Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കശാപ്പുശാലകള്‍ തീര്‍ത്തത് ബ്രിട്ടീഷ് കൊലകൊല്ലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 10:06 am IST
in Special Article

ഇന്നു ചിലര്‍ പൊതു ഇടങ്ങളില്‍ പശുഹത്യ നടത്തി നേടുന്ന അധാര്‍മിക രാഷ്‌ട്രീയത്തിന്റെ പ്രശ്‌ന പരിസരത്തില്‍ നിന്നും പിന്നിലേക്കുപോയാല്‍ കിട്ടുന്നത് അത്ര തന്നെ നിഷ്ഠൂരമായ നെടുങ്കന്‍ കൂട്ടക്കൊലയുടെ പശുവിലാപമാണ്.

ഒരു വീട്ടുമൃഗത്തേക്കാളേറെ മനുഷ്യ ജീവിതത്തോടു തന്നെ ചേര്‍ത്തുവെക്കാവുന്ന നന്മയുടെ ജീവൈചതന്യമായ പശുവിനെ കശാപ്പുചെയ്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തന്നെഅപ്പാടെ തകര്‍ക്കുന്നൊരു കരാള പദ്ധതിയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണംചെയ്തു നടപ്പാക്കിയിരുന്നത്. ഇന്ത്യ വിടും മുന്‍പ് തകര്‍ന്ന ഒരു ഇന്ത്യയെ കണ്ടുവേണം പോകാനെന്ന് ബ്രിട്ടീഷുകാര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നു.

ഇന്ത്യയുടെ സുദീര്‍ഘമായ തകര്‍ച്ചയാണ് ബ്രിട്ടീഷുകാര്‍ ആസൂത്രണം ചെയ്തതെന്ന് ആ പദ്ധതികള്‍ പിന്നീടു വരുത്തിവെച്ച വിനാശകാരിയായ അനുഭവത്തിലൂടെ വ്യക്തമാകും. ഇന്ത്യന്‍ ധാര്‍മിക വ്യവസ്ഥയുടെ സനാതനവും പവിത്രവുമായ ഗുരുകുല സമ്പ്രദായത്തെ ഇല്ലാതാക്കുക എന്നതായിരുന്നു ആദ്യത്തേത്. രണ്ടാമത്തേതാകട്ടെ ഇന്ത്യന്‍ കാര്‍ഷികരംഗം തന്നെ ഉന്മൂലനം ചെയ്യുക എന്നതും.

ഇന്ത്യന്‍ ജീവിതത്തിന്റെ നട്ടെല്ലായ കാര്‍ഷിക രംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ ഗവര്‍ണ്ണറായിരുന്ന റോബര്‍ട്ട് ക്‌ളൈവ് കാര്‍ഷിക മേഖലയെ മുന്‍ നിര്‍ത്തി ഒരു ആധികാരിക പഠനം തന്നെ നടത്തി.

പശുക്കളാണ് ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാനമെന്നും പശുവിനെ കൂടാതെ ഈ രംഗത്തിന് നിലനില്‍പ്പേ ഇല്ല എന്നതുമായിരുന്നു ക്‌ളൈവിന്റെ കണ്ടെത്തല്‍. പശുവിനെ ഈ മേഖലയില്‍ വിവിധ തരത്തില്‍ ഉപയോഗിക്കാം. പശുച്ചാണകവും മൂത്രവും പോലുള്ള വളം വേറെയില്ല.

ഇന്ത്യന്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കാന്‍ പശുക്കളെ കശാപ്പുനടത്തുക എന്ന നിഷ്ഠൂര ആശയമാണ് ക്‌ളൈവിന്റെ ബുദ്ധിയില്‍ ഉദിച്ചത്. പശുക്കളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാനായി 1760ല്‍ നിത്യേനെ മുപ്പതിനായിരം പശുക്കളെ കൊല്ലാന്‍ ശേഷിയുള്ളകശാപ്പുശാലകള്‍ നിലവില്‍ വരികയുണ്ടായി. അങ്ങനെ കുറഞ്ഞത് ഒരുകോടിയിലധികം പശുക്കളെയാണ് അന്ന് ഒരുവര്‍ഷം ഇന്ത്യയില്‍ തുടച്ചു നീക്കിക്കൊണ്ടിരുന്നത്.

