത്തെ ഈ ദുഃസ്ഥിതി ഇല്ലാതായി സല്‍സ്ഥിതി ഉടലെടുക്കണമെങ്കില്‍ കുട്ടികള്‍ക്ക് കുഞ്ഞുനാള്‍ മുതല്‍ മാതാപിതാക്കള്‍, പ്രത്യേകിച്ച് മാതാക്കള്‍ അവര്‍ക്ക് സ്‌നേഹം നല്‍കുന്നതില്‍ ശ്രദ്ധ കാണിക്കണം. നല്ലതേത് ചീത്തയേത് എന്നതും, അവരുടെ കടമയെന്തൊക്കെ എന്നതും അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹപൂര്‍വം പ്രതിദിനം മനസ്സിലാക്കി കൊടുക്കണം. മദ്യ-മയക്കുമരുന്നുപയോഗം തുടങ്ങിയാല്‍ സന്തോഷത്തോടും സംതൃപ്തിയോടുമുള്ള ഭാവിജീവിതം ഇല്ലാതാകുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ സ്‌നേഹപൂര്‍വം മനസ്സിലാക്കിക്കൊടുക്കണം.

വാ. ലക്ഷ്മണ പ്രഭു,

എറണാകുളം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.