Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ദ്രവ്യകലശോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2017, 10:53 pm IST
in Kannur

പിലാത്തറ: ജലാധിവാസ സ്വയംഭൂ ജ്യോതിര്‍ലിംഗ അധിഷ്ഠിതമായ കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ ദ്രവ്യകലശ മഹോത്സവം തുടങ്ങിയതോടെ ഭക്തജനത്തിരക്കേറി. ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ളതും പരശുരാമ ക്ഷേത്രങ്ങളില്‍ പ്രമുഖവുമായ ഇവിടം ചെറുതും വലുതുമായ നിരവധി ആരാധനാലയങ്ങളുടെ സങ്കേതമാണ്.

ശ്രീകോവിലകത്ത് വെള്ളത്തില് സ്വയംഭൂവായുള്ള ശിവശക്തിയില്‍ വെള്ളാലത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ദേവ സന്നിധി വൈവിധ്യങ്ങളായ തച്ചുശാസ്ത്ര നിര്‍മ്മിതിയാലും ആരാധനാക്രമങ്ങളാലും വേറിട്ട് നില്‍ക്കുന്നു. ശ്രീകോവിലിനകത്തെ യോഗ നാളത്തില്‍ എന്നും ജല നിബിഡമാണ്. വെള്ളത്തിന്റെ ആഴം അജ്ഞാതമായി നില നില്‍ക്കുന്നു. ജലവിതാനം ഉയര്‍ന്നും താഴ്ന്നും മാറി കൊണ്ടിരിക്കും. ഈ യോഗ നാളത്തില്‍ നിന്ന് ജലമെടുത്താണ് ഭക്തര്‍ക്ക് തീര്‍ത്ഥമായി നല്‍കുന്നത്. പാലഭിഷേകവും ഇളനീര്‍ അഭിഷേകവും കഴിഞ്ഞാല്‍ നിമിഷ നേരം കൊണ്ട് ജലം വീണ്ടും ശുദ്ധജലമായി മാറും. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഗംഗയാണ് ഈ ജലസാന്നിധ്യമെന്നും ജല സമൃദ്ധിക്ക് നിദാനമെന്നുമാണ് വിശ്വാസം. നാലമ്പലത്തിനകത്ത് പരമശിവന് പുറമെ ഉപദേവന്മാരായി ഗണപതി, ദക്ഷിണാമൂര്‍ത്തി, ശാസ്താവ് എന്നീ ഉപദേവന്മാരും പുറത്ത് നാഗം, ദൂതഗണങ്ങള്‍, ബ്രഹ്മരക്ഷസ് എന്നീ സങ്കേതങ്ങളും ഈ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമായുണ്ട്.. പടിഞ്ഞാറ് ഭാഗത്ത് പാര്‍വതീ സാന്നിധ്യ സങ്കല്പവുമുണ്ട്. ദക്ഷയാഗ സമയത്തെ ശിവ രൂപമാണ് വെള്ളാലത്തെ സങ്കല്പം. അതു കൊണ്ട് തന്നെ നടയിലല്ല ഗോപുരം. നേര്‍നടയില്‍ നാഗ പ്രതിഷ്ഠയും ഭൂത ഗണങ്ങളുമാണ്. ദക്ഷനെ ശപിക്കുന്ന ഭാവമായതിനാലാണിത്. രൗദ്രഭാവം ശമിപ്പിക്കാന്‍ ഭഗവാന്റെ ആഭരണമായ നാഗവും സേവകരായ ഭൂതഗണങ്ങളും നേര്‍ മുന്നില്‍ സ്ഥാനം പിടിച്ച നിലയിലാണ്. ക്ഷേത്ര തിരുമുറ്റത്തോട് ചേര്‍ന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ വിശാലമായ നാഗ കാവ് പ്രകൃതിയുടെ വരദാനമായി നിലകൊള്ളുന്നു. നാഗമരം,വളളി ചന്ദനം, ഉള്‍പ്പെടെ അത്യപൂര്‍വ്വ മരങ്ങളും വളളിപടര്‍പ്പും കാടും കൊണ്ട് സമൃദ്ധമായ ഈ കാവിനാല്‍ ഇവിടം പരിസ്ഥിതി പ്രാധാന്യമുള്ള സങ്കേതമാണ്. പാരിസ്ഥിതിക മൂല്യം നിലനിര്‍ത്തി കൊണ്ടുള്ള പരമ്പരാഗത വാസ്തു വിധി പ്രകാരമാണ് ഇപ്പോള്‍ ക്ഷേത്ര നവീകരണം നടത്തിയത്. സ്വയംഭൂ സാന്നിധ്യം കണ്ടെത്തി ക്ഷേത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ഒരു മഹര്‍ഷി ക്ഷേത്രാങ്കണത്തിന്റെ അഗ്‌നി കോണില്‍ ഇരുന്ന് സമാധിയായതായി വിശ്വസിച്ചു വരുന്നു.കൂവള മരവും തറയുമായി നിലകൊള്ളുന്ന ക്ഷേത്ര മതിലുകള്‍ക്കുള്ളിലെ ഈ സ്ഥലം സമാധിത്തറയെന്ന പേരില്‍ ആരാധിച്ചു വരുന്നു.

പാരിസ്ഥിതിക മൂല്യം നിലനിര്‍ത്തി കൊണ്ട് നടത്തിയ പരമ്പരാഗത വാസ്തു വിധി പ്രകാരമുള്ള ക്ഷേത്ര നവീകരണ നിര്‍മ്മാണ പ്രവൃത്തിക്ക് ശേഷമാണ് പത്തൊമ്പത് ആണ്ടുകള്‍ക്ക് ശേഷം കലശാഭിഷേകം നടക്കുന്നത്. ഇന്നലെ കലവറ നിറയ്‌ക്കല്‍ ഘോഷയാത്രയോടെ തുടങ്ങിയ ദ്രവ്യ കലശ ഉത്സവം പത്തു നാളുകളില്‍ താന്തിക ചടങ്ങുകളോടെയും കലാസാംസ്‌കാരികആധ്യാത്മിക പരിപാടികളോടെയും മഹത് വ്യക്തികളുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യം കൊണ്ടും നാടിനെ ഉത്സവ ലഹരിയിലാഴ്‌ത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Kerala

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.