Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടിയെ ആക്രമിച്ച കേസ് തണുത്തുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 11:04 pm IST
in Entertainment

മറ്റെല്ലാ പ്രമാദമായ കേസുകള്‍ക്കും സംഭവിക്കുന്നതുപോലെ നടിയെ ആക്രമിച്ചകേസും തേഞ്ഞുമാഞ്ഞു പോകാന്‍ സാധ്യത.സിനിമാക്കാര്‍ പലരും പള്‍സര്‍ സുനിയെ പേടിക്കുന്നതു തന്നെയാണ് പ്രധാന കാരണം.സിനിമാലോകം ആദ്യം നടിക്കൊപ്പം നിന്നുവെന്നു പറയുന്നതുപോലെ ഇനി സുനിയെ പ്രകോപിപ്പിക്കാതെയും നടിയെ അനുനയിപ്പിച്ചും കേസിന്റെ ശക്തികുറയ്‌ക്കുക എന്നതാണ് ചില സിനിമാക്കാരുടെ തന്ത്രം.

നടിമാര്‍ എന്തായാലും സിനിമാസംബന്ധിയായി ഒറ്റയ്‌ക്കു യാത്രചെയ്യുന്നതു നിര്‍ത്തി.പള്‍സര്‍ സുനിമാരെ ഭയന്ന് കൂടെ ഒന്നുരണ്ടുപേരെ കൂട്ടിയാണ് കാറിലും മറ്റും യാത്ര.ചിലരൊക്കെ ലൊക്കേഷന്‍ വണ്ടിയൊക്കെ ഉപേക്ഷിക്കാനും തുടങ്ങി.എന്നാല്‍ നിലവിലുള്ള ചില ഡ്രൈവര്‍മാരെ പെട്ടെന്നു മാറ്റാനാവില്ല.പലരുടേയും ഞെട്ടിക്കുന്ന രഹസ്യവാഹകരാണ് ഇവരെന്നതാണ് കാരണം.മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ ഭീഷണി മുഴക്കിയതായാണ് അറിവ്.ഇവര്‍ പലരുടേയും അതീവ വിശ്വസ്തരാണ്.

അതുപോലെ നടിയെ ആക്രമിച്ചതിന്റെ ഭൂകമ്പങ്ങള്‍ക്കു മീതെ പുതിയ പീഡന കഥകള്‍ വരുന്നതുകൊണ്ട് തല്‍ക്കാലം അതുമായി ബന്ധപ്പെട്ടുള്ള പുകിലുകാര്‍ക്ക് ആശ്വസിക്കാം.തെളിവുകളെല്ലാം കിട്ടിക്കഴിഞ്ഞാല്‍ കേസുമുന്നോട്ടുപോകും എന്നല്ല കേസു തന്നെ ഇല്ലാതാവും വിധത്തിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് അണിയറ വിശേഷം.കാര്യങ്ങള്‍ സാവധാനം പോയിപ്പോയി അവസാനം ശക്തിയില്ലാതാകുമെന്നാണ് വിവരം.കേസ് മുന്നോട്ടുപോയാല്‍ പല നടീനടന്മാരുടേയും കുടുംബ ജീവിതം കുളംതോണ്ടുമെന്നാണ് പറയപ്പെടുന്നത്.ഇപ്പോള്‍ തന്നെ പലരും ആണ്‍പിടുത്തവും പെണ്‍പിടുത്തവുംമൂലം പ്രശ്‌ന കലുഷിതമായ കുടുംബ ജീവിതമാണ് നയിക്കുന്നത്.

സിനിമയില്‍ നിന്നും കിട്ടുന്ന കാശും പണവും ഗ്‌ളാമറൊന്നും ഇത്തരം അസ്വസ്ഥതകള്‍ക്കു പരിഹാരമാകില്ലെന്നു അവര്‍ക്കു തന്നെ അറിയാം.കേസ് മുന്നോട്ടു പോയാല്‍ സിനിമാരംഗംപോലും അവര്‍ക്കു വിടേണ്ടിവരുമത്രെ. മുന്നോട്ടുപോയില്ലെങ്കില്‍ പലര്‍ക്കും നിലനിന്നുപോകാം.ആകെ നാറി ചിലര്‍ക്ക് എല്ലാം നഷ്ടപ്പെടും എന്നുള്ളതിനാല്‍ സിനിമാസംഘടനകള്‍ തന്നെ ഇക്കാര്യത്തില്‍ മൗനം തുടങ്ങിയിരിക്കുകയാണ്.അതുപോലെ കേസ് മുന്നോട്ടുപോകാതിരിക്കാന്‍ നടിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദമുണ്ട്.വലിയ ഓഫറുകളാണ് നടിയുടെ കുടുംബത്തിനു് വാഗ്ദാനം ചെയ്തിരിക്കുന്നത്.

നടിയുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞസ്ഥിതിക്ക് സ്വാഭാവികമായും കേസിന്റെ പിന്നാലെ ശക്തിയുക്തം ഓടിപ്പായാനുള്ള അവസരം ഉണ്ടാവില്ലെന്നുള്ളതാണ് പരക്കെയുള്ള വിശ്വാസം.ഇത് പള്‍സര്‍ സുനിയടക്കം പലരേയും ആശ്വസിപ്പിക്കുന്നുണ്ട്.എന്നാല്‍ വലിയൊരു പൊട്ടിത്തറിക്ക് നിഗൂഢമായി ആഗ്രഹിക്കുന്നവരും സിനിമാരംഗത്തുണ്ട്.പലതരത്തിലും തങ്ങളെ ഉപദ്രവിച്ചിട്ടുള്ള ചില നടീനടന്മാര്‍ ഒതുങ്ങാനുള്ള വഴിയാണ് ഇതവര്‍ക്ക്.പാരവെക്കാന്‍ അവസരം കാത്തു നില്‍ക്കുന്നവരും പാരക്കുത്തേറ്റു മുറിഞ്ഞവരും നടിയെ ആക്രമിച്ച കേസിന്റെ മറവില്‍ ഒരങ്കത്തിനു ബാല്യം നോക്കിയിരിക്കുകയാണ്.അതുകൊണ്ട് ചിലര്‍ക്കെങ്കിലും പള്‍സര്‍ സുനി പൊന്നുതമ്പുരാനാണ്.സുനിയാകട്ടെ ഒന്നുതൊട്ടാല്‍ പത്തായി തിരിച്ചടിക്കും കട്ടായം എന്ന നിലയിലാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

പുതിയ വാര്‍ത്തകള്‍

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.