Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വരള്‍ച്ചയുടെ പിടിയിലമരുന്ന പാലക്കാടിന്റെ കിഴക്കന്‍ മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:56 pm IST
in Palakkad

ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വടകരപ്പതി , എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമാകുന്നു.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് ഇവ മൂന്നും.

ഇവയില്‍ വടകരപ്പതി പഞ്ചായത്തിലാകട്ടെ വെള്ളത്തിന്റെ തോത് അനുദിനം കുറഞ്ഞു വരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്ന പഞ്ചായത്തുകളാണിവ. മഴനിഴല്‍ പ്രദേശങ്ങളും അമിതമായ തോതിലുള്ള കുഴല്‍ക്കിണറുകളുടെ ഉപയോഗവുമാണ് ജലക്ഷാമത്തിന് കാരണമാകുന്നത്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഭൂഗര്‍ഭജല തോത് ഇവിടെ വളരെ താഴ്ന്ന നിലയിലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജലം ഉപയോഗിക്കുന്ന പഞ്ചായത്തുകാളിണിവയെന്ന് ഖ്യാതിയുമുണ്ട്. കേരളത്തില്‍ കുഴല്‍ കിണറുകള്‍ കൂടുതലുള്ള പഞ്ചായത്താണ് വടകരപ്പതി.

എന്തിനധികം കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലുള്‍പ്പെട്ട കരിമണ്ണ് എന്ന സ്ഥലത്ത് കഴിഞ്ഞ പത്ത് വര്‍ഷമായി മഴ ലഭിക്കുന്നില്ല. വര്‍ഷം മുഴുവനും ലോറി വെള്ളത്തെ ആശ്രയിച്ചാണ് ജനജീവിതം. രണ്ടു ദിവസത്തിലൊരിക്കലാണ് ലോറികളില്‍ വെള്ളം വിതരണം ചെയ്യുന്നത്. അതുതന്നെ പലപ്പോഴും ചെളിവെള്ളവുമായിരിക്കും. സംയോജിത നീര്ത്തട പരിപാലന പദ്ധതി പ്രകാരം വടകരപ്പതി പഞ്ചായത്തിലെ ജല പരിശോധനയില്‍ പിഎച്ച് മൂല്യം കൂടുതലാമെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്ലോറൈഡിന്റെ അളവ് കൂടുതലും ഇരുമ്പിന്റെ അംശം കുറവുമാണ്. വടകരപ്പതിയില്‍ 17ഉം കൊഴിഞ്ഞാമ്പാറയില്‍ 18ഉം എരുത്തേമ്പതിയില്‍ 14ഉം വാര്‍ഡുകളാണുള്ളത്. പട്ടികജാതി- പട്ടിക വര്‍ഗ്ഗ വിഭാഗക്കാരുടെ എണ്ണവും ഇവിടെ കൂടുതലാണ്. കാര്‍ഷികവൃത്തിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവിടുത്തെ 35 ശതമാനം വരുന്ന ജനങ്ങളുടെയും മാതൃഭാഷ തമിഴാണ്. ഈ പ്രദേശത്തിന്റെ പൊതുവായ കിടപ്പ് പടിഞ്ഞാറോട്ടാണ്. താരതമ്യേന ചൂടും കൂടുതലാണിവിടെ ഇന്ത്യയില്‍ ലഭിക്കുന്ന ആകെ മഴയുടെ ശരാശരിയേക്കാള്‍ കുറവാണിവിടെ.

സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ഥ ഭൂപ്രകൃതിയാണ് ഇവിടെ കാണപ്പെടുന്നത്. ഭാരതപ്പുഴയുടെ പോഷക നദിയായ ചിറ്റൂര്‍പ്പുഴയാണ് ഇവിടുത്തെ പ്രദാന ജലസ്രോതസ്സ്. വര്‍ഷത്തില്‍ പരമാവധി 100 തൊഴില്‍ ദിനങ്ങളാണ് ഇവിടെയുള്ളവര്‍ക്ക് ലഭിക്കാറുള്ളതെന്ന് കണക്കുകള്‍ പറയുന്നു. കൂലിപ്പണിക്കായി തമിഴ്‌നാട്ടിലേക്കും മറ്റു ജില്ലകളിലേക്കും പേകുന്നവരാണ് കൂടുതലും.

ഒരു കാലത്ത് കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴില്‍ മഴയുടെ കുറവ് സാരമായി ബാധിച്ചതോടെ മറ്റു കൃഷികളിലേക്ക് അവര്‍ തിരിഞ്ഞു. മഴവെള്ള സംഭരണത്തിലൂടെമാത്രമെ കാര്‍ഷികരംഗത്ത് എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ കഴിയു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഗതാഗത മേഖലയിലും പുരോഗതി ഇനിയും ഇവിടെ ഉണ്ടായിട്ടില്ല. പല പ്രദേശങ്ങളിലും ഗതാഗതയോഗ്യമായ റോഡുകള്‍പ്പോലുമില്ല. ഉള്ളവയാകട്ടെ നവീകരച്ചിട്ടുമില്ല. പലപ്രദേളങ്ങളിലും തെരുവ് വിളക്കുകള്‍ പോലുമില്ല. ദാരിദ്യവും സാമ്പത്തിക വിഷമതയും സാമൂഹിക അരക്ഷിതാവസ്ഥയും പട്ടികജാതി വിഭാഗക്കാര്‍ ഉള്‍പ്പടെയുള്ള ജന വിഭാഗം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ തൊഴില്‍ദാന പദ്ധതികള്‍ ഉണ്ടെങ്കിലും അവയും വേണ്ടത്ര വിജയിപ്പിക്കാനാവുന്നില്ല്.

ഭൗതിക സാഹചര്യങ്ങളുടെ കുറവും രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാടും കുട്ടികളുടെ വിദ്യാഭ്യാസത്തെ ഏറെ ബാധിക്കുന്നുണ്ട. മറ്റു പല പഞ്ചായത്തുകളെയും അപേക്ഷിച്ച ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും കുറവാണ്. വിദ്യാര്‍ഥികളുടെ എണ്ണക്കുറവും അധ്യാപകരുടെ അഭാവവും സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളായിട്ടും മാലിന്യനിക്ഷേപം ഒരു പ്രധാന വെല്ലുവിളിയാണ്.

കോഴിക്കടകളില്‍ നിന്നും പുറന്തള്ളുന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യവും ിഇവയില്‍ പ്രധാനമാണ്. പല വീടുകളിലും ശൗചാലയങ്ങളില്ലെന്നതും മറ്റോരു പ്രശ്‌നമാണ്. പ്രശ്‌ന പരിഹാരത്തിനായി പഞ്ചായത്ത് ഭരണസമിതികളുടെ ഭാഗത്തുനിന്നും നടപടികളെടുക്കുന്നുണ്ടെന്നാണ് പ്രസിഡന്റുമാര്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.