Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ടി.എന്‍. മുകുന്ദന്‍ അനുസ്മരണം; സ്‌നേഹത്തിന്റെ ആഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 11:24 am IST
in Vicharam

പ്രസിദ്ധമായ നിലമ്പൂര്‍ കോവിലകം 1942 ല്‍ സംഘത്തിന് നല്‍കിയ മൂന്ന് സഹോദരങ്ങളില്‍ ഇളയവനായിരുന്നു കഴിഞ്ഞ ദിവസം പരലോകപ്രാപ്തനായ ടി.എന്‍. മുകുന്ദന്‍ തിരുമുല്‍പ്പാട്. ജ്യേഷ്ഠന്മാരായിരുന്ന ടി.എന്‍. മാര്‍ത്താണ്ഡവര്‍മ്മയും ഭരതനും നേരത്തെ വിടവാങ്ങി. അവര്‍ ഇരുവരും കേരളത്തിലെ ആദ്യകാല പ്രചാരകന്മാര്‍കൂടിയായിരുന്നു. അവരുടെ മാതുലപുത്രന്‍ രാ. വേണുഗോപാല്‍ പ്രചാരകനായി 72 വര്‍ഷം പൂര്‍ത്തിയാക്കി.

ജ്യേഷ്ഠന്മാര്‍ ഇരുവരും പ്രചാരകജീവിതത്തിലെത്തിയപ്പോള്‍ മുകുന്ദേട്ടന്‍ ജോലി സ്വീകരിക്കുകയായിരുന്നു. അദ്ദേഹം മുംബൈയില്‍ ജോലിയും സംഘപ്രവര്‍ത്തനത്തില്‍ പങ്കാൡത്തവുമായി കഴിയവേ ശിവസേനയുടെ മലയാളിവിരുദ്ധ നടപടികള്‍ക്ക് ഇരയായി അവിടത്തെ വീടുവിട്ടു, ചെന്നൈയിലേക്കു താമസം മാറ്റി. ഞാന്‍ അദ്ദേഹത്തെ നേരിട്ടുപരിചയപ്പെടുന്നത് അവിടെയാണ്. 1970-കളില്‍ ജനസംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴൊക്കെ, അവിടത്തെ സംസ്ഥാന കാര്യാലയത്തിനടുത്തുള്ള മുകുന്ദേട്ടന്റെ വസതിയിലും പോകുമായിരുന്നു. അക്കാലത്ത് വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്ന മുന്‍ മലബാര്‍ പ്രചാരക് ശങ്കര്‍ശാസ്ത്രിയാണ് മുകുന്ദേട്ടന് താമസസൗകര്യം ഏര്‍പ്പാടാക്കിയത്. കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ എന്ന കമ്പനിയില്‍ ഉയര്‍ന്ന ജോലിയായിരുന്നു.

സാമൂതിരിക്കോവിലകത്തെ പന്നിയങ്കര ശാഖയില്‍നിന്നായിരുന്നു അദ്ദേഹം സഹധര്‍മ്മിണിയെ സ്വീകരിച്ചത്. ജോലിയില്‍നിന്ന് വിരമിച്ചശേഷം അവരുടെ വക ചാത്തമംഗലത്തുള്ള സ്ഥലത്ത് താമസമാക്കി. ഇടയ്‌ക്ക് തൃപ്പൂണിത്തുറയ്‌ക്കടുത്ത് പൂണിത്തുറയില്‍ മകളുടെകൂടെ താമസിക്കാന്‍ എത്തുമായിരുന്നു.

ശാരീരികമായ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി മുകുന്ദേട്ടനെ അലട്ടിയിരുന്നുവെന്നറിയാന്‍ കഴിഞ്ഞു. പഴയ സുഹൃത്തുക്കളുമായി ബന്ധം പുലര്‍ത്താനും, പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കാനും അദ്ദേഹം ബോധപൂര്‍വം ശ്രമിച്ചുവന്നു. സംഘത്തിന്റെയും പരിവാര്‍പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിലും, അതു പങ്കുവയ്‌ക്കുന്നതിലും തല്‍പരനായിരുന്നു.

ജന്മഭൂമിയുടെ ആദ്യകാല ഓഹരിയെടുത്തവരില്‍ മുകുന്ദേട്ടനുമുണ്ട്. സ്ഥിരം വായനക്കാരനുമായിരുന്നു. സംഘപഥത്തിലൂടെ എന്ന കുറിപ്പുകളില്‍ പഴയ സ്വയംസേവകരെ പരാമര്‍ശിച്ചതില്‍ എന്തെങ്കിലും അരുതായ്‌ക വന്നാല്‍ ചൂണ്ടിക്കാട്ടാനും, അതല്ലെങ്കില്‍ പ്രശംസ കോരിച്ചൊരിയാനും അദ്ദേഹം മടിച്ചിരുന്നില്ല. എണ്‍പത്തിയാറു വയസ്സില്‍ മൃത്യു സംഭവിച്ചത് അകാലത്തിലാണെന്നു പറയാനാവില്ല. എന്നാല്‍ തീര്‍ച്ചയായും അതു ദുഃഖദായകമാണുതാനും. സ്‌നേഹാദരങ്ങളോടെ മാത്രം കാണാന്‍ കഴിഞ്ഞ കുലീനവും സ്‌നേഹസമ്പന്നവുമായ മനസ്സിന്റെ ഉടമയാണ് മുകുന്ദേട്ടന്റെ വിയോഗത്തിലൂടെ ഓര്‍മ്മയായത്. അദ്ദേഹത്തിന്റെ കുടുംബത്തോട് സംവേദന അറിയിച്ചുകൊണ്ടും, ആത്മാവിന് സായുജ്യം നേര്‍ന്നുകൊണ്ടും നിര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.