Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിയെ തട്ടിക്കൊണ്ടുപോകല്‍ അന്വേഷണത്തില്‍ പിണറായി ഇടപെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 09:12 am IST
in Kerala

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടതില്‍ പോലീസിലും സിനിമാ ലോകത്തും അമര്‍ഷം. ഇടപെടലില്‍ ദുരൂഹതയുമുണ്ട്. സംഭവത്തിനു പിന്നിലെ യഥാര്‍ഥ പ്രതിയെ രക്ഷിക്കാനാണിതെന്നാണ് സൂചന. സാങ്കല്‍പ്പിക പ്രതിയെ പിടിക്കേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഇനി മുന്‍പോട്ട് അന്വേഷണം വേണ്ടെന്ന വ്യക്തമായ സൂചനയാണ് പോലീസിനു നല്‍കുന്നത്.

സിനിമാ ലോകത്തിന്റെ പൊതുതാത്പര്യം എന്ന പേരിലാണ് കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്. ഇതോടെ, പോലീസിലും, സിനിമാ ലോകത്തും ഭരണ മുന്നണിയിലും അഭിപ്രായ ഭിന്നത ശക്തമായി. രഹസ്യ നിര്‍ദ്ദേശങ്ങള്‍ക്കു പുറമേ മുഖ്യമന്ത്രി പരസ്യ നിലപാടും എടുത്തതോടെ ഇടപെടലും പരസ്യമായി.

പോലീസിലെ ഉന്നതര്‍ക്കും രണ്ടഭിപ്രായമുണ്ട്. ചില ഉദ്യോഗസ്ഥരെ സര്‍വീസ് ചരിത്രം പറഞ്ഞ് അന്വേഷണ സംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തി. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്കു വഴങ്ങുന്നവരെ മാത്രമാണ് ചോദ്യം ചെയ്യലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

താരസംഘടന അമ്മ തുടക്കത്തില്‍ കാണിച്ച ആവേശം പെട്ടെന്ന് ഇല്ലാതായി.

ഗൂഢാലോചനയുണ്ടെന്നും സിനിമാ ലോകത്തെ കള്ളനാണയങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്നും മറ്റും വാദിച്ചവര്‍ ഇപ്പോള്‍ പ്രതിയുടെ കഥകളില്‍ ഒതുങ്ങിയത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. സിനിമാ ലോകത്തും രാഷ്‌ട്രീയത്തിലും ഭരണത്തിലുമുള്ള ചിലര്‍ ചേര്‍ന്നുണ്ടാക്കിയ ഇടപാടിനെതിരേ അസ്വസ്ഥതകള്‍ പെരുകുന്നു.

അന്വേഷണം കഴിഞ്ഞിട്ടില്ല. പ്രതിയെന്നു കരുതുന്നയാളെ പിടികൂടി. കേസ് ഡയറി കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്ത ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ. ഇതിനാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനിടെ, ”പ്രതികള്‍ പറഞ്ഞതാണ് ശരി, വേറേ പ്രതികളില്ല, ഗൂഢാലോചന ഇല്ല” എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ഇനി അന്വേഷണത്തിനെന്തു പ്രസക്തിയെന്നാണ് ചോദ്യം.

രാഷ്‌ട്രീയ എതിരാളികളെയും സിനിമയിലെ വമ്പന്മാരെയും വരുതിയിലാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം തുടക്കത്തില്‍ നിസാരവത്കരിച്ച് ഒതുക്കാന്‍ ശ്രമിച്ച സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പോലീസിനെ പുകഴ്‌ത്തുന്നു.

ഗൂഢാലോചന അന്വേഷണം മുന്നോട്ടു പോകുന്നതില്‍ കോണ്‍ഗ്രസിലും ഭിന്നാഭിപ്രായം. പി.ടി. തോമസ് എംഎല്‍എയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ഒരു വശത്തും മറ്റു നേതാക്കള്‍ പിണറായി പക്ഷത്തുമാണ്. ചില സിനിമാ പ്രവര്‍ത്തകര്‍ക്കും അവരില്‍ രാഷ്‌ട്രീയ രംഗത്ത് ഏറെ പിടിപാടുള്ളവര്‍ക്കും സംഭവത്തില്‍ ബന്ധം ആരോപിക്കപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം പെട്ടെന്ന് ഇല്ലാതായതെങ്ങനെയെന്ന് ചോദിക്കുന്നത് ഇപ്പോള്‍ സിനിമാ പ്രവര്‍ത്തകര്‍ തന്നെയാണ്.

പി.ടി. തോമസിനെ കേസില്‍ ചോദ്യം ചെയ്യണമെന്ന് എം. സ്വരാജ് എംഎല്‍എ ആവശ്യപ്പെട്ടത് തോമസിനെ നിശ്ശബ്ദനാക്കാനാണ്. പക്ഷേ, അതു സംഭവിച്ചാല്‍ കേസില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രതികളെ തിരിച്ചറിഞ്ഞു

ആലുവ: തട്ടിക്കൊണ്ടുപോയ നാലു പേരെയും നടി തിരിച്ചറിഞ്ഞു. ആലുവ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് കേസില്‍ ആദ്യം പിടിയിലായ മാര്‍ട്ടിന്‍, സലീം, പ്രദീപ്, മണികണ്ഠന്‍ എന്നിവരെ ഇവര്‍ തിരിച്ചറിഞ്ഞത്. ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിനോ ഫ്രാന്‍സിസ് സേവ്യറിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ.്

കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ പിടികൂടിയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, വിജീഷ് എന്നിവരെ ഇതിലുള്‍പ്പെടുത്തിയില്ല. കോടതിയിലെ നാടകീയ രംഗങ്ങളെ തുടന്ന് ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനാലാണിത്.

ജയിലിനുള്ളില്‍ സജ്ജീകരിച്ച പ്രത്യേക മുറിയിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മറ്റു തടവുകാര്‍ക്കൊപ്പം പ്രതികള്‍ നാലു പേരെയും ഇടകലര്‍ത്തി നിര്‍ത്തി.

ഇതിലെ റിപ്പോര്‍ട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. പ്രത്യേക സുരക്ഷയോടെയാണ് നടിയെ കൊച്ചിയില്‍ നിന്ന് ആലുവ സബ് ജയിലില്‍ എത്തിച്ചത്. 3.20നാണ് നടി എത്തിയത്. മൂന്നരയോടെയാണ് നടപടികള്‍ തുടങ്ങി. 4.50ഓടെ നടി ജയിലിന് പുറത്തുവന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

Kerala

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.