Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ജിഹാദി കമ്യൂണിസം ഉയര്‍ത്തുന്ന ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 02:02 pm IST
inVicharam

രമിത്തിന്റെ അമ്മയെ നിങ്ങള്‍ എന്തുപറഞ്ഞ് ആശ്വസിപ്പിക്കും? അവരുടെ ഭര്‍ത്താവ് കൊലചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മകന്റെ ജീവനും സിപിഎം ഗുണ്ടകള്‍ എടുത്തിരിക്കുന്നു. ആര്‍ക്ക്, എവിടെനിന്ന് കണ്ണൂരിലെ ഈ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കും?

മൂന്നുപതിറ്റാണ്ടിലേറെയായി രാജ്യസ്‌നേഹികളായ ആളുകള്‍ക്കെതിരെ നിഷ്ഠുരമായ മാര്‍ക്‌സിസ്റ്റ് അതിക്രമങ്ങള്‍ തുടരുകയാണ്. എത്രകാലം നമുക്ക് ഇതിന്റെ കണക്കെടുക്കാനും പ്രസിദ്ധീകരിക്കാനും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കാനുമാവും? ഇത് എന്നേക്കുമായി അവസാനിപ്പിക്കാന്‍ ദൃഢനിശ്ചയമെടുക്കേണ്ടതുണ്ട്. മാതൃഭൂമിയുടെ പേരില്‍ പ്രതിജ്ഞയെടുക്കുകയും, അതിന്റെ മണ്ണിനോട് കൂറുപുലര്‍ത്തുകയും ചെയ്യുന്നവര്‍ ആക്രമിക്കപ്പെടുന്ന സംഭവം ജനാധിപത്യ ഭാരതത്തില്‍ ഉണ്ടാവാന്‍ പാടില്ല. ജിഹാദിസം കലര്‍ന്ന കമ്യൂണിസ്റ്റുകള്‍ സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കൊടിയ ശത്രുക്കളാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ വഹാബി കമ്യൂണിസ്റ്റുകളാണ്.

ഈ വഹാബി കമ്യൂണിസ്റ്റുകളുടെ പൂര്‍വികരെ 1962 ലെ യുദ്ധകാലത്ത് ചൈനയെ പിന്തുണച്ചതിന് നെഹ്‌റു സര്‍ക്കാര്‍ ജയിലിലടച്ചതാണ്. 1999 ലെ കാര്‍ഗില്‍ പോരാളികളെ ജെഎന്‍യു ക്യാമ്പസില്‍ അവഹേളിച്ചവരാണിവര്‍. ഇന്ത്യന്‍ സൈനികരെ അധിക്ഷേപിച്ചവരാണ്. കടന്നാക്രമണകാരികളായ പാക്ക് ഭീകരരെക്കാള്‍ മോശക്കാരാണിവര്‍. വഹാബി കമ്യൂണിസ്റ്റുകള്‍ ഇവിടെ ജനിച്ചവരാണ്, ജിഹാദി ബന്ധത്തിലൂടെ മാരക വിഷ ജീവികളായവരാണ്. വഹാബി മുള്ളമാരുടെയും സ്റ്റാലിനിസ്റ്റ്-മാവോയിസത്തിന്റെയും വെറുപ്പ് ഊറിക്കൂടിയ ഇടതുപ്രത്യയശാസ്ത്രം മൃഗീയവും സ്വന്തം നാടിന്റെ ധാര്‍മികതയ്‌ക്ക് എതിരുമാണ്.

വഹാബി കമ്യൂണിസ്റ്റുകള്‍ വ്യത്യസ്തരാണ്. ഇപ്പോഴത്തെ പ്രക്ഷോഭകാരി ഒമര്‍ ഖാലിദിന്റെ ബാപ്പ ‘സിമി’യില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ആ സംഘടനയുടെ മുഖപത്രത്തില്‍ ഒരു കവിത എഴുതുകയുണ്ടായി. ‘അന്യമതസ്ഥരെ തകര്‍ക്കുന്ന ഇസ്ലാമിന്റെ പോരാളിയായ ഒസാമയാണ് എന്റെ സിംഹം.’ ഉറുദുവിലുള്ള ഈ കവിത ഒസാമയ്‌ക്കുള്ള സങ്കീര്‍ത്തനമായിരുന്നു. ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുകയും അവരോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ലേഖനങ്ങളാണ് ഈ പ്രസിദ്ധീകരണത്തില്‍ വന്നിരുന്നത്. വാജ്‌പേയി സര്‍ക്കാര്‍ ഇത് നിരോധിക്കുകയുണ്ടായി.

ഇന്ന് കാര്‍ഗില്‍ പൈതൃകത്തില്‍ അഭയം തേടുന്ന അതേ ആളുകളാണ് ഇവരെ പിന്തുണച്ചത്. ഇടതുപക്ഷ ആശയങ്ങളോട് കൂറുള്ള എഡിറ്റര്‍മാരും ലേഖകന്മാരുമൊക്കെ അധിക്ഷേപ പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ ആവര്‍ത്തിച്ച് ഇക്കൂട്ടരെ സഹായിക്കുന്നു. വസ്തുനിഷ്ഠവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം നീണാള്‍ വാഴട്ടെ!

