Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മംഗളകരമായത് വേഗത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 12:38 am IST
in Samskriti

ഹിമാലയത്തിലെ പ്രശസ്തമായ വസിഷ്ഠഗുഹ ആശ്രമത്തില്‍ 1957 ഫെബ്രുവരി 26 ന് നടന്നതാണ് സംഭവം. പൂജനീയ പുരുഷോത്തമാനന്ദ സ്വാമികളായിരുന്നു അവിടുത്തെ ആചാര്യന്‍. തന്റെ പൂര്‍വ്വാശ്രമത്തില്‍ പൂജനീയ നിര്‍വ്വേദാനന്ദ സ്വാമികള്‍ അവിടം സന്ദര്‍ശിച്ച് പഠിക്കുകയും സേവിക്കുകയും മറ്റും ചെയ്തിരുന്നു. അവിടെ താമസിച്ച് സേവാ-പഠനാദികള്‍ നടന്നുപോന്നു. ഇടക്കിടക്ക് മറ്റിടങ്ങളില്‍ പോയിവരുന്നത് പതിവായിരുന്നു.

അങ്ങനെയിരിക്കെ, ഒരു ദിവസം (ഫെബ്രുവരി 25) സ്വാമിജിയുടെ അനുവാദപ്രകാരം വീണ്ടും അവിടെ വരാനിടയായി. അന്ന് അവിടെ സാധനാനിര്‍ഭരമായി കഴിഞ്ഞു. പിറ്റേ ദിവസം ഉച്ചഭക്ഷണത്തിനു ശേഷം സ്വാമിജി സംസാരത്തിനിടയില്‍ ‘…അതുകൊണ്ട് നിനക്ക് മന്ത്രദീക്ഷ വേണം. നാളെ ശിവരാത്രിയാണ്. നാളെ രാവിലെ ഞാന്‍ നിനക്ക് മന്ത്രദീക്ഷ നല്‍കും. ഇന്നു രാത്രി പാലും പഴങ്ങളും മാത്രം കഴിക്കുക. നാളെ മന്ത്രദീക്ഷ സമയം വരെ മറ്റൊന്നും സ്വീകരിക്കരുത്.’ അന്നു വൈകിട്ട് സ്വാമിജി ഗുഹാമുഖത്ത് ശിഷ്യഗണസമേതനായി സത്സംഗത്തിനു തയ്യാറയിരിക്കുകയായിരുന്നു. അവിടെ സത്സംഗത്തിനുശേഷം എല്ലാവരും ധ്യാനത്തില്‍ മുഴുകി. സന്ധ്യയായി.

സ്വാമിജി ബ്രഹ്മചാരി ആത്മ ചൈതന്യയെ വിളിച്ച് ഒരു നിലവിളക്ക് കൊണ്ടുവരാനും ആസനം ഗുഹക്കകത്തേക്ക് വെയ്‌ക്കാനും ആവശ്യപ്പെട്ടു. സ്വാമിജി അകത്തേക്കു കടന്ന് തന്റെ ആസനത്തിലിരിക്കുകയും അദ്ദേഹത്തെ അകത്തേക്കു വിളിക്കുകയും ചെയ്തു.

നാളെയായിരുന്നു മന്ത്രദീക്ഷ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോള്‍ത്തന്നെ അദ്ദേഹത്തിനു മന്ത്രദീക്ഷ നല്കാം എന്നു പറഞ്ഞു. ഈ വിവരം പുറമെയുള്ള ശിഷ്യനോട് അറിയിക്കാന്‍ പറഞ്ഞു. കുളിക്കാന്‍ പറഞ്ഞിട്ടുണ്ടോ എന്ന് ബ്രഹ്മചാരി ആത്മ ചൈതന്യയോട് ചോദിച്ചപ്പോള്‍ , ‘ഓ, വേണ്ട, …..വരാന്‍ പറയൂ…..കൈകാലുകള്‍ കഴുകിയാല്‍ മതി’യെന്നായിരുന്നു മറുപടി. ഈ കാര്യം അറിഞ്ഞ നിര്‍വേദാനന്ദ സ്വാമികള്‍ അത്ഭുതത്തോടെ ഗുഹക്കുള്ളില്‍ പ്രവേശിച്ച് ചെറിയ നിലവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്ന ഗുരുവിന്റെ മുഖം ദര്‍ശിച്ച് പാദനമസ്‌കാരാദികള്‍ക്കുശേഷം മുമ്പില്‍ ഉപവിഷ്ടനായി. വിധിപ്രകാരമുള്ള മന്ത്രദീക്ഷയും നടന്നു.

മന്ത്രദീക്ഷക്കുശേഷം സ്വാമിജി പറയുകയുണ്ടായി – ‘നിനക്ക് നാളേക്ക് നിശ്ചയിച്ചിരുന്ന മന്ത്രദീക്ഷ ഇന്നുതന്നെ നല്കിയതിയതിനാല്‍ ഞാന്‍ തീവ്രമായ വൈകാരികത അനുഭവിക്കുന്നു. അതുകൊണ്ട് ഞാന്‍ വിചാരിക്കുന്നു, ശുഭസ്യ ശീഘ്രം (മംഗളകരമായത് വേഗത്തിലാവണം)’ എന്ന്.

തന്റെ പ്രിയ ശിഷ്യരുടെ നേരെ സദ്ഗുരുക്കള്‍ എപ്പോഴും ഇത്തരത്തിലുള്ള വ്യഗ്രതകള്‍ കാണിച്ചിട്ടുണ്ടെന്ന് നാം മഹാത്മാക്കളുടെ ജീവചരിത്രത്തില്‍ നിന്നും മനസ്സിലാക്കുന്നു. അതുപോലെയായിരന്നു ശ്രീരാമകൃഷ്ണ പരമഹംസരും. തന്റെ പ്രിയ ശിഷ്യനായ നരേന്ദ്രനെ കാണാതിരുന്നാല്‍ എന്താണ് അവന്‍ വരാത്തതെന്നു പറഞ്ഞ് അസ്വസ്ഥഭാവം കൈക്കൊള്ളാറുണ്ടായിരുന്നു. ഇങ്ങനെ ഗുരുപ്രീതി ആര്‍ജിക്കാന്‍ സാധിച്ചാല്‍ ജീവിതവിജയം സുനിശ്ചിതമാണ്.

(അവലംബം : At the feet of my Guru’  – Swami Nirvedananda ) )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.