Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗഞ്ജിയമ്മ സ്‌കൂളിന്റെ പടിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 08:31 pm IST
in Kasargod

ഉദുമ: പിഞ്ചുകുഞ്ഞുങ്ങളുടെ സ്‌നേഹവായ്‌പ്പുകളേറ്റുവാങ്ങി ഗഞ്ജിയമ്മ സ്‌കൂളിന്റെ പടിയിറങ്ങുന്നത് മൂന്ന് പതിറ്റാണ്ടിന്റെ സേവനത്തിന്റെ നിര്‍വികാരത്തോടെയാണ്. 165 വര്‍ഷത്തിലേറെ പഴക്കമുള്ള പനയാല്‍ നെല്ലിയെടുക്കം ഗവ.എല്‍പി സ്‌കൂളിലെ ചരിത്രത്തിന്റെ താളുകളിലും ഗഞ്ജിയമ്മയ്‌ക്കുമുണ്ട് സ്ഥാനം. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിവെക്കുകയായിരുന്നു കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഗഞ്ജിയമ്മ. നാരായണി എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും കുട്ടികള്‍ വിളിക്കുന്നത് ഗഞ്ജിയമ്മയെന്നാണ്. കന്നടയും മലയാളത്തിലും പഠനം നടക്കുന്ന ഈ സ്‌കൂളിലും പരിസരത്തും കൂടുതല്‍ കന്നടയാണ് സംസാരിക്കുന്നത്. ഗഞ്ജിയെന്നാല്‍ കന്നടയില്‍ കഞ്ഞിയെന്നാണ് അര്‍ത്ഥം. അതിനാലാണ് കുട്ടികള്‍ നാരായണിയമ്മയെ ഗഞ്ജിയമ്മ എന്നു വിളിക്കുന്നത്. ആദ്യമായിട്ട് സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചക്കഞ്ഞി ആരംഭിച്ച കാലം തൊട്ട് നെല്ലിയെടുക്കം സ്‌കൂളില്‍ കഞ്ഞിവെക്കുന്നത് ഇവര്‍ തന്നെയാണ്. ആ കാലഘട്ടത്തില്‍ ഇന്നത്തെ പോലെ ആധുനീക സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. കഞ്ഞിവെപ്പിനാവശ്യമായ വെള്ളം ദൂരെ നിന്ന് കോരികൊണ്ടു വരണം. വിറക് അടുപ്പാണ് ഉപയോഗിച്ചിരുന്നത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ സാഹചര്യത്തിനൊത്ത് വളരാനും വിദ്യാര്‍ത്ഥികള്‍ക്ക് രുചികരമായ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി അവര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പെ ഭര്‍ത്താവ് നാരായണന്‍ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. പറക്കമുറ്റാത്ത രണ്ട് പെണ്‍ മക്കളെ പോറ്റി വളര്‍ത്താനായി കൂലിപ്പണിയെടുത്തു ജീവിതം തള്ളി നീക്കുമ്പോഴാണ് സ്‌കൂളില്‍ ഉച്ചക്കഞ്ഞി ഉണ്ടാക്കാനുള്ള അവസരം നാരായണി അമ്മയ്‌ക്ക് ലഭിക്കുന്നത്. പ്രായധിക്യം മൂലം പല പ്രാവശ്യം ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴും സ്‌കൂളിലെത്തിയാല്‍ കുട്ടികളുമെന്നിച്ചുള്ള സഹവാസത്തില്‍ തളര്‍ച്ച അനുഭപ്പെടാറില്ലെന്ന് നാരായണിയമ്മ പറയുന്നു. 70 വയസ്സ് പിന്നിട്ട ഇവര്‍ നെല്ലിയെടുക്കം കളിക്കുന്നില്‍ ഒറ്റയ്‌ക്കാണ് താമസം. മക്കളായ ശാരദ, ഉഷകുമാരി എന്നിവര്‍ വിവാഹം കഴിഞ്ഞ് കുടുംബമായി കഴിയുന്നു. സ്‌കൂളില്‍ നിന്ന് കിട്ടിയിരുന്ന വേതനം ദിവസകൂലിയായതിനാല്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കില്ല. വിധവ പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം. തുച്ഛമായി കിട്ടിയിരുന്ന വരുമാനംകൊണ്ട് നല്ലൊരു വീട് വെക്കാന്‍ പോലും സാധിക്കതെ അടച്ചുറപ്പില്ലാത്ത കൂരയിലാണ് നാരായണിയമ്മ ജീവിതം മുന്നോട്ട് പോകുന്നത്. ഈ അധ്യാന വര്‍ഷത്തിന്റെ അവസാന അധ്യയന ദിനത്തില്‍ സ്‌കൂള്‍ പിടിഎ കമ്മറ്റി നാരായണിയമ്മയ്‌ക്ക് യാത്രയപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.
India

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

Kerala

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

Kerala

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

Gulf

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

ഇടതുപക്ഷം പ്രതിപക്ഷത്തായതോടെ സാംസ്‌കാരിക നായകര്‍ ‘ തനിനിറം’ കാണിച്ചു തുടങ്ങി, വെളളാപ്പളളിയെ മന്ത്രിമാര്‍ കണ്ടത് ഞെട്ടിച്ചെന്ന്

മക്കളുടെ ആഗ്രഹത്തിനല്ല, മരിച്ചയാളുടെ നിശ്ചയത്തിനാണ് പ്രധാന്യമെന്ന് ഹൈക്കോടതി, പഠനത്തിന് നല്‍കിയ മൃതദേഹം വിട്ടുകൊടുത്തില്ല

‘മരണത്തിന് പോലും അവരെ വേർപെടുത്താൻ കഴിഞ്ഞില്ല’: ദൽഹിയിലെ തീപിടുത്തത്തിൽ ആഫ്രിക്കൻ ദമ്പതികളെ പരസ്പരം കൈകൾ ചേർത്ത് പിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.