സുരക്ഷിതമായ ഇടങ്ങളില്‍ കഴിഞ്ഞുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങളിലൂടെയും കായിക ശക്തിയിലൂടെ ധീരത പ്രകടിപ്പിക്കുന്ന ഈ ഭീരുക്കള്‍ കാര്‍ഗില്‍ പോരാളികളുടെ സഹോദരങ്ങള്‍ താഴ്‌വരയിലും മാവോയിസ്റ്റ് സ്വാധീന പ്രദേശങ്ങളിലും വെടിയേറ്റു വീഴുമ്പോള്‍ നിശബ്ദത പാലിക്കുന്നു. ഒരു ജെഎന്‍യു ഇടതുപ്രക്ഷോഭകാരി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതോ, ജിഹാദികളുടെ ഭ്രാന്തന്‍ വര്‍ഗീയ അതിക്രമങ്ങളെ അപലപിക്കുന്നതോ, ഇവരുടെ അക്രമങ്ങള്‍ക്കിരയാവുന്ന പാവപ്പെട്ട ഗ്രാമീണരോട് ഐക്യം പ്രഖ്യാപിക്കുന്നതോ ഞാന്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല.

ഈ എഡിറ്റര്‍മാരോ ന്യൂസ് ഡസ്‌ക് നിയന്ത്രിക്കുന്നവരോ ഒരിക്കലെങ്കിലും സായുധസേനാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കിയിട്ടില്ല. നിഷ്പക്ഷത ചമയാനെങ്കിലും കേരളത്തിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകങ്ങളെ അപലപിച്ച് ഒരു രണ്ടാം മുഖപ്രസംഗം പോലും എഴുതിയിട്ടില്ല. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നത് ഇവര്‍ക്ക് സംതൃപ്തിയേകുന്ന കാര്യമാണ്. അതില്‍ പ്രതിഷേധിക്കേണ്ടതില്ലെന്നതാണ് ഇക്കൂട്ടരുടെ മനോഭാവം.

ഇതാണ് അവരുടെ സ്വപ്‌നത്തിലെ ഭാരതം. അക്രമത്തിലൂടെ ഉന്മൂലനം ചെയ്യുക, എന്നിട്ട് വൈകുന്നേരം സമാധാനത്തിനുവേണ്ടി മെഴുകുതിരി ജാഥ നടത്തുക. പാക്കിസ്ഥാനിലും മറ്റ് ഇസ്ലാമിക രാജ്യങ്ങളിലും സ്ത്രീകളെ പ്രാകൃതമായി കല്ലെറിഞ്ഞ് കൊല്ലുന്നതിനെതിരെ ഈ സമാധാനപ്രേമികള്‍ പ്രതിഷേധിച്ചു കണ്ടിട്ടില്ല. ഒരുപക്ഷേ കല്ലെറിഞ്ഞുകൊല്ലല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മതേതര നടപടിയാണെന്നാവും ഇവര്‍ ചിന്തിക്കുന്നത്.

പക്ഷേ ഇക്കൂട്ടര്‍ പാലസ്തീനെയും മുസ്ലിം അഭയാര്‍ത്ഥികളെയും ആക്രമിക്കുന്ന ഇസ്രായേലിന്റെ സിയോണിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇന്ത്യാ ഗേറ്റിലും ജന്തര്‍മന്ദറിലും പ്രതിഷേധിക്കുകതന്നെ ചെയ്യും!

വഹാബി കമ്യൂണിസ്റ്റുകള്‍ മാവോയിസ്റ്റ് കൈനിലങ്ങളിലെ അര്‍ദ്ധസഹോദരങ്ങളെപ്പോലെ ഇന്ത്യയ്‌ക്കും രാജ്യസ്‌നേഹികളായ പൗരന്മാര്‍ക്കുമെതിരെ യുദ്ധം ചെയ്യുകയാണ്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കേണ്ടതുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളില്‍നിന്നും നക്‌സലുകളില്‍നിന്നുമാണെന്ന് പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ് പറയുകയുണ്ടായി. അതായത് സ്റ്റാലിന്റെയും ലെനിന്റേയും മാവോയുടെയും മറ്റും പേരില്‍ അക്രമം നടത്തുന്ന കമ്യൂണിസ്റ്റുകള്‍. ഇവരെ നേരിടുന്നതുപോലെ ഇക്കൂട്ടരെ പിന്തുണക്കുന്നവരെയും കൈകാര്യം ചെയ്യണം.

വഹാബി ഇസ്ലാമിക ഫാസിസം കലര്‍ന്ന കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ അനുകൂലികള്‍ ദേശീയ സുരക്ഷയ്‌ക്കും സാമൂഹ്യ മൈത്രിക്കും ഏറ്റവും വലിയ ഭീഷണിയാണ്. ഇവരുടെ പ്രവൃത്തികള്‍ നിരോധിക്കപ്പെടണം.അമേരിക്ക സ്വന്തം ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കുന്നതുപോലെ ഇന്ത്യന്‍ സര്‍ക്കാരും പ്രവര്‍ത്തിച്ചേ തീരൂ. ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം ആക്രമിച്ച് തകര്‍ത്ത എല്ലാവരും അമേരിക്കന്‍ പൗരന്മാരായിരുന്നു. ഇവര്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഉദാരമനോഭാവവും ജനാധിപത്യവും മറയാക്കി ആ സംവിധാനത്തെ തകര്‍ക്കുകയായിരുന്നു. ജെഎന്‍യു വഹാബി കമ്യൂണിസ്റ്റുകളും സമാനലക്ഷ്യമുള്ള ഇതേ തരക്കാരാണ്. അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും മറയാക്കി അവയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഒന്നുകില്‍ ഭരണഘടനയെ സംരക്ഷിക്കുക അല്ലെങ്കില്‍ നശിക്കുക. നമുക്ക് മുന്നില്‍ മറ്റൊരു വഴിയില്ല.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.