Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തോൽപ്പാവക്കൂത്തിന്റെ യുദ്ധകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 10:04 am IST
in Samskriti

തോല്‍പ്പാവക്കൂത്ത് ഏറെ ശ്രദ്ധേയമായ രംഗകലാവിശേഷമാണ്. ഏറെ ജനകീയമായ കലാരൂപങ്ങളിലൊന്ന്. പാവകളി, പാവക്കൂത്ത്, നിഴലനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. ഇതിന് അതിപ്രാചീനമായ ചരിത്രമുണ്ട്. ഭാരതത്തിനു പുറമേ, യൂറോപ്പ്, ഈജിപ്ത്, ഗ്രീസ്, ജാവ, തായ്‌ലന്റ്, ഇന്തോനേഷ്യ, സയാം, മാലി, ശ്രീലങ്ക, ഫിലിപ്പീന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം പണ്ടുമുതലേ പാവക്കൂത്ത് ദൃശ്യവേദിയുടെ ഭാഗമായിരുന്നു.

ക്രിസ്തുവിന് 1000 വര്‍ഷംമുമ്പേ, ഇന്നത്തെ സിനിമയ്‌ക്കൊപ്പം പ്രചാരമുണ്ടായിരുന്നു പാവകളിക്കെന്ന് പുരാതനരേഖകളില്‍ പറയുന്നു. നൂല്‍പ്പാവക്കളിക്ക് പലയിടത്തും പ്രത്യേകം തിയറ്ററുകള്‍ (രംഗവേദി) ഉണ്ട്. എന്നാല്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ പ്രത്യേക കൂത്തുമാടങ്ങള്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലേയുള്ളൂ. അവയുടെ കാലപ്പഴക്കം അതിലേറെ വിസ്മയിപ്പിക്കുന്നതാണ്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, രംഗവേദിയില്‍ നടത്തപ്പെടുന്ന ദൃശ്യ പ്രകടനമാണിത്. രാമായണ-മഹാഭാരത കഥകളുടെ അതിവിദഗ്ധമായ ഈ ദൃശ്യപ്രകടനം ഉത്സവകാല രാത്രികളില്‍ ആസ്വദിക്കാനെത്തുന്ന വന്‍ജനവിഭാഗം ഒരുകാലത്തുണ്ടായിരുന്നു. ഇന്നും ചിലെടങ്ങളിലുണ്ട്. ആചാരവും അനുഷ്ഠാനവുമായി വിശ്വാസത്തിന്റെ ഭാഗമായി, നാട്ടുസംസ്‌കാരത്തോടൊപ്പം തോല്‍പ്പാവക്കൂത്ത് ഇന്നും ചേര്‍ന്നു നില്‍ക്കുന്നു.

നാലുവിധം പാവകളി ലോകത്ത് നിലവിലുണ്ടെങ്കിലും ഇതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ കുറവാണ്, എന്നല്ല ഇല്ലെന്നുതന്നെ പറയാം.’ദി ഹോം ഓഫ് ദ പപ്പറ്റ് പ്ലേ’ (1902) എന്ന റിച്ചാര്‍ഡ് പിസ്‌കലിന്റെ പുസ്തകത്തില്‍ ഭാരതത്തിലാണ് പാവകളിയുടെ ഉത്ഭവം എന്നു രേഖപ്പെടുത്തുന്നു. ചിലര്‍ ഇത് ശരിയല്ലെന്നു വാദിക്കുന്നുണ്ട്. ചൈനയിലോ ഗ്രീസിലോ ആയിരിക്കാം പാവകളിയുടെ ഉത്ഭവം എന്നാണവര്‍ പറയുന്നത്.

പുരാതന ഈജിപ്തില്‍ ചെറിയ പാവകളെ നിര്‍മിച്ച് സ്ത്രീകള്‍ വിശുദ്ധഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട്. അവ സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു.

സ്പാര്‍ട്ടാ, തെബ്‌സ്, ഏതന്‍സ് എന്നിവിടങ്ങളില്‍ വിപുലമായ കലാപ്രകടനങ്ങള്‍ നടത്തിയ ഗ്രീസിലാകട്ടെ, പാവകളിക്കാര്‍ ഏറെ പ്രശംസിക്കപ്പെട്ടതായി ചരിത്രമുണ്ട്.

പാവക്കൂത്ത് മറ്റു രാജ്യങ്ങളില്‍ വ്യാപിച്ചതിനു പിന്നില്‍ യുദ്ധത്തിന്റെ കഥയുണ്ട്. ഗ്രീസിനെ റോമക്കാര്‍ ആക്രമിച്ചപ്പോള്‍ ജീവരക്ഷയ്‌ക്കായി ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ പാവക്കൂത്ത് കലാകാരന്മാരുണുണ്ടയിരുന്നു. ജീവിതവും സമ്പാദ്യവുമായ പാവകളുമായാണ് അവര്‍ ആ രാജ്യങ്ങളിലെത്തിയത്. അങ്ങനെ പാവക്കൂത്ത് രാജ്യാന്തരങ്ങള്‍ കടക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Kerala

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.