Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനപ്രസ്ഥപ്രചാരകന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2017, 08:23 pm IST
in Samskriti

ഒരു കാലത്ത്, സമാജത്തിനു താങ്ങും തണലുമായി നിന്ന ഗാര്‍ഹസ്ഥ്യം ദശാബ്ദങ്ങളോളം നിറവേറ്റിയതിനുശേഷം സ്വന്തം ആത്മീയോന്നതിക്കുവേണ്ടിയുള്ള അര്‍ഹമായ പിന്‍വലിയലിന്റെ തുടക്കമായിരുന്നു വാനപ്രസ്ഥം-സമാജത്തെക്കുറിച്ചു ചിന്തിക്കാതെ സ്വന്തം ഗൃഹത്തെക്കുറിച്ച് മാത്രം ചിന്തിച്ചുപോരുന്ന ഒരു ചെറിയ വൃത്തം. ആ ചെറിയ വൃത്തത്തില്‍ ദശാബ്ദങ്ങളോളം ഒതുങ്ങിക്കഴിഞ്ഞതു മതിയാക്കി ഇനിമുതലങ്ങോട്ട് സമാജത്തിന്റെ വിശാലവൃത്തത്തിലേക്കുള്ള മുന്‍നീക്കമാണ് ഇന്നത്തെ ‘വാനപ്രസ്ഥ പ്രചാരകത്വം.’ ഇങ്ങനത്തെ ചില ‘വാനപ്രസ്ഥപ്രചാരകന്മാര്‍’ ഗിരിജന ബന്ധുക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ വനാന്തരങ്ങളില്‍ പ്രവാസം ചെയ്ത് ആ വാക്ക് അന്വര്‍ത്ഥവുമാക്കുന്നു.’പ്രചാരകത്വത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല ആ സമഷ്ടിബോധം, എല്ലാവരും പ്രചാരകന്മാരാകുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുകയില്ല. അതു പ്രായോഗികവുമല്ല, സംഭവ്യവുമല്ല.

എന്നാല്‍ എല്ലാവര്‍ക്കും സമഷ്ടിബോധം വേണമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റുമില്ല. ആ ദിശയിലേക്കുള്ള നീക്കവും ഇന്നു പണ്ടത്തേതിലും കൂടുതല്‍ സ്പഷ്ടമായി കാണാന്‍ കഴിയുന്നു. സംഘത്തിന്റെ വിശാലമായ ഛത്രഛായയില്‍ വന്നെത്താന്‍ കഴിഞ്ഞ അനവധി വ്യക്തികള്‍ സ്വന്തം ഉദ്യോഗവും കുടുംബവും നോക്കി വരുന്നതോടൊപ്പം അതതു സ്ഥലത്ത് സാമൂഹിക സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു. അവര്‍ക്കിടയില്‍ ഉന്നതബിരുദം നേടിയ ഡോക്ടര്‍മാരും പ്രൊഫസര്‍മാരും അഭിഭാഷകരുമെല്ലാമുണ്ട്. അവരുടെ മറ്റു സുഹൃത്തുക്കള്‍ ടിവിക്കു മുമ്പിലും ക്ലബ്ബുകളിലും ഇരിക്കുമ്പോള്‍ അവര്‍ ‘സ്വസുഖനിരഭിലാഷി’കളായി സമാജനന്മയ്‌ക്കുവേണ്ടി തിരഞ്ഞെടുത്ത രംഗത്തില്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. പണ്ടു കാണാന്‍ കിട്ടാത്ത പലപല ദൃശ്യങ്ങള്‍ നമുക്ക് കാണാന്‍ കഴിയുന്നു.

