Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മഴ തുടങ്ങിയതോടെ മീന്‍പിടിത്തം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2017, 07:40 pm IST
in Wayanad

കമ്പളക്കാട് :ജൂണ്‍ അവസാനവാരത്തില്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ല്‍ കാലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വജനമൈത്രി സ്‌ക്വാഡുകള്‍

പരിഗണിക്കും : കളക്ടര്‍

കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്‌ക്കെതിരെ കളക്‌ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.

380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനമൈത്രി സ്‌ക്വാഡുകള്‍

പരിഗണിക്കും : കളക്ടര്‍

കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്‌ക്കെതിരെ കളക്‌ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.

380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനമൈത്രി സ്‌ക്വാഡുകള്‍

പരിഗണിക്കും : കളക്ടര്‍

കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്‌ക്കെതിരെ കളക്‌ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.

380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനമൈത്രി സ്‌ക്വാഡുകള്‍

പരിഗണിക്കും : കളക്ടര്‍

കല്‍പ്പറ്റ: ആദിവാസി മേഖലകളിലടക്കം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ബത്തേരിയിലും വൈത്തിരിയിലും മാനന്തവാടിക്ക് സമാനമായി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ രൂപവത്കരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ്.സുഹാസ് പറഞ്ഞു. വ്യാജമദ്യത്തിന്റെ ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവയ്‌ക്കെതിരെ കളക്‌ട്രേറ്റില്‍ കൂടിയ ജില്ലാ ജനകീയ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ആദിവാസി കോളനികല്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണത്തിന് വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. ഏപ്രില്‍ മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ എക്‌സൈസ് വകുപ്പ് 1723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ കോട്പ പ്രകാരം 1389 കേസുകളും 270 അബ്കാരി കേസുകളും 64 മയക്കുമരുന്നു കേസുകളും ഉള്‍പ്പെടും. ഇക്കാലയളവില്‍ എക്‌സൈസ് വകുപ്പ് 829 റയ്ഡുകള്‍, പൊലീസുമായി ചേര്‍ന്ന് 21 സംയുക്ത പരിശോധനകളും നടത്തി. ഇതിനിടയില്‍ 176 അറസ്റ്റുകള്‍ ഉണ്ടായി. 110 അബ്കാരി കേസുകളിലും 64 മയക്കുമരുന്നുകേസുകളിലും രണ്ടു കോട്പ കേസുകളിലുമാണ് അറസ്റ്റ്.

380 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും 57 ലിറ്റര്‍ ചാരായവും 3.56 കിലോ കഞ്ചാവും 5858 ലിറ്റര്‍ വാഷും വിവിധ റയ്ഡുകളിലായി കസ്റ്റഡിയിലെടുത്തു. 61.5 കിലോഗ്രാം പുകയിലയും 392 കിലോ ഹാന്‍സും പിടിച്ചെടുത്തിട്ടുണ്ട്. 30 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ 17 ജനകീയ കമ്മറ്റികളും 70 ബോധവത്കരണ ക്ലാസുകളും 205 കോളനി സന്ദര്‍ശനങ്ങളും നടത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോട്പ പ്രകാരം 2,60,950 രൂപ പിഴ സ്വീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.വി.റാഫേല്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, വിവിധ സമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

രെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ലവര്‍ഷം സജീവമായതോടെ തോടുകളിലും പുഴകളിലും മീന്‍ പിടിത്തവും തകൃതി. വീട്ടുപണികളെല്ലാം ഉപേക്ഷിച്ചാണ് പ ലരും മീന്‍പിടിക്കുന്നതിനാ യി സമയം കണ്ടെത്തുന്നത്. ജില്ലാ ഭരണകൂടം തോടുകളി ലും കുളങ്ങളിലും പൊതുജലാശയത്തിലും എല്ലാവര്‍ ഷ വും ധാരാളംമത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. ഇത് വളര്‍ന്നുവലുതായി എ ന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൂണ്ടയിലും വ ലയിലും കുടുങ്ങുന്നതില്‍ ഭൂ രിപക്ഷവും വളര്‍ത്തുമത്സ്യങ്ങളാണ്. മഴക്കാലം ശക്തിപ്രാപിച്ചതോടെ പുഴകളിലെ മീന്‍പിടുത്തം തകൃതിയില്‍.

കമ്പളക്കാട് കല്ലംചിറ അണക്കെട്ടില്‍ ധാരാളം മീനും ലഭിക്കുന്നുണ്ടെന്നാണ് മീന്‍പിടിക്കാനെത്തിയവരെല്ലാം പറയുന്നത്. കട്ട്‌ല, രോഹു, ചെമ്പല്ലി, പിലോപിയ തുടങ്ങി പരല്‍മീന്‍ വരെ ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് പറയുന്നു. ഒഴുക്കുവെള്ളത്തില്‍ വീശുവലയെറിഞ്ഞാണ് ഇവിടെ മീന്‍ പിടിക്കുന്നത്. മാത്രമല്ല ചൂണ്ടകളും കുത്തുവലകളും ഉപയോഗിച്ചുള്ള മീന്‍പിടുത്തവും ഇവിടെ ധാരാളമാണ്.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഈ വര്‍ഷം മീന്‍ പിടിത്തത്തിന് ആളുകള്‍ കൂടി എന്നാണ് സ്ഥിരമായി മീന്‍ പിടിക്കാന്‍ വരുന്നവര്‍ പറയുന്നത്. മഴ തുടരുകയാണെങ്കില്‍ വരുംദിവസങ്ങളില്‍ മത്സ്യകൊയ്‌ത്ത് നടക്കുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

World

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Kerala

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.