Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ വകുപ്പിന് ഒരു ആത്മഹത്യാ കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 05:34 pm IST
in Kerala

ജഗദീഷിന്റെ മൃതദേഹവുമായി സഹപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തിയപ്പോള്‍

തിരുവനന്തപുരം:’ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നറിയാം. പക്ഷേ, കൊടിയ ദാരിദ്ര്യത്തില്‍ എത്രനാള്‍ മുന്നോട്ടു പോകും. ഈ സര്‍ക്കാര്‍ നമ്മുടെ കഷ്ടപ്പാട് കാണുമെന്ന പ്രതീക്ഷ എനിക്കില്ല. അവസാനിപ്പിക്കട്ടെ ഞാനെന്റെ ജീവിതം.’ ആരോഗ്യ വകുപ്പില്‍ നിന്ന് കിട്ടാനുള്ള ശമ്പള കുടിശിക കിട്ടാതായപ്പോള്‍ പ്രതീക്ഷകള്‍ അസ്തമിച്ച കാസര്‍കോട് സ്വദേശി ജഗദീഷ് തലേന്ന് സുഹൃത്ത് കൃഷ്ണകുമാറിനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്. പിറ്റേന്ന് വൈകിട്ട് ലോഡ്ജ് മുറിയില്‍ ആത്മഹത്യാക്കുറിപ്പെഴുതിവച്ച് ഒരു മുഴം കയറില്‍ അവസാനിപ്പിച്ചു ആ ജീവിതം.

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2012ല്‍ ആരോഗ്യ വകുപ്പ് താത്കാലിക ജീവനക്കാരെ നിയമിച്ചത്. ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിങ്ങനെ സംസ്ഥാനത്തൊട്ടാകെ 1,902 ജീവനക്കാരെ നിയമിച്ചു. 89 ദിവസത്തേക്കായിരുന്നു ആദ്യ കരാര്‍. ഓരോ മൂന്നു മാസം കൂടുമ്പോഴും കരാര്‍ പുതുക്കി.

തുടക്കത്തില്‍ പ്രതിമാസം ശമ്പളം നല്‍കിയ സര്‍ക്കാര്‍ പനി നിയന്ത്രണ വിധേയമായപ്പോള്‍ ശമ്പളം രണ്ടും മൂന്നും മാസം കൂടുമ്പോഴാക്കി. ഇതോടെ ഡോക്ടര്‍മാരുള്‍പ്പടെ 1,392 കരാര്‍ ജീവനക്കാര്‍ പിരിഞ്ഞുപോയി. ശേഷിച്ച 510 പേര്‍ ആരോഗ്യ വകുപ്പില്‍ തുടര്‍ന്നു. സ്ഥിരം ജീവനക്കാരില്ലാത്ത ഗ്രാമീണ മേഖലയിലെ ആശുപത്രികളിലും തീരപ്രദേശങ്ങളിലെ പകര്‍ച്ചവ്യാധി നിവാരണത്തിനുമായി ഇവരെ അടിമകളെ പോലെ ജോലി ചെയ്യിച്ചു. 2015 ഡിസംബര്‍ മുതല്‍ 2016 ഒക്ടോബര്‍ വരെ 11 മാസത്തെ ശമ്പളം കുടിശികയായതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലായി. 2016 ഒക്ടോബറില്‍ അതുവരെയുള്ള ശമ്പള കുടിശികയെ കുറിച്ച് ഒരക്ഷരം പറയാതെ പിണറായി സര്‍ക്കാര്‍ ഇവരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. അന്നുമുതല്‍ ഡിഎംഒ ഓഫീസിലും സെക്രട്ടേറിയറ്റിലും കയറിയിറങ്ങുകയായിരുന്നു ജഗദീഷ് ഉള്‍പ്പടെയുള്ള 510 കരാര്‍ ജീവനക്കാര്‍.

പതിനൊന്ന് മാസത്തെ ശമ്പളം ചോദിച്ചാണ് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്തെത്തിയത്. മൂക്കറ്റം കടത്തില്‍ മുങ്ങിയതിനാല്‍ ശമ്പള കുടിശികയില്ലാതെ നാട്ടില്‍ പോകാനാവില്ല. ലോഡ്ജില്‍ മുറിയെടുത്ത് ജഗദീഷും കൃഷ്ണകുമാറും തലസ്ഥാനത്ത് തങ്ങി. ദിവസേന മന്ത്രി മന്ദിരങ്ങളിലും വകുപ്പ് തലവന്മാരുടെ ആസ്ഥാനങ്ങളിലും കയറിയിറങ്ങി. നയാപൈസ കിട്ടുമെന്ന പ്രതീക്ഷ വേണ്ടെന്ന ചിലരുടെ പരിഹാസം ജഗദീഷിനെ തളര്‍ത്തി. ഒടുവില്‍ സുഹൃത്ത് പുറത്തുപോയ സമയം നോക്കി ജഗദീഷ് ജീവനൊടുക്കി.

ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജ് മുറിയില്‍ ജഗദീഷി(42)നെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ജഗദീഷിന്റെ മൃതദേഹവുമായി കരാര്‍ ജീവനക്കാര്‍ സെക്രട്ടറിയേറ്റ് ഉപരോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.