Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പ്രതിഷേധങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:28 pm IST
in Entertainment

തിരുവനന്തപുരം: അന്താരാഷ്‌ട്ര ചലച്ചിത്രമേള ദേശീയഗാനത്തിനോടുള്ള ആദവിനെതിരെയുള്ള പ്രതിഷേധ മേളയായി മാറുന്നു. ദേശീയഗാനത്തോട് ആദരവ് കാട്ടണമെന്ന സുപ്രീകോടതി ഉത്തരവിനെതിരെ ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഉള്‍പ്പെടെയുള്ള ചിലരും ഒരുവിഭാഗത്തോടൊപ്പം രംഗത്തെത്തി.

ഡോ.ബിജുവിന്റെ ‘കാടുപൂക്കുന്നനേരം’ ആയിരുന്നു ചലച്ചിത്രമേളയിലെ അഞ്ചാം ദിനത്തിലെ ടാഗോറിലെ ആദ്യ സിനിമ. കഴിഞ്ഞ ദിവസത്തെ അറസ്റ്റ് ഭയന്നാവാം ദേശീയഗാനം കേട്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റ് നിന്നു. എന്നാല്‍ സിനിമ അവസാനിച്ചതോടെ പുറത്ത് ദേശീയ ഗാനത്തെ ചൊല്ലിയുള്ള പ്രതിഷേധമായി. കഴിഞ്ഞ ദിവസം ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകളുമായി ഒരുവിഭാഗം തിയേറ്ററിന് പുറത്ത് സംഘടിച്ചു. ദേശീയപതാകയും ദേശീയ ഗാനവും ഡിജിറ്റല്‍ അല്ലെന്നും വിനോദം വില്‍ക്കുന്നിടത്ത് ദേശീയഗാനത്തെ വിറ്റ് തരംതാഴ്‌ത്തരുതെന്നും കാട്ടി ‘എഴുനേല്‍ക്കാനാകാന്‍ കഴിയാത്ത’ ദേശ സ്‌നേഹികള്‍ സംഘടിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചുതുടങ്ങിയതോടെ എവിടനിന്നോ കുറേപേര്‍കൂടി രംഗത്തു വന്നു.

ഇതിനിടയില്‍ ‘ഡിങ്കോയിസ്റ്റ്’ എന്ന് പറഞ്ഞ് ചിലര്‍ ഓപ്പണ്‍ഫോറം വേദിയില്‍ നടന്ന ഷോര്‍ട്ട് ഫിലിം മത്സര പ്രഖ്യാപന ചടങ്ങിന് ശേഷം എഴുനേറ്റ് നിന്ന് ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനം കേട്ട് വേദിയിലുള്ളവര്‍ മുഴുവന്‍ എഴുനേറ്റ നിന്ന് ദേശീയഗാനത്തെ ബഹുമാനിച്ചതോടെ ഡിങ്കോയിസ്റ്റുകള്‍ നാണിച്ച് പിന്‍മാറി. ‘ബഹുമാനപ്പെട്ട സുപ്രീംകോടതി, ദേശ സ്‌നേഹം നിര്‍ബന്ധിച്ച് വരുത്താനാകില്ല’ എന്ന് ആലേഖനംചെയ്ത കാര്‍ഡുകള്‍ ധരിച്ച് മറ്റുചിലര്‍ പ്രതിഷേധവുമായി എത്തി. കാര്‍ഡുകള്‍ ഡെലിഗേറ്റുകള്‍ക്കും ഒഫിഷ്യല്‍സിനുമൊക്കെ വിതരണം ചെയ്തു. ആദ്യം പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ഐ.വി.ശശിയും ബി.ഉണ്ണികൃഷ്ണനുമൊക്കെ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു.

