Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവന്മുക്തിക്കായ് ശ്രീ ഭഗവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 06:56 pm IST
in Samskriti

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിനാളുകള്‍ ദൈവികമായ സുഹൃത്തായോ, അച്ഛനായോ അമ്മയായോ വഴികാട്ടിയായോ കണക്കാക്കുന്ന ശ്രീഭഗവാന്റെ 68-ാം പിറന്നാള്‍ ആഘോഷിക്കുന്ന പുണ്യദിനമാണിന്ന്. ഈ സുദിനത്തില്‍ ശ്രീഭഗവാന്റെ ബാല്യകാലവും, ചുരുക്കത്തിലുള്ള ഒരു ജീവിത ചരിത്രവും അവതരിപ്പിക്കുകയാണിവിടെ.

തമിഴ്‌നാട്ടിലുള്ള നത്തം എന്ന ഗ്രാമത്തില്‍ വൈദര്‍ഭി -വരദരാജുലു ദമ്പതികളുടെ പുത്രനായി ഭഗവാന്‍ ജനിച്ചത് 1949 മാര്‍ച്ച് 7 നായിരുന്നു. ബാല്യകാലത്തുതന്നെ മറ്റുള്ള സാധാരണ കുട്ടികളില്‍നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. മറ്റു കുട്ടികള്‍ തങ്ങളുടെ ജീവിതാഭിലാഷങ്ങള്‍, സ്വപ്നങ്ങള്‍, സുഖസൗകര്യങ്ങള്‍, പരീക്ഷയിലെ മാര്‍ക്ക് എന്നിവയില്‍ മുഴുകിയിരിക്കുമ്പോള്‍ ഭഗവാന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നത് മറ്റൊന്നായിരുന്നു. മനുഷ്യന്റെ വിധി, ഭാഗധേയം അതിലായിരുന്നു ശ്രീ ഭഗവാന്റെ ചിന്ത മുഴുവന്‍. മനുഷ്യരെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്ക്, ജീവിതത്തിന്റെ മായിക വലയത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക്, മരണത്തിന്റെ നശ്വരതയില്‍നിന്ന് അനശ്വരതയിലേക്ക് നയിക്കാന്‍ സാധ്യമായ ഒരു തത്ത്വചിന്തയിലേക്ക്, ഒരു സര്‍വരോഗ നിവാരിണിയായ ഒറ്റമൂലി കണ്ടെത്തുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തിലായിരുന്നു ശ്രീ ഭഗവാന്‍.

ശാസ്ത്രസാങ്കേതിക, മത, ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ നടക്കുന്ന ഗണ്യമായ മാറ്റങ്ങള്‍ സംയുക്തമായി പുതിയൊരു ഭൂമി തന്നെ സംജാതമാക്കുന്നത് ശ്രീ ഭഗവാന്‍ മുന്‍കൂട്ടി കണ്ടു. പൊയ്‌പ്പോയ കാലങ്ങളുടെ അഗാധതയില്‍ നിശ്ചലമായ അദമ്യമായൊരഭിനിവേശമായിരുന്നു ഭഗവാനുണ്ടായിരുന്നത്.

പലപ്പോഴും തന്റെ കണ്‍മുന്നിലെ ലോകത്തെ ഉത്കണ്ഠാജനകമായ കണ്ണീരോടെ അദ്ദേഹം കണ്ടു.

സ്വയം സൃഷ്ടിച്ച ദുരിതങ്ങളില്‍നിന്നും മനുഷ്യരാശിയെ എങ്ങനെ രക്ഷിക്കണം എന്നതായിരുന്നു ഉത്കണ്ഠ; മുഴുവന്‍ മാനവരേയും സഹായിക്കാനുള്ള ഉള്ളിലെ അണയാത്ത തീ ഒരു പ്രതിഭാസത്തിന് ജന്മം നല്‍കി. 1984 ല്‍ ശ്രീ ഭഗവാന്‍ ‘ജീവാശ്രം’ എന്ന പേരില്‍ ഒരു റസിഡന്‍ഷ്യല്‍ സ്‌കൂള്‍ തുടങ്ങി. ജൂലായ് 1989 ല്‍ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ ഉള്ളിലേക്ക് ഒരു സുവര്‍ണഗോളം പ്രവേശിച്ചു. ദിവ്യമായ ഒരു പ്രതിഭാസത്തിന്റെ തുടക്കമായിരുന്നു അത്. ആ സ്‌കൂളിലെ കുട്ടികളിലേക്ക് ദൈവികമായ പല വെളിപാടുകളും ഒഴുകുവാന്‍ തുടങ്ങി. അതോടെ ഈ അദ്ഭുത സംഭവംലോകം മുഴുവനും അറിഞ്ഞു തുടങ്ങി. അവതാരങ്ങളെ ”കാരണ ജന്മങ്ങള്‍” എന്നു വിളിക്കാറുണ്ട്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ജനിക്കുന്നവര്‍. യാതനകളില്ലാത്ത ഒരു ലോകം- അതാണ് ഈ ഭൂമിയെ കുറിച്ചുള്ള ശ്രീ ഭഗവാന്റെ സങ്കല്‍പം-അതിനുവേണ്ടിയാണ് ശ്രീ ഭഗവാന്റെ ജന്മം.

