Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറം സ്‌ഫോടനക്കേസിലെ മുഖ്യപ്രതി തൂങ്ങിമരിക്കാന്‍ ശ്രമിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 01:45 am IST
in Kerala

തൃശൂര്‍: മലപ്പുറം കളക്‌ട്രേറ്റ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ഭീകരസംഘടനയായ ബേസ്മൂവ്‌മെന്റ് അംഗവുമായ മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍. വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.

രണ്ട് ദിവസമായി ജയിലില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഹൈദരബാദ് യൂണിറ്റ് മേധാവി പ്രദീപ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തിന്റെ നിരന്തര ചോദ്യം ചെയ്യലിലായിരുന്നു അബ്ബാസ്. രാവിലെയും വൈകീട്ടുമെല്ലാം ചോദ്യം ചെയ്യലിന് വിധേയമാക്കിയ അബ്ബാസിനെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത് കണ്ടെത്തി മെഡിക്കല്‍ കോളേജിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലാണെന്നും, തൂങ്ങിമരിക്കാന്‍ശ്രമിച്ചതിന്റെ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം കളക്ട്രേറ്റ് വളപ്പിലെ കോടതിക്കു മുന്നില്‍ നിറുത്തിയിട്ടിരുന്ന ഹോമിയോ ഡി.എം.ഒയുടെ കാറില്‍ സ്‌ഫോടനമുണ്ടായത്.

നവംബര്‍ 27നാണ് അബ്ബാസ് അലിയടക്കമുള്ള നാല് പേരെ ചെന്നെയില്‍ നിന്നും ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് ഉദ്‌ഘോഷിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് അഞ്ചോളം സ്ഥലങ്ങളില്‍ തുടരെ ബോംബ് സ്‌ഫോടനം നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം. നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമത്തിന്റെ (യു.എ.പി.എ) വിവിധ വകുപ്പുകളായ 310, 15, 16, 18, 20 എന്നിവയും ഇന്ത്യന്‍ ശിക്ഷാനിയമം 120 ബി, 120,121 എ, 427, സ്‌ഫോടക വസ്തു ഉപയോഗിക്കുന്നതിനെതിരെയുള്ള നിയമത്തില്‍ 3(എ) എന്നിവയും ചേര്‍ത്താണ് ഇവര്‍ക്കെതിരെയുള്ള കേസ്.

2016 ജൂണ്‍ 15ന് കൊല്ലം കളക്ട്രേറ്റ് വളപ്പിലെ സമാനമായ സ്‌ഫോടനത്തിന് പിന്നിലും അബ്ബാസ് അലിയടക്കമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. അബ്ബാസ് അലി ഉള്‍പ്പെടെ നാലുപ്രതികളാണ് കേരളത്തിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രില്‍ 10ന് കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പിടിയിലായിരുന്നു. മലപ്പുറം സ്‌ഫോടന കേസിനെ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ ആസൂത്രണം ചെയ്തതായും കസ്റ്റഡിയിലുള്ള അബ്ബാസ് അലിയാണ് ബേസ്മൂവ്‌മെന്റിന്റെ തലവനെന്നും മൊഴിലഭിച്ചത്. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാളാണ് ബോംബ് നിര്‍മ്മിച്ച് രണ്ടാം പ്രതിയായ കരീം രാജയെ മലപ്പുറത്തേക്ക് വിട്ടത്.

സ്‌ഫോടനം നടത്തുന്നതിന്റെ പത്ത് ദിവസം മുമ്പ് കരീംരാജ മലപ്പുറത്തെത്തി കളക്‌ട്രേറ്റ് കോടതിയും പരിസരവും വീഡിയോ പകര്‍ത്തി കൊണ്ടുപോയിരുന്നു. കൊമേഴ്‌സ് ബിരുദദാരിയായ കരീംരാജ തന്നെയാണ് നവംബര്‍ ഒന്നിന് കോടതി വളപ്പില്‍ ബോംബ് സ്ഥാപിച്ചതും. അല്‍ഖാഇദയുടെ ആശയം പിന്‍പറ്റുന്ന ഇന്ത്യയിലെ സംഘടനയാണ് ബേസ് മൂവ്‌മെന്റ്. കോയമ്പത്തൂര്‍ ആസ്ഥാനമായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അല്‍ ഉമ്മ എന്ന തീവ്രവാദ സംഘടനയുമായും ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. മലപ്പുറം, കൊല്ലം കലക്ട്രേറ്റുകള്‍ക്ക് പുറമെ കര്‍ണാടകയിലെ മൈസൂര്‍, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ കോടതികള്‍ക്കു മുന്നിലും ഈ സംഘം സ്‌ഫോടനം നടത്തിയിരുന്നു. അബ്ബാസ് അലിയെ മുമ്പും എന്‍.ഐ.എ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

World

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

India

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.