Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോടികളുടെ പരിസ്ഥിതിദിനാഘോഷം; നിളയെ രക്ഷിക്കാന്‍ പദ്ധതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:25 pm IST
in Thrissur

വര്‍ഷത്തിലും കണ്ണീരായി… ജൂണ്‍മാസത്തിലും മണല്‍പ്പരപ്പായി കിടക്കുന്ന നിള. ചെറുതുരുത്തി പാലത്തില്‍ നിന്നുള്ള ദൃശ്യം

ചെറുതുരുത്തി: ഒരു കോടി വൃക്ഷത്തെകള്‍ നട്ടും കോടികള്‍ പൊടിപൊടിച്ചും പരിസ്ഥിതിദിനാഘോഷം കടന്നു പോകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ നിള ഊര്‍ധ്വന്‍ വലിക്കുന്നു. വര്‍ഷകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മൂന്നുജില്ലകളിലെ ജനലക്ഷങ്ങള്‍ക്ക് ജീവജലം നല്‍കുന്ന നിള മണല്‍പ്പരപ്പിലെ കണ്ണീര്‍ച്ചാലുമാത്രമായൊഴുകുന്നു.

സംസ്ഥാന ആസൂത്രണബോര്‍ഡ് നിളയുടെ പുരജ്ജീവനത്തിന് നടത്തിയ ചര്‍ച്ചപോലും ജലരേഖയായി മാറി. 2008 ജൂണ്‍ 8, 9 തീയതികളില്‍ കിലയില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഭാരതപ്പുഴ നദീതടാസൂത്രണം, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.

നിളാതടത്തിലെ ജൈവവൈവിധ്യം, കൃഷിയിലും നിളയിലും വന്ന മാറ്റങ്ങള്‍, ജലസംഭരണപ്രദേശത്തെ കാടിന്റെ ശോഷണം, പരിസ്ഥിതിപുനഃസ്ഥാപനം, മലിനീകരണം തുടങ്ങി നദീപ്രവാഹത്തിലെ മാറ്റങ്ങള്‍ എല്ലാം ചര്‍ച്ചാവിഷയമായി. പുഴയുടെ പശ്ചാത്തലചരിത്രം, തനിമ, രൂപം എന്നിവ അവതരിപ്പിച്ച് പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കാനും തീരുമാനമായിരുന്നു. ഇഎന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും ആസൂത്രണ ബോര്‍ഡിന്റെ ഈ കണ്‍വെന്‍ഷന്‍ ലക്ഷ്യം കണ്ടില്ല.

2010ല്‍ സിഡബ്ല്യുആര്‍ഡിഎം നിളയിലെ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് പഠനം നടത്തി. പുഴയിലെ 27 തടങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ഗുണനിലവാരം വേണ്ടത്ര ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിലും തുടര്‍ നടപടിയുണ്ടായില്ല.

അനിയന്ത്രിതമായ മണലെടുപ്പാണ് പുഴയെ ഇല്ലാതാക്കിയ പ്രധാനഘടകം. മണലെടുത്തിരുന്നവര്‍ നിയമങ്ങളെല്ലാം അവഗണിച്ചു. പുഴയിലേക്ക് ലോറികള്‍ ഇറക്കിയുള്ള മണലെടുപ്പില്‍ നിരവധി ശുദ്ധജലപദ്ധതികളുടെ പൈപ്പുകള്‍ തകര്‍ന്നു. മണല്‍ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയ കോടികളില്‍നിന്ന് പുഴയെ വീണ്ടെടുക്കാനുള്ള പ്രവൃത്തികളൊന്നും തിരിച്ചുണ്ടായില്ല.

ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളിസംഘടനകളും പ്രതിസ്ഥാനത്താണ്. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം മണലായിരുന്നു. ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുചട്ടി മണല്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.അമിത ചൂഷണം മൂലം മണല്‍ ഇല്ലാതായതോടെ പുഴയുടെ പലഭാഗത്തും പൊന്തക്കാടുകളും ചെടികളും വളര്‍ന്നുതുടങ്ങി. ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലാതായി.

ഈ ദുരവസ്ഥയില്‍ നിന്ന് ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് പ്രമേയം പാസാക്കിയ സമ്മേളനം ഇതിന്റെ രൂപരേഖ അധികൃതര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

പുതിയ വാര്‍ത്തകള്‍

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.