Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വരള്‍ച്ച ബാധിച്ചത് 1700 ഹെക്ടറില്‍ നാല്‌കോടിയുടെ നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2017, 09:30 pm IST
in Pathanamthitta

തിരുവല്ല: നാടെങ്ങും കുടുംചൂട്് 1700 ഹെക്ടറിനെ ബാധിച്ചപ്പോള്‍ ജില്ലയുടെ കാര്‍ഷിക മേഖലയില്‍ നാല് കോടിയുടെ നഷ്ടമുണ്ടായതായി ജില്ലാ കൃഷിവകുപ്പ് സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഇതില്‍ ഏറെയും വിളവ് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ കൃഷിഭവനുകളില്‍ നിന്ന് വിവരശേഖരണം നടന്നുവരുകയാണ്

ഇതിന് ശേഷം നഷ്ടത്തിന്റെ കണക്ക് ഇതിലും ഉയരാമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.2700 ഹെക്ടറിലാണ് ഇത്തവണ ജില്ലയില്‍ കൃഷി ഇറക്കിയിരുന്നത്. ഇതില്‍ 320 ഹെക്ടര്‍ തരിശുനിലമായിരുന്നു. പാടശേഖരങ്ങളില്‍ ആവശ്യത്തിനു ജലം ലഭിക്കാതിരുന്നതുമൂലമാണ് നെല്‍കൃഷിയെ വരള്‍ച്ച ബാധിച്ചിരിക്കുന്നത്.വെള്ളത്തിന്റെ അഭാവത്തില്‍ പട്ടാളപ്പുഴു പോലെയുള്ളവയുടെ ആക്രമണം സാരമായി ഉണ്ടാകുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പാടശേഖരങ്ങളിലാണ് കൃഷി നശിച്ചത്. പൂര്‍ണമായും കൃഷി നശിച്ച പാടശേഖരങ്ങളും ജില്ലയിലുണ്ട്. കനാലുകളിലൂടെ വെള്ളമെത്താതിരുന്നതും തോടുകളും ചാലുകളും നേരത്തെ വരണ്ടതും ലിഫ്റ്റ് ഇറിഗേഷനുകള്‍ പലയിടത്തും ഉപയോഗശൂന്യമായതും നെല്‍കൃഷിക്കു ദോഷം ചെയ്തുവെന്നും കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. പലയിടത്തം നെല്‍കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ച മട്ടാണ്.അപ്പര്‍കുട്ടനാട്ടില്‍ നിരണത്ത് 300 ഹെക്ടറിലും കുറ്റൂരില്‍ 50 ഹെക്ടറിലും വരള്‍ച്ച ബാധിച്ചിട്ടുണ്ട്. കുറ്റൂര്‍ കോതവിരുത്തി, നിരണത്തെ അയ്യങ്കോനാരി, ഇടയോടി ചെമ്പ്, ഇരതോട്, വെള്ളാരങ്കേരി, പെരിങ്ങരയിലെ പടവിനകം എ, ബി, കൈപ്പാല പടിഞ്ഞാറ്, വേങ്ങല്‍, കൂരാച്ചാല്‍, പാണാകേരി, തിരുവല്ല മീന്തലവയല്‍, ഇരവിപേരൂര്‍ കരികുളം, കോഴഞ്ചേരി ഇടയോടി, വള്ളിക്കോട് നരിക്കുഴി, നടുവത്തൊടി, വേട്ടകുളം, പന്തളം, മാവരപുഞ്ച, നാരങ്ങാനം പുന്നോണ്‍ പാടശേഖരങ്ങളില്‍ വെള്ളം എത്താതിരിക്കുന്നതിനാല്‍ നെല്ല് കരിഞ്ഞു തുടങ്ങി. കെഐപി കനാലില്‍ വെള്ളമൊഴുക്കിത്തുടങ്ങിയിട്ടില്ല. ഫെബ്രുവരിയില്‍ കനാല്‍ തുറക്കാമെന്ന് കെഐപി അധികൃതര്‍ കഴിഞ്ഞ ജില്ലാ വികസനസമിതിയോഗത്തെ അറിയിച്ചിട്ടുണ്ട്. കനാലുകള്‍ വൃത്തിയാക്കുന്ന ജോലി നടന്നുവരികയാണ്. കനാല്‍ ജലം എത്തിയാലും ഇതു കൃഷിയിടങ്ങളിലേക്കു നല്‍കില്ലെന്നാണ് സൂചന. കനാല്‍ ചോര്‍ച്ചയുള്ള ഭാഗത്ത് വെള്ളം ഊര്‍ന്നിറങ്ങി ഉപകനാലുകളിലും കൈത്തോടുകളിലും വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.പിഐപി കനാലില്‍ വടശേരിക്കരയിലുണ്ടായ തകര്‍ച്ച കാരണം വെള്ളം ഭാഗികമായാണ് തുറന്നുവിടുന്നത്. ഇതും കൃഷിക്കു പ്രയോജനപ്പെടുന്നില്ല. കുടിവെള്ളത്തിനു പ്രാധാന്യം നല്‍കി ഒരു മീറ്റര്‍ ജലം മാത്രമേ കനാല്‍ വഴിയെത്തുന്നുള്ളൂ. ഒന്നിടവിട്ട ദിനങ്ങളിലാണ് ഇടതു, വലതുകര കനാലുകള്‍ തുറക്കുന്നത്. ഇതാകട്ടെ എല്ലാ ഭാഗങ്ങളിലേക്കും വെള്ളമെത്താനും ഉപകരിക്കുന്നില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.