Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘രക്ഷ’യുടെ രക്ഷക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 03:16 pm IST
in Lifestyle

                         രാഗിണി മേനോന്‍

രാഗിണി മേനോന് ‘രക്ഷ’യെന്നാല്‍ ജീവിത കര്‍മ്മകാണ്ഡമാണ്. ഭിന്നശേഷിയുള്ള കുരുന്നുകളുടെ ആശാ കേന്ദ്രമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ‘രക്ഷാ’ സ്‌പെഷ്യല്‍ സ്‌കൂള്‍. മൂന്ന് പതിറ്റാണ്ടായി ‘രക്ഷ’ യ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാഗിണി മേനോന് പ്രിയതമന്‍ മഞ്ജു മേനോന്റെ അന്ത്യാഭിലാഷം കൂടിയാണിത്. കുടുംബ ജീവിതത്തോടോപ്പം പ്രിയതമന്റെ സഹായി യായെത്തി തുടങ്ങിയതാണ് രക്ഷയ്‌ക്കൊപ്പമുള്ള രാഗിണിയുടെ യാത്ര. ഒപ്പം കുടുംബാംഗങ്ങളുടെ പ്രചോദനം കൂടിയായപ്പോള്‍ രാഗിണിയ്‌ക്ക് ‘രക്ഷ’യും മറ്റൊരു കുടുംബമായി. തളരാതെയുള്ള മുന്നേറ്റമാണ് രാഗിണി മേനോന്റെ പ്രവര്‍ത്തന മികവ്.

പട്ടാമ്പിയില്‍ ജനിച്ചു വളര്‍ന്ന രാഗിണി, മഞ്ജുമേനോന്റെ ജീവിത പങ്കാളിയായാണ് കൊച്ചിയിലെത്തിയത്. ഭര്‍ത്താവിന്റെ രക്ഷിതാക്കള്‍ക്കൊപ്പമുള്ള കുടുംബ ജീവിതത്തിലും ഏകമകന്റെ വളര്‍ച്ചയിലും മാര്‍ഗ്ഗദര്‍ശനമേകിയുള്ള രാഗിണി മേനോന്റെ ജീവിതം പലരിലും ആശ്ചര്യം സൃഷ്ടിച്ചിരുന്നു. 1986 ല്‍ തുടങ്ങിയ ‘രക്ഷ’യിലെ പ്രവര്‍ത്തനത്തിന്റെ ഒരോ ഘട്ടവും രാഗിണി നിരീക്ഷിച്ചിട്ടുണ്ട്. വിശ്രമമില്ലാതെയുള്ള മഞ്ജു മേനോന്റെ പ്രവര്‍ത്തനമാണ് ഇന്നും രാഗിണിക്ക് പ്രചോദനം.

1986 ല്‍ ഹോണററി സെക്രട്ടറിയായി തുടങ്ങിയ ഔദ്യോഗിക സ്ഥാനം ഇന്നും തുടരുന്നു. 2007 ല്‍ മഞ്ജു മേനോന്റെ നിര്യാണത്തെ തുടര്‍ന്നും ചുമതലാ ബോധം കൈവിടാതെ രക്ഷയ്‌ക്കൊപ്പമെന്നുറച്ച് നീങ്ങിയ രാഗിണി മേനോന്‍ മറ്റുള്ളവര്‍ക്കും മാതൃകയാണ്. നൂറ്റമ്പതോളം ഭിന്നശേഷി കുട്ടികളുടെ നാല് തലങ്ങളിലായുള്ള പഠന സൗകര്യമൊരുക്കുന്നതില്‍ 45 ജീവനക്കാര്‍ക്കൊപ്പം നിന്ന് രാഗിണി ഇവര്‍ക്ക് പ്രചോദനവുമേകുന്നു.

ജീവിതത്തിലെ ഏകാന്തതയിലും രാഗിണി സംതൃപ്തയാണ്. ‘രക്ഷ’യെ ജീവനാഡികളിലൊന്നാക്കി കൊണ്ടുനടക്കുന്ന രാഗിണി മേനോന്‍ ഇന്ന് സാമാജിക ജീവിതത്തിലെ നിസ്വാര്‍ത്ഥ സേവകരുടെ നിഴലായി മാറാനാണാഗ്രഹിക്കുന്നത്. രക്ഷയുടെ പ്രവര്‍ത്തനത്തെ നേരിട്ടെത്തി കണ്ടറിഞ്ഞ് സഹായമെന്ന ശൈലിയിലൂടെ അഭ്യുദയകാംക്ഷികളിലും സഹായികളിലും വേറിട്ട സന്ദേശം പകരുന്ന രാഗിണിയുടെ പ്രവര്‍ത്തന രീതി ‘രക്ഷ’ യുടെ കുതിപ്പിനും ഇടയാക്കുന്നു. ചെന്നൈയില്‍ ശാസ്ത്രജ്ഞനായ ഏക മകന്റെ ക്ഷണം സ്‌നേഹത്തോടെ നിരസിച്ച് ഭിന്നശേഷിയുള്ള കുരുന്നുകള്‍ക്കായുള്ള ‘രക്ഷ’ യ്‌ക്കുവേണ്ടി ജീവിതം അര്‍പ്പിച്ചിരിക്കുകയാണ് രാഗിണി. സ്ത്രീകള്‍ വീട്ടിലിരിക്കരുത്, പ്രവര്‍ത്തിക്കുക, മുന്നേറുക, ജീവിതവിജയം കൈവരിക്കുക എന്നാണ് രാഗിണിയ്‌ക്ക് പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

Kerala

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

Kerala

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

Kerala

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.