പശുക്കള്‍ അന്ന് കൂടുതലും ബംഗാളിലായിരുന്നു. മനുഷ്യരെക്കാളും കുടുതലെണ്ണം പശുക്കളായിരുന്നു. വധശേഷി കൂടുതലുള്ള കശാപ്പുശാലകളുടെ ആവശ്യകത ക്‌ളൈവ് മുന്നോട്ടുവച്ചു. കശാപ്പുശാലകള്‍ വഴിയല്ലാതെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാനാവില്ലെന്നൊരു മുദ്രാവാക്യം തന്നെ ഉണ്ടായപോലെയായി. ക്‌ളൈവ് ഇന്ത്യ വിടും മുന്‍പ് ഇത്തരം അനേകം കൊലശാലകള്‍ ഇന്ത്യയിലെമ്പാടും തീര്‍ത്തിരുന്നു. 1910ല്‍ രാപകല്‍ കശാപ്പു നടത്തിയിരുന്ന 350 വധശാലകളുണ്ടായിരുന്നു.

1740ല്‍ തമിഴ്‌നാട്ടിലെ ആര്‍ക്കോട് ജില്ലയില്‍ ഒരേക്കറില്‍ 50ക്വിന്റല്‍ അരിയാണ് കിട്ടിയിരുന്നത്. ഇവിടെ വളമായി ഉപയോഗിച്ചിരുന്നത് പശുച്ചാണകവും മൂത്രവും. നാടുമുഴുവനും ഈ രീതിയായിരുന്നു.എന്നാല്‍ ഇത്തരം കശാപ്പുകള്‍ ഉണ്ടാവുകയും പശുക്കള്‍ ഇല്ലാതെ വരികയും ഗോമൂത്രവും ചാണകവും അതോടൊപ്പം കിട്ടാതാവുകയും ചെയ്തതോടെ ലോക പ്രശസ്തമായ നമ്മുടെ കാര്‍ഷിക മുന്നേറ്റം താറുമാറായി.

വ്യവസായവല്‍ക്കരണം നടന്നുകൊണ്ടിരുന്ന ഇംഗ്‌ളണ്ടില്‍ നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി നമ്മള്‍ യൂറിയയും ഫോസ്‌ഫേറ്റും ഇറക്കുമതി ചെയ്തു.ഇന്ത്യ സ്വതന്ത്രയായതിനുശേഷം പ്രശസ്തമായ ഹരിതവിപ്‌ളവത്തിനും വ്യവസായ മേഖലയുടെ ഔദാര്യം വേണമായിരുന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുംമുന്‍പ് ഗാര്‍ഡിയന്‍ ദിനപത്രം ഇന്ത്യയില്‍ ഇന്റര്‍വ്യു നടത്തി. ഒരു ചോദ്യത്തിന് ഗാന്ധിയായിരുന്നു ഉത്തരം നല്‍കിയത്. ഇന്ത്യ സ്വതന്ത്രമാകുന്നതോടെ കശാപ്പുശാലകള്‍ അടച്ചുപൂട്ടും എന്നായിരുന്നു ഗാന്ധി പറഞ്ഞത്.1929ലെ ഒരു പൊതുസമ്മേളനത്തില്‍ നെഹ്‌റുവിന്റേത് മറെറാരു ആഹ്വാനമായിരുന്നു, താന്‍ പ്രധാന മന്ത്രിയായി വരുകയാണെങ്കില്‍ കശാപ്പുശാലകള്‍ അടച്ചുപൂട്ടുന്നതായിരിക്കും ആദ്യം ചെയ്യുകഎന്ന്. രണ്ടും നടന്നില്ല.

1947നുശേഷം 350 കശാപ്പുശാലകള്‍ വളര്‍ന്ന്36000 കശാപ്പുശാലകളായി! ഇന്നുണ്ടായിരിക്കുന്നത് പുതിയൊരു താക്കീതാണ്, ഇന്ത്യ മുഴുവനും ഉണരേണ്ട വിളി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Business

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

Kerala

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.