Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

സ്ത്രീയുടെ സുരക്ഷയ്‌ക്കായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2017, 07:07 pm IST
inLifestyle

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നിയമങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും വേണ്ടത്ര ശക്തമല്ലതാനും. നാല് സ്ത്രീകളില്‍ ഒരാള്‍ വീതം ലൈംഗിക അതിക്രമങ്ങള്‍ക്കോ അതുപോലുള്ള ക്രൂരകൃത്യങ്ങള്‍ക്കോ ഇരയാകുന്നുണ്ട് എന്നാണ് കണക്ക്.

2012 ലാണ് രാജ്യത്തെ നടുക്കിയ ദല്‍ഹി കൂട്ടമാനഭംഗം നടന്നത്.

നിര്‍ഭയ കേസിന് ശേഷമാണ് കൂടുതല്‍ ശക്തമായ സ്ത്രീസുരക്ഷാ നിയമങ്ങളുടെ ആവശ്യകതയെപ്പറ്റി രാജ്യം ചിന്തിച്ചതുതന്നെ. നിലവിലെ നിയമങ്ങള്‍ പുനപരിശോധിക്കുന്നതിന് ജസ്റ്റിസ് ജെ.എസ്. വര്‍മ ചെയര്‍മാനായ വര്‍മ കമ്മറ്റി രൂപീകരിച്ചു. നിലവിലെ നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മറ്റി സമര്‍പ്പിച്ചു. കമ്മറ്റിയുടെ ശുപാര്‍ശകളില്‍മേല്‍ കുറ്റകൃത്യ നിയമ ഭേദഗതി ബില്‍ 2013 ഫെബ്രുവരി മൂന്നിന് പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ്, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ചെറുക്കുന്നതിന് ഐടി നിയമത്തിലെ 67-ാം വകുപ്പ് പ്രകാരമാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഈ നിയമം അപര്യാപ്തമായി വന്നതോടെയാണ് സെക്ഷന്‍ 354 സി പ്രാബല്യത്തില്‍ വന്നത്.

ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള മറ്റൊരാളുടെ ഇടപെടല്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യമാണ് സെക്ഷന്‍ 354 സിയ്‌ക്കുള്ളത്. ഇത്തരത്തില്‍ സ്ത്രീയുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യത ചിത്രീകരിക്കുകയോ ഒളിഞ്ഞുനോക്കുകയോ ചെയ്താല്‍ ആ കുറ്റകൃത്യം ചെയ്യന്നയാള്‍ക്ക് കുറഞ്ഞത് ഒരുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമായിരിക്കും ശിക്ഷ.

തടവ് ശിക്ഷ മൂന്ന് വര്‍ഷം വരെ നീട്ടാം. ഇതേകുറ്റകൃത്യം തന്നെ വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത തടവും പിഴയുമാണ് ശിക്ഷ. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ നീട്ടുകയും ചെയ്യാം. സ്ത്രീയുടെ സ്വകാര്യത എന്നതില്‍ ലൈംഗികത, വസ്ത്രം മാറുക, കുളിക്കുക തുടങ്ങി മറ്റൊരാള്‍ കാണരുതെന്ന് കരുതുന്ന കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്നു.

എന്നാല്‍ ഈ നിയമത്തെ കുറിച്ച് വേണ്ടത്ര അവബോധം സ്ത്രീസമൂഹത്തിന് ഇല്ല. പേപ്പറില്‍ മാത്രം ഒതുങ്ങുന്ന ഈ നിയമത്തെക്കുറിച്ച് സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ട്. ഗോവയിലെ ഫാബ് ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയപ്പോഴാണ് ഈ നിയമത്തെക്കുറിച്ച് പലരും കേട്ടതുതന്നെ. അന്ന് സ്മൃതി കേസ് ഫയല്‍ ചെയ്തത് ഈ സെക്ഷന്‍ 354 സി പ്രകാരമാണ്.

സ്വകാര്യതയിലേക്കുള്ള കയന്നുകയറ്റം മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണ്. സുരക്ഷിതമായ അന്തരീക്ഷം, മാന്യതയോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത നിലനിര്‍ത്താനുള്ള അവകാശം ഇതെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്ത്രീക്കുനേരെ ലൈംഗികച്ചുവയോടെയുള്ള നോട്ടം പോലും ഈ അവകാശത്തിന്റെ ലംഘനമാണ് എന്ന് വരുന്നു.

നിയമജ്ഞര്‍ ധാരാളമുള്ള നാടാണ് ഇന്ത്യ. അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കണ്ടാല്‍ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ സ്ത്രീ സമൂഹത്തിന് നേരെയുള്ള ക്രൂരത ചെറുക്കാന്‍ സാധിക്കുകയുള്ളൂ. ശക്തമായ ഒരു നിയമവ്യവസ്ഥിതി നിലവിലുണ്ടെങ്കിലേ സമാധാനത്തോടെ ഏതൊരാള്‍ ക്കും രാജ്യത്ത് ജീവിക്കാനും സാധിക്കൂ.

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.