Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോടികളുടെ പരിസ്ഥിതിദിനാഘോഷം; നിളയെ രക്ഷിക്കാന്‍ പദ്ധതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:25 pm IST
inThrissur

വര്‍ഷത്തിലും കണ്ണീരായി… ജൂണ്‍മാസത്തിലും മണല്‍പ്പരപ്പായി കിടക്കുന്ന നിള. ചെറുതുരുത്തി പാലത്തില്‍ നിന്നുള്ള ദൃശ്യം

ചെറുതുരുത്തി: ഒരു കോടി വൃക്ഷത്തെകള്‍ നട്ടും കോടികള്‍ പൊടിപൊടിച്ചും പരിസ്ഥിതിദിനാഘോഷം കടന്നു പോകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ നിള ഊര്‍ധ്വന്‍ വലിക്കുന്നു. വര്‍ഷകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മൂന്നുജില്ലകളിലെ ജനലക്ഷങ്ങള്‍ക്ക് ജീവജലം നല്‍കുന്ന നിള മണല്‍പ്പരപ്പിലെ കണ്ണീര്‍ച്ചാലുമാത്രമായൊഴുകുന്നു.

സംസ്ഥാന ആസൂത്രണബോര്‍ഡ് നിളയുടെ പുരജ്ജീവനത്തിന് നടത്തിയ ചര്‍ച്ചപോലും ജലരേഖയായി മാറി. 2008 ജൂണ്‍ 8, 9 തീയതികളില്‍ കിലയില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഭാരതപ്പുഴ നദീതടാസൂത്രണം, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.

നിളാതടത്തിലെ ജൈവവൈവിധ്യം, കൃഷിയിലും നിളയിലും വന്ന മാറ്റങ്ങള്‍, ജലസംഭരണപ്രദേശത്തെ കാടിന്റെ ശോഷണം, പരിസ്ഥിതിപുനഃസ്ഥാപനം, മലിനീകരണം തുടങ്ങി നദീപ്രവാഹത്തിലെ മാറ്റങ്ങള്‍ എല്ലാം ചര്‍ച്ചാവിഷയമായി. പുഴയുടെ പശ്ചാത്തലചരിത്രം, തനിമ, രൂപം എന്നിവ അവതരിപ്പിച്ച് പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കാനും തീരുമാനമായിരുന്നു. ഇഎന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും ആസൂത്രണ ബോര്‍ഡിന്റെ ഈ കണ്‍വെന്‍ഷന്‍ ലക്ഷ്യം കണ്ടില്ല.

2010ല്‍ സിഡബ്ല്യുആര്‍ഡിഎം നിളയിലെ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് പഠനം നടത്തി. പുഴയിലെ 27 തടങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ഗുണനിലവാരം വേണ്ടത്ര ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിലും തുടര്‍ നടപടിയുണ്ടായില്ല.

അനിയന്ത്രിതമായ മണലെടുപ്പാണ് പുഴയെ ഇല്ലാതാക്കിയ പ്രധാനഘടകം. മണലെടുത്തിരുന്നവര്‍ നിയമങ്ങളെല്ലാം അവഗണിച്ചു. പുഴയിലേക്ക് ലോറികള്‍ ഇറക്കിയുള്ള മണലെടുപ്പില്‍ നിരവധി ശുദ്ധജലപദ്ധതികളുടെ പൈപ്പുകള്‍ തകര്‍ന്നു. മണല്‍ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയ കോടികളില്‍നിന്ന് പുഴയെ വീണ്ടെടുക്കാനുള്ള പ്രവൃത്തികളൊന്നും തിരിച്ചുണ്ടായില്ല.

ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളിസംഘടനകളും പ്രതിസ്ഥാനത്താണ്. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം മണലായിരുന്നു. ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുചട്ടി മണല്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.അമിത ചൂഷണം മൂലം മണല്‍ ഇല്ലാതായതോടെ പുഴയുടെ പലഭാഗത്തും പൊന്തക്കാടുകളും ചെടികളും വളര്‍ന്നുതുടങ്ങി. ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലാതായി.

ഈ ദുരവസ്ഥയില്‍ നിന്ന് ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് പ്രമേയം പാസാക്കിയ സമ്മേളനം ഇതിന്റെ രൂപരേഖ അധികൃതര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.