Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അടിപ്പാതകളില്‍ വെള്ളക്കെട്ട്: ദുരിതയാത്രയില്‍ വലഞ്ഞ് ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 09:14 pm IST
in Pathanamthitta

തിരുവല്ല: അശാസ്ത്രീയ അടിപ്പാത നിര്‍മാണത്തില്‍ ഇത്തവണയും ദുരിതം അനുഭവിക്കുകയാണ് കുറ്റൂര്‍, ഇരുവള്ളിപ്ര, പ്രദേശങ്ങളിലെ നാട്ടുകാര്‍. മഴക്കാലമായതോടെ റെയില്‍വേ അടിപ്പാതകളിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമായിരിക്കുകയാണ്.ഇത്തവണത്തെ ആദ്യമഴയില്‍തന്നെ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു.

പ്രശ്‌ന പരിഹാരത്തിന് മണ്ഡലത്തിന്റെ മന്ത്രി മാത്യൂ.ടി തോമസിന്റെ നേതൃത്വത്തില്‍ സംയുക്ത സമിതി രൂപീകരിച്ചിരുന്നെങ്കിലും സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അവശ്യമായ ഫണ്ട് കണ്ടെത്താന്‍ സാധിച്ചില്ല. വിഷയത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതികള്‍ നല്‍കിയതായി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് പറയുന്നു.

എന്നാല്‍ ഇതുവരെയും റെയില്‍വേയും സംസ്ഥാന സര്‍ക്കാരും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് തയ്യാറായിട്ടില്ല.വെള്ളക്കെട്ട് രൂക്ഷമാകുമ്പോള്‍ പഞ്ചായത്ത് മുന്‍കൈയെടുത്ത് വലിയ മോട്ടറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് താല്‍ക്കാലിക ബുദ്ധിമുട്ട് ഒഴിവാക്കുന്നത്.

എന്നാല്‍ അടുത്ത ചെറുമഴയില്‍ തന്നെ സ്ഥിതി പഴയതുപോലെയാകും. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും രോഗികളും ഉള്‍പ്പെടെ യാത്രക്കാര്‍ ആ പാതയിലെ ചെളിവെള്ളത്തില്‍ കുടുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഇതില്‍ ഏറെ ബുദ്ധിമുട്ടുന്നത്.

പാലത്തിനടിയിലൂടെ യാത്രചെയ്യുമ്പോള്‍ ഒപ്പം വലിയ വാഹനങ്ങള്‍ കടന്നുവന്നാല്‍ പിന്നെ അടിപാതയിലൂടെ യാത്രചെയ്തതിന്റെ അവശേഷിപ്പുകള്‍ വസ്ത്രങ്ങളില്‍ ബാക്കിയാകും. അതിനാല്‍ ഒരു ജോഡി യൂണിഫോം കൂടി തങ്ങള്‍ കരുതാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിരുമൂലപുരം ,കറ്റോട്, കുറ്റൂര്‍,വള്ളംകുളം റോഡുകളില്‍ മഴയായതോടെ യാത്രക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.പ്രദേശവാസികള്‍ മാത്രമാണ് ഇപ്പോള്‍ റോഡിനെ ആശ്രയിക്കുന്നത്.

മണിമലയാറിന്റെ ഇരുകരകളോടും ചേര്‍ന്നാണ് ഈ അടിപ്പാതകള്‍. പ്രധാന റോഡുകളായതിനാല്‍ റെയില്‍വേ ഗേറ്റ് മൂലമുള്ള ഗതാഗതതടസം നീക്കാനാണ് അടിപ്പാത നിര്‍മിച്ചത്. എന്നാല്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പാതയില്‍ വെള്ളക്കെട്ടാകുമെന്ന് അന്നേ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും റെയില്‍വേ കാര്യമാക്കിയില്ല. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. നദിയില്‍ ജലനിരപ്പ് ഉയരുന്നതിനുമുമ്പേ, മഴയുടെ തുടക്കത്തില്‍ തന്നെ പാതകള്‍ രണ്ടും വെള്ളക്കെട്ടിലായിരുന്നു.

കോണ്‍ക്രീറ്റ് പെട്ടിയാണ് അടിപ്പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്.വെള്ളം റോഡില്‍ താഴുകയില്ല. ഓട പണിതിട്ടുണ്ടെങ്കിലും ഫലമില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുക്കാതെയുള്ള നിര്‍മാണം മൂലമുള്ള ദുരിതമാണിപ്പോള്‍ രണ്ട് അടിപ്പാതകളിലും. പാതയ്‌ക്ക് ഇരുവശത്തും റോഡ് ഉയര്‍ന്ന് പോകുന്നതിനാല്‍ താത്കാലിക പ്രശ്‌നപരിഹാരത്തിനും സാധ്യതയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Spiritual

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

Kerala

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

Kerala

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.