വൈകുന്നേരത്തോടെ ചലച്ചിത്ര അക്കാദമിചെയര്‍മാന്‍ കമല്‍ ദേശീയ ഗാനത്തിനോട് ആദരവ് കാട്ടാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച പോലീസിനെതിരെ രംഗത്തെത്തി. പോലീസിനെ തിയേറ്ററില്‍ കയറ്റില്ലെന്നും പോലീസ് നടപടി ശരിയായില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഐ.വി.ശശി, സിബിമലയില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ ദേശീയ ഗാനത്തോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ടതാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നു. ഇന്ന് തിയേറ്ററില്‍ പ്രിതിഷേധമുള്ളവരെല്ലാംചേര്‍ന്ന് ദേശീയഗാനസമയത്ത് എഴുനേല്‍ക്കാതിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

രാവിലെ റിസര്‍വ്വ് ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് ടാഗോര്‍ തിയേറ്ററില്‍ ഒരുവിഭാഗം പ്രതിഷേധിച്ചു. ‘കാടുപൂക്കുന്ന നേരം’ കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. കാണികളുടെ നിര തീയറ്ററിന് പുറത്തേക്കുനീണ്ടു. തിയേറ്ററിനുള്ളില്‍ നിലത്തും വാതിലും കടന്ന് കാണികള്‍ കവിഞ്ഞു. ഇതിനിടയിലാണ് ഒരുവിഭാഗം സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പ്രതിഷേധിച്ചത്. ബഹളം ശക്തമായതോടെ വോളന്റിയര്‍മാര്‍ കയ്യാങ്കളിക്ക് മുതിര്‍ന്നു. ഇതോടെ റിസര്‍വ്വ് ചയ്തവര്‍ തിയേറ്റര്‍വിട്ടു. തിയേറ്ററിനുള്ളില്‍ കുത്തിഞെരുങ്ങി നിന്നതിനാല്‍ ബാല്‍ക്കണി വാതിലില്‍ നിന്ന ഒരു ഡെലിഗേറ്റ് ബോധരഹിതയായിവീണു.

സിനിമാ താരങ്ങളായ ഇന്ദ്രജിത്, പൂര്‍ണ്ണിമ, പ്രിയങ്ക, മേനക,സോനാനായര്‍, റിഷാദ് തുടങ്ങിയവര്‍ മേളയ്‌ക്കെത്തി. ഫെഫ്ക നടത്തുന്ന ഷോര്‍ട്ട്ഫിലിം മത്സരത്തിന്റെ ലോഗോ പ്രകാശനമുള്ളതിനാല്‍ ലാല്‍ജോസ്, ശ്യാമപ്രസാദ്, സത്യന്‍ അന്തിക്കാട് അടക്കമുള്ള ഒട്ടുമിക്ക സംവിധായകരും എത്തി. വൈകുന്നേരം ടാഗോറില്‍ വാരണാട്ട് നാരായണകുറുപ്പ് ആശാന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘മുടിയേറ്റ്’കാണികളെ അമ്പരിപ്പിച്ചു. ഫെയിസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ്‌മകളുടെ സിനിമാ ചര്‍ച്ചകളും മേളയുടെ മാറ്റ് കൂട്ടുന്നുണ്ട്. നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്റര്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ഹൗസ് ഫുള്ളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

Kerala

രണ്ടുദിവസം ലോക്‌ഡൗണിന് സമാനമായി ജാഗ്രത പാലിക്കണം; കേരളത്തിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

India

ലൈംഗിക ശേഷി വർദ്ധിപ്പിക്കാനുള്ള മരുന്ന് അമിതമായി കഴിച്ച മലയാളി യുവാവ് ഡൽഹിയിൽ മരിച്ച നിലയിൽ

India

ആം ആദ്മിയിലെ 60ലധികം എംഎൽഎമാരുടെ പിന്തുണ, പഞ്ചാബ് എൻഡിഎ ഭരണത്തിലേക്കെന്ന് ബിജെപിയിൽ ചേർന്ന എംപിമാർ

Kerala

പദ്മശ്രീ മുനി നാരായണ പ്രസാദ് സമാധി ആയി

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ഐഎൻഎസ് സുദർശിനി; കാനറി ദ്വീപുകളിൽ ആദ്യമായി ഇന്ത്യൻ നാവികസേനയുടെ കപ്പലെത്തി

ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവം: ഗുരുതര സുരക്ഷാ ലംഘനമെന്ന് റിപ്പോര്‍ട്ട്

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.