Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാളവണ്ടികള്‍ ഓര്‍മകളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:34 pm IST
in Palakkad

പാലക്കാട്: പാലക്കാടിന്റെ തനിമയും മഹിമയും പാരമ്പര്യവും പ്രൗഢിയും വിളിച്ചോതുന്ന കാളവണ്ടി വിസ്മൃതിയിലേക്ക്. ഒരു കാലത്ത് ഗതാഗതത്തിനും വ്യാപാരാവശ്യങ്ങള്‍ക്കും പാലക്കാട്ടുകാര്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത് കാളവണ്ടിയായിരുന്നു.

ഒരു കാലത്ത് കാര്‍ഷികവൃത്തിക്കായി ആളുകള്‍ ആശ്രയിച്ചിരുന്നത് കാളനണ്ടിയെയായിരുന്നു. എന്നാല്‍ ഗതാഗതസൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ ഓട്ടോറിക്ഷകളും , നാലുചക്ര-മുച്ചക്ര വാഹനങ്ങളും സജ്ജീവമായതോടെ കാളവണ്ടികള്‍ അവക്ക് വഴിമാറി.ജില്ലയുടെ കിഴക്കന്‍ ഭാഗത്തുള്ളവരാണ് ഇന്നും കാളവണ്ടിയെ പല ആവശ്യങ്ങള്‍ക്കും ആശ്രയിക്കുന്നത്. വിശ്വകര്‍മ്മ വിഭാഗത്തില്‍ പെട്ടവരാണ് നൂറ്റാണ്ടുകളായി കാളവണ്ടിയുടെ നിര്‍മ്മാണവുമായി ബന്ധപെട്ട കാര്യങ്ങള്‍ ചെയ്തുവരുന്നത്.

ഒരു പക്ഷേ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാളവണ്ടികള്‍ ഉള്ള ജില്ലയും പാലക്കാടാണ്, പ്രത്യേകിച്ച് കിഴക്കന്‍ മേഖലയില്‍. ഗതാഗതം, വ്യവസായം ,കൃഷി, വാണിജ്യം എന്നീ ആവശ്യങ്ങള്‍ക്കാണ് നിരവധിയാളുകള്‍ കാളവണ്ടിയെ ആശ്രയിച്ചിരുന്നത്. പൊള്ളാച്ചി, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ഇപ്പോഴും കാളവണ്ടിയെ ഇപ്പോഴും ആശ്രയിക്കുന്നത്.

തേക്ക്, കരിവേലകം എന്നിവയുടെ മരങ്ങള്‍ ഉപയോഗിച്ചാണ് കാളവണ്ടിയുടെ നിര്‍മ്മാണം.കാളവണ്ടി, സവാരി വണ്ടി, ഒറ്റകാടി, സൈക്കിള്‍ തട്ട എന്നീ നാലു തരത്തിലാണ് ഇവയുള്ളത്.വലിയ വണ്ടിയില്‍ ചക്രം,മേല്‍ബോഡി എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ്. ഇരു ചക്രങ്ങളിലായി കുംഭം, പട്ട, കാല്, പട്ടാവ്,ചിറ്റ് എന്നിവ ഉള്‍പെടുന്നു.48 കിലോയാണ് ചക്രഭാരം.മേല്‍ബോഡിയില്‍ ചട്ടം, കഴി,കോല്‍മരം, വില്ല്, കുത്ത് കട്ട,കിളിക്കാല്,സവാരിത്തപ്പ, അച്ച്, പൂവട്ട്, കുടമണി, അള്ള്ക്കട്ട്, പടക്കണി, തകിട്, സൈഡ് പലക, ബാക്ക് പലക, പെട്ടി, ചട്ടപൂണ്‍, കൊണ്ടചട്ടപ്പൂണ്‍, ചവുട്ട്പടി, എന്നീ ഭാഗങ്ങള്‍ ഉള്‍പെടുന്നു.

