Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വേദനയുടെ നടുവിലും പരീക്ഷയെഴുതി അഭിരാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 11:17 am IST
in Kollam

കൊട്ടാരക്കര: ഒന്നിച്ച് പിറന്ന് ജീവിച്ച് കൊതിതീരും മുന്‍പേ പറന്നുപോയ സഹോദരന്റെ ചിതയടങ്ങും മുമ്പെ പത്താംക്ലാസ് പരീക്ഷയെഴുതാന്‍ എത്തിയ അഭിരാമിയുടെ സങ്കടം മറ്റ് കുട്ടികളെയും അധ്യാപകറെയും കണ്ണീരിലാഴ്‌ത്തി.

നെടുവത്തൂര്‍ ആനക്കോട്ടൂര്‍ അഭിജിത്ത് ഭവനത്തില്‍ സുരേഷ്-രാധാമണി ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ അഭിജിത്ത് കഴിഞ്ഞ ദിവസം കുന്നത്തൂരില്‍ വച്ച് കല്ലടയാറ്റില്‍ കുളിക്കാനിറങ്ങവെ മുങ്ങിമരിച്ചിരുന്നു. അപ്പോള്‍ മുതല്‍ നിലവിളി തുടങ്ങിയ അഭിരാമിയെ അഭിജിത്തിന്റെ ചിത കത്തിയെരിയാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്റെ ജ്യേഷ്ഠന്‍ സുദേവന്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുദേവന്റെ മകന്‍ സായികൃഷ്ണയും അഭിരാമിയുടെ ക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ ഉച്ചക്ക് 12ന് സുദേവനും ഭാര്യ ഹൃദയകുമാരിയും കൂടി അഭിരാമിയെയും സായികൃഷ്ണയെയും കൂട്ടി സ്‌കൂളിലെത്തി. കൂട്ടുകാര്‍ അടുത്ത് കൂടിയാല്‍ വിഷമിക്കുമെന്നുകരുതി ഓഫീസ് മുറിയില്‍ ഇരുത്തിയ ശേഷം പരീക്ഷ തുടങ്ങാന്‍ നേരത്താണ് അഭിരാമിയെ പരീക്ഷാ ഹാളില്‍ എത്തിയത്. ഹാളില്‍ കയറിയതും സഹോദരന്റെ ഓര്‍മ്മയില്‍ അഭിരാമി വിങ്ങിപൊട്ടി. പവിത്രേശ്വരം കെ.എന്‍.എന്‍.എം.വി.എച്ച്.എസ്.എസിലാണ് അഭിരാമി പരീക്ഷയെഴുതിയത്. സഹോദരന്‍ എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്ത് പരീക്ഷാത്തലേന്ന് കുടുംബ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ പോയതായിരുന്നു. അഭിരാമിയും അമ്മയും ഒന്നിച്ച് പോകാനിരുന്നതാണ്. അമ്മക്ക് തൊഴിലുറപ്പ് ജോലിക്ക് പോകേണ്ടതുള്ളതിനാല്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ പോകാത്തതിനാല്‍ അഭിരാമിയും മടിച്ചു. പിതാവ് സുരേഷ് നാട്ടില്‍ തട്ടുകട നടത്തുകയാണ്. അമ്മയുടെ കുടുംബവീട്ടിലെത്തിയ ശേഷം അമ്മാവന്റെ മകനുമൊന്നിച്ച് കല്ലടയാറ്റില്‍ ആലുംകടവില്‍ കുളിക്കാനിറങ്ങിയതാണ് അഭിജിത്ത്. ആഴക്കയത്തില്‍ മുങ്ങിത്താണ് മരിക്കുകയായിരുന്നു. വനിതാകമ്മീഷന്‍ തെളിവെടുത്തുകുണ്ടറ: പുതുച്ചിറ ഉപാസന നേഴിസിംഗ് കോളേജ് സമരത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥി പീഡന പരാതിയില്‍ തെളിവെടുപ്പിനായി വനിതാ കമ്മിഷന്‍ നേഴ്‌സിങ് കോളേജില്‍ എത്തി. സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങളായ നൂര്‍ദ്ദിന റഷീദും ഷിജി ശിവജിയുമാണ് തെളിവെടുപ്പിനായി സമരപ്പന്തലില്‍ എത്തിയത്. തെളിവെടുപ്പിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്‍ അംഗങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രിന്‍സിപ്പാളില്‍ നിന്നും മാനേജുമെന്റില്‍ നിന്നും മാനസിക പീഡനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മാനേജുമെന്റ് ഹോസ്റ്റല്‍ഫീസും മെസ്ഫീസും ഈടാക്കിയിട്ട് അവര്‍ക്ക് താമസവും ഭക്ഷണവും നിഷേധിക്കുന്നത് മനുഷ്യാവകാശലംഘനമാണെന്നും വിദ്യാര്‍ത്ഥികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ബോധ്യപ്പെട്ടതിനാല്‍ മാനേജ്‌മെന്റിനേയും പ്രിന്‍സിപ്പാലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടുമെന്നും കോളേജില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും കമ്മീഷന്‍അംഗങ്ങള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.