Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസം വി.ടി പ്രയോഗത്തിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:56 pm IST
in Samskriti

നമ്പൂതിരി സമുദായത്തെ ആധുനിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് നയിച്ചവരില്‍ പ്രഥമഗണനീയനാണ് വി.ടി. ഭട്ടതിരിപ്പാട്. വെള്ളിത്തിരുത്തി താഴത്തുമനയില്‍ രാമന്‍ ഭട്ടതിരിപ്പാട് എന്ന വി. ടി. ഭട്ടതിരിപ്പാട് 1896 മാര്‍ച്ച് 26 ന് ജനിച്ചു. പൊന്നാനി താലൂക്കില്‍ തൃത്താല ഗ്രാമമാണ് ജന്മദേശം.

ബാല്യകാല വിദ്യാഭ്യാസം പരമ്പരാഗത രീതിയില്‍ നടന്നിരുന്നുവെങ്കിലും പതിനാറാം വയസ്സിലാണ് അക്ഷരവിദ്യാഭ്യാസം ആരംഭിക്കുന്നത്. 1919ല്‍, 23-ാ മത്തെ വയസ്സില്‍ തൃശൂര്‍ നമ്പൂതിരി വിദ്യാലയത്തില്‍നിന്നും വി.ടി. ഒമ്പതാം ക്ലാസ് പാസ്സായി. തുടര്‍ന്ന് നമ്പൂതിരി സമുദായ പരിഷ്‌കരണം തന്റെ പ്രവര്‍ത്തനരംഗമായി വിടി തിരഞ്ഞെടുത്തു. 1908 ല്‍ സ്ഥാപിതമായ യോഗക്ഷേമസഭയിലൂടെയാണ് വിടി സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

സമുദായപരിഷ്‌കരണ പ്രവര്‍ത്തനങ്ങളോടൊപ്പം ദേശീയ പ്രസ്ഥാനത്തിലും സജീവമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, മദ്യവര്‍ജനം, സ്വദേശി പ്രചാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ അതീവ താല്‍പര്യത്തോടെ പങ്കെടുത്തു.

യോഗക്ഷേമസഭയിലെ പുരോഗമന ചിന്താഗതിക്കാരായ ഒരു വിഭാഗം 1919 ല്‍ ‘നമ്പൂതിരി യുവജനസംഘം’ എന്നൊരു സംഘടന രൂപീകരിച്ചു. ‘ഉണ്ണി നമ്പൂതിരി’ എന്ന പേരില്‍ ഒരു മുഖപത്രവും ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ വൃദ്ധന്മാര്‍ ബാലികമാരെ വിവാഹം ചെയ്യുന്നത് തടയുക, വിധവാ വിവാഹം പ്രോത്സാഹിപ്പിക്കുക, പൂണൂല്‍ ഉപേക്ഷിക്കുക, കുടുമ വെട്ടിക്കളയുക, സ്ത്രീകള്‍ മറക്കുടയും മറ്റും ചൂടുന്ന സമ്പ്രദായം അവസാനിപ്പിക്കുക, സ്മാര്‍ത്ത വിചാരണ അവസാനിപ്പിക്കുക, ബഹുഭാര്യത്വം ഇല്ലാതാക്കുക എന്നിവയായിരുന്നു സംഘടിപ്പിച്ചിരുന്നത്. വി.ടിയുടെ നാടകം, ‘അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്’ 1929 ല്‍ അവതരിപ്പിക്കപ്പെട്ടതോടുകൂടി പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയിലെത്തി. അതേവര്‍ഷം നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി വിടി തെരഞ്ഞെടുക്കപ്പെട്ടു.

1931 ല്‍ വിടി നടത്തിയ ‘യാചനയാത്ര’ കേരളത്തില്‍ പിന്നീട് നടന്ന പല നവോത്ഥാന യാത്രകള്‍ക്കും പ്രചോദനമായി. ദാരിദ്ര്യം മൂലം പഠിക്കാന്‍ നിവൃത്തിയില്ലാത്ത ബാലിക-ബാലന്മാര്‍ക്ക് സഹായം നല്‍കുന്നതിനുവേണ്ടിയായിരുന്നു ഈ യാത്ര തുടങ്ങിയത്. ആദ്യത്തെ വിധവാവിവാഹത്തിന് നേതൃത്വം കൊടുത്തത് വിടിയായിരുന്നു. വിടിയുടെ രണ്ടാംഭാര്യ ശ്രീദേവി അന്തര്‍ജനത്തിന്റെ അനുജത്തി ഉമ എന്ന വിധവയെ 1935 ല്‍ എംആര്‍ബി വിവാഹം കഴിച്ചു. 1940 കളായപ്പോഴേക്കും മിശ്രവിവാഹം എന്നതായി വി.ടിയുടെ ലക്ഷ്യം.

തന്റെ അനുജത്തി പാര്‍വതിയെ നായര്‍ സമുദായാംഗമായ പി.കെ. രാഘവപണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ചാണ് വിടി ഈ വിപ്ലവകരമായ നടപടിക്ക് തുടക്കം കുറിച്ചത്. 1968 ല്‍ തന്റെ 72-ാം വയസ്സില്‍ മിശ്രവിവാഹപ്രചരണത്തിനായി അദ്ദേഹം കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തിവരെ സാമൂഹിക പരിഷ്‌കരണ ജാഥ നയിച്ചു. വിശ്വസിക്കുന്നത് പ്രായോഗികമാക്കുവാന്‍ പരിശ്രമിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വി.ടി.

‘കണ്ണീരും കിനാവും’ എന്ന വി.ടിയുടെ ആത്മകഥയ്‌ക്ക് 1970 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1982 ഫെബ്രുവരി 12 ന് വിടി അന്തരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Kerala

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.