Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലിശേരിക്ഷേത്രപൂജാരിയെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2017, 09:33 pm IST
in Alappuzha

വര്‍ഗ്ഗീയ കലാപത്തിന് ആസൂത്രിത നീക്കം

ശാന്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോള്‍

ആലപ്പുഴ: നഗരത്തില്‍ വര്‍ഗ്ഗീയ കലാപത്തിന് മുസ്ലീം മതമൗലിക വാദികള്‍ ആസൂത്രിത നീക്കം തുടങ്ങി. ആലിശ്ശേരി ശ്രീഭഗവതീക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ തൈപ്പറമ്പ് വീട്ടില്‍ എസ്. വിഷ്ണു(25)വിനാണ് മര്‍ദ്ദനമേറ്റത്.

ഇയാളെ ആലപ്പുഴജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തില്‍ നിന്നും വീട്ടിലേക്കു മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഷെഹീര്‍ എന്നയാളുടെ നേതൃത്വത്തിലെത്തിയവരാണ് മര്‍ദ്ദിച്ചതെന്ന് വിഷ്ണു മൊഴി നല്‍കി. കഴിഞ്ഞ കുംഭഭരണി ദിവസം ആലിശേരി ക്ഷേത്രത്തില്‍ നടന്ന ഉത്സവ പരിപാടിക്കിടെ ഒരുസംഘം യുവാക്കള്‍ സ്റ്റേജില്‍ കയറി ബഹളമുണ്ടാക്കിയിരുന്നു.

ഇതേച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. യുവാവിന്റെ മരണത്തെത്തുടര്‍ന്ന് മുസ്ലീം മതമൗലികവാദി സംഘടനകളും ചില പത്രമാദ്ധ്യമങ്ങളും പ്രശ്‌നം വര്‍ഗ്ഗീയമാക്കാന്‍ പ്രചരണം നടത്തിയിരുന്നു. രാഷ്‌ട്രീയ മുതലെടുപ്പിന് ഹര്‍ത്താലാഹ്വാനം ചെയ്ത് ഡിവൈഎഫ്‌ഐയും ശ്രമിച്ചു. യുവാവിന്റെ മരണത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സിപിഎമ്മും മുസ്ലീം മതതീവ്രവാദ സംഘടനകളും തമ്മിലുള്ള മത്സരമാണ് കഴിഞ്ഞ ഏതാനും ദിവസമായി നടക്കുന്നത്.

ഇതിന്റെ ഭാഗമായാണ് ക്ഷേത്ര ശാന്തിക്കാരനുനേരെയള്ള ആസൂത്രിത അക്രമം. ക്ഷേത്ര ഭരണ സമിതിയും വിവിധ ഹൈന്ദവ സംഘടനകളും സംയമനം പാലിക്കുന്നതിനാലാണ് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഇക്കൂട്ടരുടെ ശ്രമം പൊളിഞ്ഞത്. ആലപ്പുഴസൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ യുവാവ് ആകസ്മികമായി കൊല്ലപ്പെട്ട സംഭവത്തി ല്‍ സംഘ പരിവാറിനെ പ്രതിക്കൂട്ടിലാക്കി ചിലര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ നടപടി വേണം: മത്സ്യപ്രവര്‍ത്തക സംഘം

ആലപ്പുഴ: ആലിശ്ശേരി ശ്രീഭഗവതീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ കലാപരിപാടികള്‍ അലങ്കോലപ്പെടുത്തി ക്ഷേത്രചടങ്ങുകള്‍ തടസ്സപ്പെടുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. സാമൂഹ്യവിരുദ്ധര്‍ വീണ്ടും ആലിശ്ശേരി അമ്പലത്തിലെ ശാന്തിയെ മര്‍ദ്ദിച്ചു. ഇത് ഹിന്ദു സമൂഹത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് ജില്ലാ സമിതി വിലയിരുത്തി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ സമിതി മുന്നറിയിപ്പു നല്‍കി. ഡി. സുരേഷ്, അഡ്വ. രണ്‍ജിത് ശ്രീനിവാസ്, ദക്ഷിണ കേരള കാര്യദര്‍ശി ദയാഭരന്‍, ആര്‍.എസ്. ദേവദാസ്, പി.പി. ഉദയന്‍, സാജുമോന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

India

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

India

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണ സംഖ്യ 14 ആയി: പരിക്കേറ്റ പലരും ഗുരുതരാവസ്ഥയിൽ

51 ക്വിന്റൽ പൂക്കൾ കൊണ്ട് അലങ്കരിച്ച് കേദാർനാഥ് ധാം ; നാളെ രാവിലെ ക്ഷേത്ര വാതിലുകൾ തുറക്കും

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.