Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുന്നുകള്‍ അരിഞ്ഞെടുത്ത് മണ്ണ് മാഫിയ അഴിഞ്ഞാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2017, 10:41 pm IST
in Kottayam

കുറവിലങ്ങാട്:ജൈവസമ്പത്ത് ഇല്ലാതാക്കി കുന്നുകള്‍ അരിഞ്ഞെടുത്ത് മണ്ണ് ഖനനം നടത്തുന്ന മാഫിയാ കുറവിലങ്ങാട് പഞ്ചായത്തില്‍ സജീവമായി. വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും പിന്‍ബലത്തിലാണ് മണ്ണ് മാഫിയാ അഴിഞ്ഞാടുന്നത്.

കുറവിലങ്ങാട് കോഴാ ഇടയാലി നരിവേലി റോഡിന് സമീപത്തായി ജനവാസമേഖലയില്‍ ഇരുനൂറ് അടി ഉയരമുളള വേമ്പന്‍മലയിലെ മണ്ണും കല്ലും കടത്തിക്കൊണ്ടുപോകുന്നതിനുളള നീക്കം നടക്കുന്നുണ്ട്.

പാറയും മണ്ണും നിറഞ്ഞ ജൈവസമ്പത്ത് നിറഞ്ഞ് ആറര ഏക്കറോളം വരുന്ന ഭൂപ്രദേശത്തിന്റെ ഒന്നേകാല്‍ ഏക്കര്‍ പ്രദേശമാണ് ഖനനം ചെയ്യാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റവന്യൂ വകുപ്പില്‍ നിന്ന് അനുമതി വാങ്ങി മൈനിങ് ആന്റ് ജിയോളജിയുടെ അവസാനഘട്ട അനുമതിക്കായി കാത്തിരിക്കുകയാണ് മണ്ണ് മാഫിയ.

കഴിഞ്ഞ മാര്‍ച്ചില്‍ വേമ്പന്‍മലയുടെ ഏതാനും ഭാഗം മാഫിയ കൈവശപ്പെടുത്തിയിരുന്നു. ഇരുനൂറ് അടി ഉയരമുളള വേമ്പന്‍മല വ്യാജ അനുമതിയുടെ മറവില്‍ അരിഞ്ഞെടുത്ത്് മണ്ണും കല്ലും ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുവാനാണ് മണ്ണ് മാഫിയായുടെ നീക്കം.

ഇതോടെ ആവാസവ്യവസ്ഥയില്‍ കാതലായ മാറ്റം സംഭവിക്കുകയും സമീപത്തെ പുരയിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ശുദ്ധജല കിണര്‍ ചെളിവെളളം നിറഞ്ഞ് മലിനമാകുകയും നിരവധി കിണറുകളില്‍ ജലനിരപ്പ് താഴുകയും ചെയ്തു.

രൂക്ഷമായ കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശമാണിത്. വേമ്പന്‍മലയുടെ മുകള്‍ഭാഗത്ത് നിരവധി കുടുംബങ്ങളും കൃഷിഭൂമിയുമുണ്ട്. കുന്നിടിച്ച് നിരത്തുന്നതോടെ കൃഷിഭൂമികള്‍ ഒലിച്ചുപോകുന്നതിനും വീടുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവുന്നതിനും ഇടയുണ്ട്. അവശേഷിക്കുന്ന മലമ്പ്രദേശം കൂടി ഖനനം ചെയ്ത് മാറ്റിയാല്‍ ഈ പ്രദേശത്ത് ദൂരവ്യാപക പ്രത്യാഘാതം ഉളവാക്കുന്ന പരിസ്ഥിതി വ്യതിയാനം ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കയിലാണ്. ഉഴവൂര്‍, കാണക്കാരി പഞ്ചായത്തുകളിലും വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലി മേഖലയിലും മരങ്ങാട്ടുപിളളി മണ്ണയ്‌ക്കനാട്ടും മണ്ണെടുപ്പ് വ്യാപകമാണ്.

കുന്നുകള്‍ അരിഞ്ഞെടുത്ത് ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തുന്നതോടെ ഗ്രാമീണ ജീവിതം ദുസഹമായിരിക്കുകയാണ്. രാപകല്‍ വിത്യാസമില്ലാതെ പൂഴിയുമായി ടിപ്പറുകളും ടോറസുകളും മരണപ്പാച്ചില്‍ ആരംഭിച്ചതോടെ അടുത്തകാലത്ത് ടാറിങ്ങ് പൂര്‍ത്തിയാക്കിയ റോഡുകള്‍ പോലും തകര്‍ന്നു.

മെറ്റലുകള്‍ ഇളകിമാറി കാല്‍നടയാത്രപോലും ദുസഹമായി മാറിയിരിക്കുകയാണ്. അമിതവേഗതയില്‍ പൂഴിയുമായി ചീറിപ്പായുന്ന ടിപ്പറുകള്‍ക്കെതിരെ പ്രതിഷേധിച്ച നാട്ടുകാരെ മണ്ണ് മാഫിയാ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. വീട് നിര്‍മ്മിക്കാനുളള അനുവാദത്തിന്റെ മറവിലാണ് പൂഴി കടത്തുന്നത്.

വീട് നിര്‍മ്മിക്കുന്നതിനായി അഞ്ച് സെന്റു മുതല്‍ പത്ത് സെന്റ് വരെയുളള ഭൂമിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിനും നികത്തുന്നതിനും നിയമവിധേയമായി പെര്‍മിറ്റ് നല്‍കുന്നുണ്ട്. ഇത് ദുരുപയോഗം ചെയ്തുകൊണ്ടാണ് കുന്നിടിച്ച് പൂഴികടത്തുന്നത്.

നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് മണ്ണെടുക്കുന്നത്. രാവിലെ എട്ടിന് മുന്‍പും വൈകുന്നേരം ആറിന് ശേഷവും മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നും അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും മണ്ണെടുപ്പ് നടത്താന്‍ പാടില്ലെന്നുമാണ് പെര്‍മിറ്റിലെ നിര്‍ദ്ദേശം. എന്നാല്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് മണ്ണെടുക്കുന്നത്. മേഖലയില്‍ ഏറ്റവും കൂടുതല്‍ കുടിവെളളക്ഷാമം നേരിടുന്ന പ്രദേശമാണ് കുറവിലങ്ങാട് പഞ്ചായത്ത്.

കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തില്‍ പതിനേഴോളം കുടിവെളളപദ്ധതികളാണുളളത്. താഴ്ന്ന പ്രദേശങ്ങള്‍ നികത്തപ്പെടുകയും കുന്നുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നതോടെ ഇവയെല്ലാം പ്രതിസന്ധിയിലാവുകയും ദൂരവ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും.

മണ്ണ് നീക്കം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്കുണ്ടായിരുന്ന അധികാരവും നിയന്ത്രണവും ഇല്ലാതാവുകയും വ്യവസായ വകുപ്പിന് കീഴില്‍ മൈനിങ് ആന്റ് ജിയോളജിയിലേക്ക് കൂടുതല്‍ അധികാരമെത്തുകയും ചെയ്തതോടെ ഏത് കുന്നും മലയും ഇടിക്കുവാനുളള അനുവാദം അനായാസം മണ്ണ് മാഫിയ സമ്പാദിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

India

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

Kerala

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

Kerala

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

India

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.