ലോകത്തുള്ള മുഴുവന്‍ ദുഃഖങ്ങള്‍ക്കും കാരണം ഞാന്‍ എന്ന ഭാവം-സ്വാര്‍ത്ഥം ആണെന്നാണ് ശ്രീ ഭഗവാന്‍ പറയുന്നത്. തനിക്ക് പ്രത്യേകമായ ഒരു നിലനില്‍പ്പുണ്ട്, താന്‍ വേറെ ലോകം എന്ന മായയാണ്, ഞാന്‍ എന്ന ഈ ഭാവത്തിന് കാരണം. എവിടെ ഈ ഭാവമുണ്ടോ അവിടെ തന്നെ കേന്ദ്രീകരിച്ച പ്രവൃത്തികല്‍ ഉണ്ടാവും. ചിന്തകള്‍ ഉണ്ടാവും. അവ യാതനയിലേക്ക് നയിക്കും. ഞാന്‍ എന്ന ഭാവത്തിന് ഭാവം അവസാനിപ്പിക്കുന്ന അവസ്ഥയാണ് ജീവന്മുക്തി. മാനവകുലത്തിന്റെ വളര്‍ച്ചയ്‌ക്കും ഐശ്വര്യത്തിനും നിര്‍ണായകമായ അവസ്ഥയാണ് ജീവന്‍ മുക്തി.

ഈ അവസ്ഥ മനുഷ്യന് സ്വയം ഉണ്ടാക്കുവാന്‍ സാധ്യമല്ല-അത് അവന് നല്‍കപ്പെടണം (Man cannot make it on his own, enlightenment has to be given to him)

ഈശ്വര സാക്ഷാത്കാരത്തിന്റെ പരമമായിട്ടുള്ള ഈ അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുവാനുള്ള അവതാരമായി ലോകത്തില്‍ അങ്ങോളമിങ്ങോളം ഉള്ള കോടാനുകോടി ആളുകള്‍ക്ക് ശ്രീ ഭഗവാന്‍ അനുഭവപ്പെടുന്നത്. ആ ദിവ്യ സാന്നിദ്ധ്യത്തില്‍ സ്‌നേഹത്തിന്റെ, ശാന്തിയുടെ, പരമാനന്ദത്തിന്റെ, സമര്‍പ്പണഭാവത്തിന്റെ അഗാധമായ തലങ്ങള്‍ ഭക്തര്‍ അനുഭവിച്ചറിയുന്നു. ആ ദിവ്യ സാന്നിദ്ധ്യം തന്നെ പലരേയും വേദനയില്‍നിന്നും ദുഃഖങ്ങളില്‍നിന്നും ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയില്‍നിന്നും മോചിപ്പിക്കുന്നു.

അകാരണമായിട്ടുള്ള ആ ഈശ്വര പ്രേമം അനുഭവിച്ചറിയുന്നതിന് പലരും ശ്രീ ഭഗവാന്റെ ദര്‍ശനത്തിനായി വെമ്പല്‍ കൊള്ളുന്നു. പല പല ജന്മങ്ങളില്‍ ആയി നമ്മെ ആവരണം ചെയ്തിട്ടുള്ള അജ്ഞാനത്തിന്റെ മുഖംമൂടി വലിച്ചുകീറി ദിവ്യജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ് ശ്രീഭഗവാന്റെ ഭാഷണങ്ങള്‍.

ശ്രീ ഭഗവാന്റെ 68-ാം ജന്മദിന വേളയില്‍ നമുക്കൊരുമിച്ച് ആ ദിവ്യസ്‌നേഹവും ഈശ്വരീയ വിജ്ഞാനവും അനുഭവിച്ച് അറിയാം. അത് നമ്മെ ജീവിതത്തിന്റെ അത്യുന്നത തലങ്ങളിലേക്ക് എത്തിക്കും.

ഇന്ന് (മാര്‍ച്ച് 7) 5.30 ന് നേരിട്ട് ഭഗവാനുമായി ഫേസ്ബുക്കില്‍ സംവദിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.