Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആര്യനാട്ടിലെ ചെടിഗ്രാമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 10:21 pm IST
in Special Article

പൊന്നോണമാവണമെന്നില്ല ആര്യനാട്ടില്‍ പൂവിളിയുയരാന്‍. ആണ്ടൊട്ടുക്കും അന്യനാടുകളില്‍ പൂവിളയിക്കുന്നതില്‍ തിരുവനന്തപുരത്തെ ആര്യനാടെന്ന ഈ കൊച്ച്‌ ഗ്രാമത്തിന്റെ പങ്ക്‌ ചെറുതല്ല. പൂച്ചെടി വളര്‍ത്തല്‍ കുടില്‍വ്യവസായം പോലെയാണിവിടെ. ആയിരം കവര്‍ ചെടിയെങ്കിലും കൃഷി ചെയ്യാത്ത ഒറ്റ വീടുമില്ല. പള്ളിവേട്ട, പറങ്ങോട്‌, പേഴുംമൂട്‌ തുടങ്ങിയ വാര്‍ഡുകളില്‍ 110ലധികം ചെടി നഴ്സറികള്‍ നിലവിലുണ്ട്‌. സ്ത്രീകളുള്‍പ്പെടെ 1250ലേറെ പേര്‍ ഇവിടെ ജോലി ചെയ്യുന്നു.

മിത്രനികേതന്‍, സെയില്‍വ്യൂ, സേവാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വരവോടെയാണ്‌ ആര്യനാടിനെ ചെടി നഴ്സറികളുടെ നാട്‌ എന്ന അപരനാമത്തിലറിയാന്‍ ഇടയാക്കിയത്‌. ഈ സ്ഥാപനങ്ങളില്‍നിന്നും നഴ്സറി മാനേജ്മെന്റ്‌ പഠിച്ച്‌ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ ഫറൂക്ക്‌, സലിം, ബാബു എന്നിവരാണ്‌ തുടക്കക്കാര്‍. 1981 ല്‍ മൂന്ന്‌ ചെറിയ നഴ്സറികളുമായുള്ള തുടക്കം ഇപ്പോള്‍ 110ലേറെയായി. ആര്യനാട്‌ ഗ്രാമത്തിലെ വയലുകള്‍, പനവര്‍ഗ ചെടിയായ റെഡ്പാമും മറ്റ്‌ അലങ്കാര സസ്യങ്ങളും കയ്യടക്കി.

ഗ്രാമത്തിലെ ചെറുകിടക്കാരും വനിതാസംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന തൈകള്‍ ഓരോ വാര്‍ഡിലെയും മൊത്ത കച്ചവടക്കാര്‍ക്ക്‌ നല്‍കും. അവര്‍ ബാംഗ്ലൂര്‍, ആന്ധ്രപ്രദേശ്‌, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളിലേക്ക്‌ കയറ്റിയയക്കുന്നു. ഇടപാടുകളെല്ലാം ന്യായവില ഉറപ്പാക്കിയതിനാല്‍ ലാഭനഷ്ടങ്ങളുടെ പേരില്‍ തര്‍ക്കങ്ങളില്ല. ഉല്‍പ്പാദനവും വിതരണവും വിപണനവും വ്യത്യസ്ത കൈകളിലൂടെയായതിനാല്‍ ഓരോരുത്തരും ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നു. അനുഭവപരിചയം കാല്‍ നൂറ്റാണ്ട്‌ പിന്നിട്ടതിനാല്‍ പലരും ഈ രംഗത്ത്‌ ഉറച്ചുനില്‍ക്കുന്നവരാണ്‌.

റിബണ്‍ ഗ്രാസ്‌, പെന്റാനസ്‌, കൊളോറോമ, പെക്ട്ര എന്നിവയോടാണ്‌ അന്യസംസ്ഥാനക്കാര്‍ക്ക്‌ ഏറെ പ്രിയമെന്ന്‌ വഞ്ചിപേട്ടയിലെ ചെടി നഴ്സറി ഉടമയായ ഫറൂക്ക്‌ പറയുന്നു. ആര്യനാട്‌ വില്ലേജിലെ ഭൂവിസ്തൃതിയില്‍ ഭൂരിഭാഗവും ചെടികൃഷിക്കാണ്‌ കര്‍ഷകര്‍ മാറ്റിവച്ചിട്ടുള്ളത്‌. അയല്‍ ഗ്രാമങ്ങളില്‍ വന്‍തോതില്‍ റബര്‍ കൃഷിയുള്ളപ്പോള്‍ ഇവിടം വിത്ത്‌ ചെടികളുടെ വിളഭൂമിയാക്കി മാറ്റിയിരിക്കുന്നു. മൂന്ന്‌ സെന്റ്‌ മുതല്‍ ആറ്‌ ഏക്കര്‍ വരെ വിസ്തൃതിയിലുള്ള ചെടി നഴ്സറികള്‍ ഇവിടെ ധാരാളമുണ്ട്‌. മറ്റ്‌ വിളകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യപ്രയത്നവും നഷ്ടസാധ്യതയും കുറവാണെന്ന്‌ പറങ്ങോട്‌ ചെടി നഴ്സറി ഉടമ സലിം പറഞ്ഞു.

വരുമാനക്കാര്യത്തിലും ഒട്ടും പിറകിലല്ല. ആവശ്യത്തിന്‌ ഭൂമി ന്യായവിലയ്‌ക്ക്‌ പാട്ടത്തിന്‌ ലഭിച്ചാല്‍ നൂറുകണക്കിന്‌ യുവതീ-യുവാക്കള്‍ ഈ രംഗത്ത്‌ കടന്നുവരാന്‍ കാത്തിരിക്കുകയാണെന്ന്‌ ചെടി നഴ്സറി ഉടമയും മൊത്തക്കച്ചവടക്കാരനുമായ പറങ്ങോട്‌ ബാബു വെളിപ്പെടുത്തി. തൊഴില്‍ തേടി പരക്കം പായുന്ന യുവതീ യുവാക്കള്‍ ആര്യനാട്ടിലില്ല. ഇവിടുത്തെ ചെടി നഴ്സറികളില്‍ എത്തുന്ന തൊഴില്‍രഹിതമായ കൃഷി സ്നേഹികള്‍ക്ക്‌ നഴ്സറി മാനേജ്മെന്റിന്റെ ബാലപാഠങ്ങള്‍ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന്‌ പല നഴ്സറി ഉടമകളും പറഞ്ഞു.

-അനുജ.ജി.കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.