1984 നവംബറില്‍ ലോകത്തെ തന്നെ നടുക്കിക്കളഞ്ഞ ഭോപ്പാല്‍ ദുരന്തം കേള്‍ക്കേണ്ട താസമം, ആഗ്ര, ലക്‌നൗ, ദല്‍ഹി, ബോംബെ  മുതലായ പരിഷ്‌കൃത നഗരങ്ങളില്‍ നിന്ന് നൂറില്‍പ്പരം ഡോക്ടര്‍മാര്‍ ദുരന്തസ്ഥലത്തു പാഞ്ഞെത്തി. നിര്‍ദ്ദേശത്തിനു കാത്തുനില്‍ക്കാതെയുള്ള ഈ ദൃശ്യപ്രതികരണമാണ് സമാജബോധത്തിന്റെ ഉരക്കല്ല്. ഏതു പ്രതിസന്ധിയിലും ഏതു വിപത്തിലും നമുക്കത് പണ്ടത്തേക്കാള്‍ കൂടുതല്‍ ദൃശ്യമാകുന്നു. ഉദാഹരണങ്ങള്‍ക്ക് ക്ഷാമമില്ല.ഇതിന്റെ അര്‍ത്ഥം നാം എല്ലാം നേടിക്കഴിഞ്ഞു എന്നല്ല. അങ്ങനെ നോക്കുമ്പോള്‍ ഇത്രയും സുദീര്‍ഘമായി പറഞ്ഞുവന്ന കാഴ്ചപ്പാട് ഒറ്റയടിക്കു കൈക്കൊള്ളാനും കഴിയില്ല. ഇടയ്‌ക്ക് വഴിതെറ്റിയതു ഇന്ന് നേരെയാകുന്നുവെന്നേ അര്‍ത്ഥമാക്കേണ്ടു.

സമാജത്തിനുള്ളിലെ ദുഷ്പ്രവണതകളും വികൃതസങ്കല്‍പങ്ങളും തിരിച്ചറിയുക, അവ നീക്കം ചെയ്യാന്‍ പദ്ധതിയിടുക, സദ്പ്രവണതകളും, സദ്‌സങ്കല്‍പങ്ങളും വളര്‍ത്തിയെടുക്കാന്‍  തീരുമാനിക്കുക, അതിനുവേണ്ടിയുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുക, അതില്‍ വിജയം ചെറിയൊരളവിലായാലും കണ്ടുതുടങ്ങുക. ഈ വക കാര്യങ്ങള്‍ ഫാക്ടറിയിലെന്നപോലെ കൃത്യമായും ക്ലിപ്തമായും ഒന്നിനു പിറകെ ഓരോരോ ഘട്ടങ്ങളിലായി തരംതിരിക്കാന്‍ കഴിയുകയില്ല. സമാജത്തിന്റെ കാര്യത്തില്‍ നടക്കുന്ന മാറ്റവും വളര്‍ച്ചയുമെല്ലാം സമഗ്രവും പാരസ്പരികവുമായ ഒരു പ്രക്രിയയാണ്. അതു എന്നും തുടര്‍ന്നുകൊണ്ടിരിക്കും. മാത്രമല്ല അത് അനര്‍ഗളം തുടര്‍ന്നുകൊണ്ടുപോകേണ്ടത് ഓരോ തലമുറയുടെ കടമയുമാണ്. അങ്ങനെ പടിപടിയായി നാം മുന്നോട്ടു നീങ്ങുമ്പോള്‍ നമ്മുടെ സമാജത്തിലെ ഓരോ അംഗത്തിന്റെ അന്തരംഗത്തിലും സമഷ്ടിധര്‍മവും സംഘബോധവും കൂടുതല്‍ ആഴത്തില്‍ വേരോട്ടം നടത്തും.

അതാണ് നമുക്കിന്ന് കാണാന്‍ കഴിയുന്നത്. അതിന് ഇനിയും കൂടുതല്‍ ആഴത്തിലും പരപ്പിലും വേരോടേണ്ടതുണ്ട്. അപ്പോള്‍ ഓരോ കണ്ഠത്തില്‍നിന്നും സംഗച്ഛദ്ധ്വം, സംവദദ്ധ്വം, സംവോമനാംസി ജാനതാം’ എന്ന ഉദ്‌ഘോഷം ഉച്ചൈസ്തരം മുഴങ്ങും. അതിന്റെ ഫലമായി പഴയ തെറ്റുകള്‍ തിരുത്തപ്പെടും. പുതിയ ശരികള്‍ സ്ഥാനം പിടിക്കുകയും ചെയ്യും.

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്  )

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

പുതിയ വാര്‍ത്തകള്‍

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.