Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

പാക്ക് മണ്ണിൽ ദുരിതമേറി ഹിന്ദുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:42 pm IST
in Special Article

പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി എഴുതിയാൽ ഒരുപക്ഷേ അത് വാക്കുകൾക്ക് അതീതമാകുമെന്നതിൽ സംശയമില്ല. അത്രമാത്രം ദുരിതങ്ങളാണ് ഹിന്ദു സമൂഹം പാക്കിസ്ഥാനിൽ അനുഭവിക്കുന്നത്. ഒരു പക്ഷേ ഇന്ത്യയൊട് തോന്നുന്ന അല്ലെങ്കിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളോട് തോന്നുന്ന വിദ്വേഷമാകാം പാക്കിസ്ഥാനിലെ മതഭ്രാന്തന്മാർക്ക് അവിടുത്തെ ഹിന്ദു ജനങ്ങളോട് ഇത്രമാത്രം വെറുപ്പ് തോന്നാൻ കാരണമാകുന്നത്.

ലോകത്തിന്റെ മുന്നിൽ ജനാധിപത്യത്തിന്റെ മൂല്യം മുറുകെ പിടിക്കുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് ദൃശ്യ പത്ര മാധ്യമങ്ങൾ കാണിക്കുന്ന ധാർമ്മികത എന്തുകൊണ്ട് പാക്കിസ്ഥാനിൽ കാണുന്നില്ല എന്നത് വളരെയധികം വ്യക്തമാണ്. തീവ്രമത ചിന്തയും പിന്നീട് അതിൽ നിന്നും ഭീകരവാദത്തിലേക്കുള്ള മാറ്റവുമായിരിക്കാം ഒരു പറ്റം പാക്കിസ്ഥാൻ ജനതയ്‌ക്ക് ജനാധിപത്യത്തിനും മാനുഷിക പരിഗണനകൾക്കും വില നൽകാതിരിക്കാനുള്ള പ്രധാന കാരണം. പാക്കിസ്ഥാനിലെ ഹിന്ദു സമൂഹം നേരിടുന്നത് ഒരു പക്ഷേ 1940-1945 കാലഘട്ടങ്ങളിൽ ഹിറ്റ്‌ലർ ജൂതന്മാരോട് കാട്ടിയതിനേക്കാൾ ക്രുരതയാണെന്ന് വിലയിരുത്താനാകും.

പാക്കിസ്ഥാനിൽ ഹിന്ദുക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ വരെ ലഭ്യമാക്കാതിരിക്കാൻ അവിടുത്തെ പ്രാദേശിക ഭരണകൂടങ്ങൾ ശ്രമിക്കുന്നുണ്ടെന്നുള്ളത് വാസ്തവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിൽ ഒരു രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ പ്രാധാന്യം നൽകണമെന്നതാണ് ന്യായം. എന്നാൽ പാക്കിസ്ഥാനിൽ ഹിന്ദു പെണ്മക്കളെ സ്കൂളിൽ വിടാൻ പോലും അമ്മമാർ ഭയപ്പെടുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 1,300ഓളം ഹിന്ദുക്കളാണ് ദൽഹിയിൽ എത്തിയത്. എന്നാൽ അനൗദ്യോഗിക കണക്കുകൾ പ്രകാരം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും നിരവധി പേരാണ് അതിർത്തി വഴി ഭാരതത്തിലെത്തുന്നത്. ഇവരിൽ നിന്നെല്ലാം അവിടെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കും.

രണ്ടാം കിട പൗരന്മാരായിട്ടാണ് പാക്കിസ്ഥാനിൽ ഹിന്ദുക്കളെ ചിത്രീകരിച്ചിരിക്കുന്നത്. സ്കൂളിൽ എത്തുന്ന കുട്ടികളെ മറ്റ് മുസ്ലീം കുട്ടികളിൽ നിന്നും വേർതിരിച്ചാണ് ക്ലാസുകൾ വരെയെടുക്കുന്നതെന്ന് ഇന്ത്യയിലെത്തിയ പാക്ക് അഭയാർത്ഥി പറഞ്ഞത് ഏറെ സങ്കടകരമായ ഒന്നാണ്. പെൺകുട്ടികളെ ബഹുമാനിക്കണം എന്ന് പറയുന്ന തീവ്ര മതവിശ്വാസികൾ പാവപ്പെട്ട ഹിന്ദു പെൺകുട്ടികളെ പിച്ചി ചീന്തുന്നു, ഇതെല്ലാം സഹിക്കാതെയാണ് തങ്ങൾ ഭാരതത്തിലേക്ക് എത്തുന്നതെന്നും ചില അഭയാർത്ഥികൾ തൊഴുകൈകളോടെ പറയുന്നു.

ഭാരതത്തിലെ സ്വാതന്ത്രം തന്നെയാണ് പാക്ക് ഹിന്ദുക്കളെ ഇങ്ങോട്ട് ആകർഷിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ പാക്കിസ്ഥാനാകട്ടെ മതഭ്രാന്ത് മൂത്ത് ഭീകരതയ്‌ക്കും പിന്നെ കൂട്ടക്കൊലകളിലേക്കും തങ്ങളുടെ സമൂഹത്തെ തള്ളിവിടുന്നു. ന്യൂനപക്ഷം എന്നു പോലും പറയാനാകാത്ത വെറും 2ശതമാനം വരുന്ന ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ പാക്കിസ്ഥാൻ തന്ത്രങ്ങൾ മെനയുമ്പോൾ അശരണർക്ക് സഹായവും ലോകത്തിന് സമാധാനത്തിന്റെ സന്ദേശവും ഭാരതം പകർന്നു നൽകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.