ഒറ്റക്കാടി വണ്ടിയില്‍ ഒരു കാളയാണുള്ളത്.കാര്‍ഷിക മേഖലക്കാണ് ഇതിന്റെ പ്രധാന ഉപയോഗം. ഒരു വണ്ടിക്ക് ഏകദേശം അറുപതിനായിരം രൂപ വിലവരും. ഒരു കാലത്ത് വ്യാപാര ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് കാളവണ്ടിയെയാണ്. ഇന്നും പലയിടങ്ങളിലും രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി ഇവയുടെ ഉപയോഗം ജില്ലയിലുണ്ട്.

കാളവണ്ടിയുടെ ചക്രത്തില്‍ ഇരുമ്പ്പട്ട ഉപയോഗിക്കുന്നതുമൂലം റോഡുകള്‍ തകരുന്നുവെന്ന കാരണത്താല്‍ അവ റബറൈസ് ചെയ്തു. അതേസമയം സവാരി വണ്ടിയുടെ ഉപയോഗം കൂടി വരികയും ചെയ്തു. സവാരികള്‍ക്കും മത്സരങ്ങള്‍ക്കുമാണ്ട ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റു വണ്ടികളിള്‍ നിന്നും വ്യത്യസ്തമായി ചട്ടം, അഴിക്കപ്പ, സവാരിത്തപ്പ, ബെയറിംങ്, ഹബ്ബ്, അച്ച്, വില്ല്, മഡ്ഗാഡ്, എന്നിവ ഇതില്‍ ഉള്‍പെടുന്നു.

ഇവ സാവാരി സുഗമമ്ാക്കാല്‍ സഹായിക്കുന്നു. സാവാരി വണ്ടിക്ക് സീസണ്‍ അനുസരിച്ചാണ് ആവശ്യം.സൈക്കിള്‍ മാതൃകയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വണ്ടികളാണ് സൈക്കിള്‍ത്തട്ട. മറ്റു വണ്ടികളെ അപേക്ഷിച്ച് വിലക്കുറവും ചെറുതുമാണിവ. ഇതിന് ഇരുപതിനായിരത്തില്‍ താഴെ വിലവരു.മറ്റുള്ളവയെ അപേക്ഷിച്ച് ഇതിന് ആവശ്യക്കാരുടെ എണ്ണവും കുറവാണ്.

കാളവണ്ടികളുടെ മാതൃകയില്‍ ഇരുമ്പ് ഉപയോഗിച്ച് നിര്‍മ്മിക്കുന്നവയാണ് ഇരുമ്പ് വണ്ടി. കാളവണ്ടി, സവാരി വമ്ടി, ഒറ്റക്കാടി എന്നിവയും ഇരുമ്പ് ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ കഴിയും. ഇരുമ്പും ടയറുമാണ് ചക്രനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ആവശ്യക്കാര്‍ക്കുടുതല്‍ ഇതിനാണ്.

പ്രകൃതിയോട് ഇണങ്ങിയ കരഗതാഗത മാര്‍ഗത്തിനാണ് ഇവയുടെ ഉപയോഗം. ആധുനിക ഗതാഗത മാര്‍ഗം വര്‍ദ്ധിച്ചതോടെ കാളവണ്ടിയുടെ ഉപയോഗം കുറഞ്ഞുവെന്നുവേണം പറയാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

Entertainment

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

New Release

ഓട്ടംതുള്ളലിന് പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

ബംഗാളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന സംഭവം: അക്രമത്തിന് പ്രേരിപ്പിച്ച സിപിഎം നേതാവ് അറസ്റ്റിൽ

അഖിലേന്ത്യാ മെഡിക്കല്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് നീറ്റ്-പിജി 2026; പരീക്ഷ ആഗസ്റ്റ് 30 ന്

ഞങ്ങൾക്ക് ചെന്താമരയെ പേടിയാണ്, തൂക്ക് കയർ കൊടുക്കണം; കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.