Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാക്കംകുളം നവീകരണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 04:33 pm IST
in Thiruvananthapuram

ചിറയിന്‍കീഴ് : കുടിവെള്ള പ്രശ്‌നത്തില്‍ അഞ്ചുതെങ്ങിന്റെ സ്വപ്‌ന പദ്ധതിയായ വാക്കംകുളം നവീകരണവും ശുദ്ധജല പദ്ധതിയും അനിശ്ചിതത്വത്തിലേക്ക്. കരാറുകാരന്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ടാങ്ക് നിര്‍മ്മാണവും പമ്പ്ഹൗസ് നിര്‍മ്മാണവും പ്രായോഗികമല്ലെന്നാണ് മണ്ണ് പരിശോധനാ ഫലം. അഞ്ചുതെങ്ങ് ആറാം വാര്‍ഡായ പുത്തന്‍നടയിലെ പുരാതനമായ ഈ ശുദ്ധജല സംഭരണി അര നൂറ്റാണ്ടോളം അഞ്ചുതെങ്ങ് പ്രദേശക്കാരുടെ കുടിനീരുറവയായിരുന്നു. ആറ്റിങ്ങല്‍ കുടിവെളള പദ്ധതിയാണ് അഞ്ചുതെങ്ങിലും വിതരണം ചെയ്യുന്നത്. പൈപ്പുവെളള വരുന്നതിനുമുമ്പ് പ്രദേശവാസികള്‍ കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും വാക്കംകുളത്തിലെ ജലമാണ് ഉപയോഗിച്ചു വന്നിരുന്നത്. പിന്നീട് കുളത്തിലെ ജലം ഉപയോഗിക്കാതായതോടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ കാടുകയറാന്‍ തുടങ്ങി. ജലത്തിന് ചലനമില്ലാതെ കൊതുകും കൂത്താടിയുടേയും പ്രജനനകേന്ദ്രം മാത്രമായി. 2005 ല്‍ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് കുളത്തിനു ചുറ്റും കരിങ്കല്‍കെട്ടി സംരക്ഷണം തീര്‍ത്തു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കരിങ്കല്‍കെട്ട് പലയിടത്തും പൊളിഞ്ഞു.മലിനജലം കുളത്തിലേയ്‌ക്ക് ഊര്‍ന്നിറങ്ങാന്‍ തുടങ്ങി. വര്‍ക്കലയില്‍ നിന്നും കടയ്‌ക്കാവൂരില്‍ നിന്നും പണം കൊടുത്താണ് അഞ്ചുതെങ്ങുകാര്‍ കുടിവെളളം വാങ്ങിയിരുന്നത്.

ലോകബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വാക്കംകുളംനവീകരണത്തിനും ശുദ്ധജലവിതരണ പദ്ധതിക്കും രൂപരേഖയുണ്ടാക്കി. ഇതനുസരിച്ച് 1.25 കോടി രൂപക്ക് നിര്‍മ്മാണ പ്രവര്‍ത്തനം കരാര്‍ നല്‍കി. കുളം നവീകരിച്ച് കുളത്തിനുള്ളില്‍ തന്നെ പില്ലര്‍ വാര്‍ത്ത് അതിന് മുകളില്‍ ടാങ്കും പമ്പും ഹൗസും വരുന്ന രീതിയിലാണ് പദ്ധതി. ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൈപ്പ് ലൈനിംഗും ഉള്‍പ്പെടെയുള്ള ജോലികള്‍ക്കാണ് 1.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാല്‍ കുളത്തിലെ ചെളി നീക്കം ചെയ്ത് തുടങ്ങിയതോടെ നാലുചുറ്റുമുള്ള കരിങ്കല്‍ കെട്ടുകള്‍ കുളത്തിലേക്ക് തകര്‍ന്ന് വീണു. അടുത്തുള്ള വീടുകളുടെ നിലനില്‍പ്പും ഭീഷണിയിലായി. ഇതോടെ കുളത്തിന് ചുറ്റുവട്ടം പാറയടുക്കി ബലപ്പെടുത്തുവാനും അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്യുവാനും തീരുമാനിച്ചു. ഇതനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും മൂന്ന് വശം കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്തു. പഞ്ചായത്ത് ബില്ലുകള്‍ മാറി നല്‍കാതാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തിവെച്ചു. നിലവില്‍ നിര്‍മ്മാണകരാര്‍ ഉപേക്ഷിച്ച അവസ്ഥയിലാണ്. ശുദ്ധജല പദ്ധതിക്കായുള്ള പമ്പ് ഹൗസ് സംഭരണി എന്നിവക്ക് ഭൂമി കണ്ടെത്തുകയും നിര്‍മ്മാണത്തിന് പുതുതായി തുക ലഭ്യമാക്കുകയും ചെയ്താല്‍ മാത്രമേ ശുദ്ധജല പദ്ധതി യാഥാര്‍ത്ഥ്യമാകൂ. ഇതോടെ അഞ്ചുതെങ്ങിന്റെ സ്വപ്‌ന പദ്ധതിയാണ് അനിശ്ചിതത്വത്തിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍
World

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

Kerala

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

Kerala

പിഎസ്‌സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍; കൂടുതല്‍ പരീക്ഷകളില്‍ റാങ്ക് ലിസ്റ്റില്‍ തിരിമറി നടന്നു

Football

ഗോളുകാലം നോറ്റ കുതിര

പുതിയ വാര്‍ത്തകള്‍

നിറകണ്‍ ചിരിയില്‍ മോഡ്രിച്ച്

ലൂക്കായുടെ സുവിശേഷം

ഫിഫ ലോകകപ്പ് 2026: അത് ഓഫ്‌സൈഡ് തന്നെ!

ക്രൊയേഷ്യന്‍ കണ്ണീരില്‍ പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍

ഉത്തരമീമാംസയും ബഹ്‌മസൂത്രവും

കൃഷ്ണഗിരി മലയിലെ വിജ്ഞാന കേന്ദ്രം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ഉത്തമയായ ഉത്തര

മാധ്യമ ഫാസിസ്റ്റുകളുടെ ജനാധിപത്യ സ്‌നേഹം

കശുവണ്ടി അഴിമതിയില്‍ സര്‍ക്കാരിന് കാപട്യം

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.