Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോടികളുടെ പരിസ്ഥിതിദിനാഘോഷം; നിളയെ രക്ഷിക്കാന്‍ പദ്ധതിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 09:25 pm IST
in Thrissur

വര്‍ഷത്തിലും കണ്ണീരായി… ജൂണ്‍മാസത്തിലും മണല്‍പ്പരപ്പായി കിടക്കുന്ന നിള. ചെറുതുരുത്തി പാലത്തില്‍ നിന്നുള്ള ദൃശ്യം

ചെറുതുരുത്തി: ഒരു കോടി വൃക്ഷത്തെകള്‍ നട്ടും കോടികള്‍ പൊടിപൊടിച്ചും പരിസ്ഥിതിദിനാഘോഷം കടന്നു പോകുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരിക പ്രതീകമായ നിള ഊര്‍ധ്വന്‍ വലിക്കുന്നു. വര്‍ഷകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും മൂന്നുജില്ലകളിലെ ജനലക്ഷങ്ങള്‍ക്ക് ജീവജലം നല്‍കുന്ന നിള മണല്‍പ്പരപ്പിലെ കണ്ണീര്‍ച്ചാലുമാത്രമായൊഴുകുന്നു.

സംസ്ഥാന ആസൂത്രണബോര്‍ഡ് നിളയുടെ പുരജ്ജീവനത്തിന് നടത്തിയ ചര്‍ച്ചപോലും ജലരേഖയായി മാറി. 2008 ജൂണ്‍ 8, 9 തീയതികളില്‍ കിലയില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച. ഭാരതപ്പുഴ നദീതടാസൂത്രണം, പ്രശ്‌നങ്ങള്‍, സാധ്യതകള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.

നിളാതടത്തിലെ ജൈവവൈവിധ്യം, കൃഷിയിലും നിളയിലും വന്ന മാറ്റങ്ങള്‍, ജലസംഭരണപ്രദേശത്തെ കാടിന്റെ ശോഷണം, പരിസ്ഥിതിപുനഃസ്ഥാപനം, മലിനീകരണം തുടങ്ങി നദീപ്രവാഹത്തിലെ മാറ്റങ്ങള്‍ എല്ലാം ചര്‍ച്ചാവിഷയമായി. പുഴയുടെ പശ്ചാത്തലചരിത്രം, തനിമ, രൂപം എന്നിവ അവതരിപ്പിച്ച് പുനരുജ്ജീവനത്തിന് ജനകീയ കൂട്ടായ്‌മയ്‌ക്ക് രൂപം നല്‍കാനും തീരുമാനമായിരുന്നു. ഇഎന്നാല്‍ ഒമ്പതുവര്‍ഷമായിട്ടും ആസൂത്രണ ബോര്‍ഡിന്റെ ഈ കണ്‍വെന്‍ഷന്‍ ലക്ഷ്യം കണ്ടില്ല.

2010ല്‍ സിഡബ്ല്യുആര്‍ഡിഎം നിളയിലെ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് പഠനം നടത്തി. പുഴയിലെ 27 തടങ്ങളില്‍നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ഗുണനിലവാരം വേണ്ടത്ര ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇതിലും തുടര്‍ നടപടിയുണ്ടായില്ല.

അനിയന്ത്രിതമായ മണലെടുപ്പാണ് പുഴയെ ഇല്ലാതാക്കിയ പ്രധാനഘടകം. മണലെടുത്തിരുന്നവര്‍ നിയമങ്ങളെല്ലാം അവഗണിച്ചു. പുഴയിലേക്ക് ലോറികള്‍ ഇറക്കിയുള്ള മണലെടുപ്പില്‍ നിരവധി ശുദ്ധജലപദ്ധതികളുടെ പൈപ്പുകള്‍ തകര്‍ന്നു. മണല്‍ വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയ കോടികളില്‍നിന്ന് പുഴയെ വീണ്ടെടുക്കാനുള്ള പ്രവൃത്തികളൊന്നും തിരിച്ചുണ്ടായില്ല.

ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളും തൊഴിലാളിസംഘടനകളും പ്രതിസ്ഥാനത്താണ്. പുഴയോരത്തെ തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗം മണലായിരുന്നു. ഇന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുചട്ടി മണല്‍പോലും ലഭ്യമല്ലാത്ത അവസ്ഥയാണ്.അമിത ചൂഷണം മൂലം മണല്‍ ഇല്ലാതായതോടെ പുഴയുടെ പലഭാഗത്തും പൊന്തക്കാടുകളും ചെടികളും വളര്‍ന്നുതുടങ്ങി. ബലിതര്‍പ്പണം നടത്താനെത്തുന്നവര്‍ക്ക് മുങ്ങാന്‍ പോലും വെള്ളമില്ലാതായി.

ഈ ദുരവസ്ഥയില്‍ നിന്ന് ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം നടന്നു. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് അതോറിറ്റി രൂപീകരിക്കണമെന്ന് പ്രമേയം പാസാക്കിയ സമ്മേളനം ഇതിന്റെ രൂപരേഖ അധികൃതര്‍ക്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.