Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചിയില്‍ മാലിന്യ നീക്കം പിഴച്ചു; മേയര്‍ക്കെതിരെ ഭരണ പക്ഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:41 pm IST
in Ernakulam

 

കൊച്ചി : നഗരത്തിലെ മാലിന്യനീക്കം പിഴച്ചതിനെതിരെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു ഇത്. മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ റദ്ദുചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നീക്കവും ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ടിലും മാലിന്യ കൂമ്പാരത്തിലും മനം മടുത്ത് യോഗത്തില്‍ മേയര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിച്ചു. വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ മാലിന്യ നീക്കത്തിലും മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും മേയറുടെ പിഴവുകള്‍ സമ്മതിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി.

ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി തുറന്ന് സമ്മതിച്ചു. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും വിനോദ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം ഹാരിസ്, കെ ആര്‍ പ്രേം കുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. ബിജെപി അംഗമായ ശ്യാമള എസ് പ്രഭു, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു.

നഗരം വെള്ളക്കെട്ടിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവിധ ഏജന്‍സികളുടെ കാര്യക്ഷമമായ സഹകരണം ലഭിക്കാതെ പോയതാണ് അതിന് കാരണമെന്നായിരുന്നു മേയറുടെ വിശദീകരണം. പിഡബഌൂഡി, മെട്രോ, റെയില്‍വെ, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവരെ കുറ്റപ്പെടുത്തി മേയര്‍ സംസാരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നടപടിയാണ് മേയര്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ചെലവഴിച്ചത് ആറരക്കോടി രൂപയാണെന്ന് കൗണ്‍സിലംഗങ്ങള്‍ ചൂണ്ടികാട്ടി. പാവപ്പെട്ടവനും ചേരിനിവാസികളും വെള്ളത്തിലാണ് ജീവിക്കുന്നതെന്ന് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. അടിസ്ഥാനകൊച്ചിയില്‍ മാലിന്യ നീക്കം പിഴച്ചു; മേയര്‍ക്കെതിരെ ഭരണ പക്ഷവും

കൊച്ചി : നഗരത്തിലെ മാലിന്യനീക്കം പിഴച്ചതിനെതിരെതിരെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയായിരുന്നു ഇത്. മാലിന്യ നീക്കത്തിന് നല്‍കിയ കരാര്‍ റദ്ദുചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.

നഗരത്തിലെ വെള്ളക്കെട്ടും മാലിന്യ നീക്കവും ചര്‍ച്ചചെയ്യാന്‍ ചൊവ്വാഴ്ച വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. നഗരത്തിലെ വെള്ളക്കെട്ടിലും മാലിന്യ കൂമ്പാരത്തിലും മനം മടുത്ത് യോഗത്തില്‍ മേയര്‍ക്കെതിരെ കൗണ്‍സിലര്‍മാര്‍ ആഞ്ഞടിച്ചു. വെള്ളക്കെട്ടും മാലിന്യ പ്രശ്‌നവും പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെട്ടപ്പോള്‍ മാലിന്യ നീക്കത്തിലും മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും മേയറുടെ പിഴവുകള്‍ സമ്മതിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി.

ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് മാലിന്യ നീക്കത്തില്‍ പാളിച്ച പറ്റിയതായി തുറന്ന് സമ്മതിച്ചു. ലോറികള്‍ വിട്ടു നല്‍കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ നേരിട്ടതായും വിനോദ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷന്‍ പി എം ഹാരിസ്, കെ ആര്‍ പ്രേം കുമാര്‍, എം പ്രേമചന്ദ്രന്‍, ആന്റണി പൈനൂത്തറ തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചു. ബിജെപി അംഗമായ ശ്യാമള എസ് പ്രഭു, പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി തുടങ്ങിയവരും മാലിന്യ നീക്കം കാര്യക്ഷമമല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാഹചര്യം ചൂണ്ടിക്കാണിച്ചു.

നഗരം വെള്ളക്കെട്ടിലാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ വിവിധ ഏജന്‍സികളുടെ കാര്യക്ഷമമായ സഹകരണം ലഭിക്കാതെ പോയതാണ് അതിന് കാരണമെന്നായിരുന്നു മേയറുടെ വിശദീകരണം. പിഡബഌൂഡി, മെട്രോ, റെയില്‍വെ, പോര്‍ട്ട് ട്രസ്റ്റ് തുടങ്ങിയവരെ കുറ്റപ്പെടുത്തി മേയര്‍ സംസാരിച്ചത് പ്രതിപക്ഷ ബഹളത്തിന് കാരണമായി. സ്വന്തം താല്‍പര്യം സംരക്ഷിക്കാന്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന നടപടിയാണ് മേയര്‍ തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി പറഞ്ഞു. ശാസ്ത്രീയ പഠനത്തിന്റെ പിന്‍ബലമില്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നഗരസഭ ചെലവഴിച്ചത് ആറരക്കോടി രൂപയാണെന്ന് കൗണ്‍സിലംഗങ്ങള്‍ ചൂണ്ടികാട്ടി. പാവപ്പെട്ടവനും ചേരിനിവാസികളും വെള്ളത്തിലാണ് ജീവിക്കുന്നതെന്ന് കൗണ്‍സിലര്‍ ബെനഡിക്ട് ഫെര്‍ണാണ്ടസ് പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തിന്റെ ഒരു കാര്യവും മേയര്‍ പരിഗണിക്കുന്നില്ല. ദുരിതബാധിതരെ കാണാന്‍ പോലും മേയര്‍ വരുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് അതിരൂക്ഷമാണെന്നും അതിന് മെട്രോയോ മറ്റ് ഏജന്‍സികളോ കാരണക്കാരല്ലെന്നും കൗണ്‍സിലര്‍ പി കെ പ്രകാശന്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ താഴെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും ഉയര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. ചര്‍ച്ചയുമായി സഹകരിക്കണമെന്ന മേയറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സീറ്റുകളിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ പുനരാരംഭിച്ചത്.

ജനവിഭാഗത്തിന്റെ ഒരു കാര്യവും മേയര്‍ പരിഗണിക്കുന്നില്ല. ദുരിതബാധിതരെ കാണാന്‍ പോലും മേയര്‍ വരുന്നില്ലെന്നും ബെനഡിക്ട് പറഞ്ഞു. പശ്ചിമകൊച്ചിയിലെ വെള്ളക്കെട്ട് അതിരൂക്ഷമാണെന്നും അതിന് മെട്രോയോ മറ്റ് ഏജന്‍സികളോ കാരണക്കാരല്ലെന്നും കൗണ്‍സിലര്‍ പി കെ പ്രകാശന്‍ പറഞ്ഞു.

കൗണ്‍സില്‍ യോഗം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ താഴെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മേയറുടെ രാജി ആവശ്യപ്പെട്ട പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളും ഉയര്‍ന്നതോടെ കൗണ്‍സില്‍ നടപടികള്‍ നിര്‍ത്തിവെച്ച് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചു. ചര്‍ച്ചയുമായി സഹകരിക്കണമെന്ന മേയറുടെ അഭ്യര്‍ത്ഥന മാനിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സീറ്റുകളിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ പുനരാരംഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.