Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വഴുതൂരില്‍ ഭരണത്തണലില്‍ സിപിഎം ഗുണ്ടകള്‍ വിലസുന്നു; പോലീസ് നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2017, 11:32 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: വഴുതൂരിനെ വഴിയാധാരമാക്കുന്ന സിപിഎം ഗുണ്ടകള്‍ നേതാക്കളുടെ സംരക്ഷണത്തില്‍ വിലസുന്നു. നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ വഴുതൂര്‍ ഇന്ന് കഞ്ചാവ് – മയക്കുമരുന്ന് സംഘങ്ങളുടെ കേന്ദ്രമാണ്. വഴുതൂരിലെ എതെങ്കിലും ഒരു സിപിഎം ഗുണ്ടയെ കഞ്ചാവ് കേസ്സിലോ അടിപിടി കേസ്സിലോ അറസ്റ്റ് ചെയ്യുവാനോ അവര്‍ക്കെതിരേ മറ്റ് നടപടികള്‍ സ്വീകരിക്കുവാനോ പോലീസും തയ്യാറാവില്ല. എതെങ്കിലും പോലീസുകാരന്‍ വഴുതൂരില്‍ നിന്നു കഞ്ചാവുകേസിലൊ മറ്റ് കേസ്സുകളിലോ പ്രതികളെ പിടികൂടിയാല്‍ നിമിഷനേരംകൊണ്ട് സിപിഎം ജില്ലാസെക്രട്ടറി മുതല്‍ സംസ്ഥാന നേതാക്കളുടെ വരെ ഭീഷണികളും സ്‌റ്റേഷനില്‍ നിന്ന് ഇറക്കികൊണ്ടു പോക്കുമാണ് സംഭവിക്കുന്നത്.

വഴുതൂരില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രമാക്കിയാണ് കഞ്ചാവും മറ്റ് ലഹരിപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നത്. എതിരാളികളായ രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടത്തുകയാണ് വഴുതൂരിലെ സിപിഎം ഗുണ്ടകള്‍ ചെയ്തു വരുന്നത്. ഇവര്‍ക്കെതിരെ നാട്ടുകാരും മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളും നിരന്തരം പരാതികള്‍ നല്‍കിയിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ല. നെയ്യാറ്റിന്‍കരയിലുള്ള അക്രമണങ്ങള്‍ക്ക് സിപിഎം ഉപയോഗിക്കുന്നതും വഴുതൂരിലെ ഗുണ്ടകളായ പ്രവര്‍ത്തകരാണ്. പ്രതികളെ പരസ്പരം മാറ്റിയാകും കോടതിയില്‍ ഹാജരാക്കുന്നത്്്്.

വെള്ളിയാഴ്ച വഴുതൂരില്‍ അരങ്ങേറിയതും ഇത്തരം സംഭവമായിരുന്നു. വഴുതൂരിലെ ഒഴിഞ്ഞ വീടിനുള്ളില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെകുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് വഴുതൂര്‍ ജംഗ്ഷനു സമീപം വച്ച് സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ മര്‍ദിച്ചത്. മര്‍ദനത്തില്‍ അവശനായ വിഷ്ണുവിനെ സുഹൃത്തുകളായ മണികണ്ഠനും രാജേഷും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്ക് വിധേയനാക്കിയപ്പോഴാണ് വഴുതൂരിലെ കഞ്ചാവ് കേന്ദ്രത്തിലുണ്ടായിരുന്ന സിപിഎം – ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ ഡ്യൂട്ടി ഡോക്ടറുടെ മുന്നിലിട്ട് അക്രമിച്ചത്. ഈ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് ബിജെപി പ്രതിഷേധം ശക്തമാക്കുകയും ഡോക്ടര്‍മാര്‍ മിന്നല്‍ പണിമുടക്കു നടത്തുകയും ചെയ്തപ്പോള്‍ പ്രധാന പ്രതികളെ നേതാക്കളുടെ വീടുകളില്‍ ഒളിപ്പിച്ച ശേഷം അടിപിടി കേസ്സുകളിലെ സ്ഥിരം പ്രതികളെ പോലീസിനു നല്‍കുകയായിരുന്നു. അതേസമയം സിപിഎം ഗുണ്ടകളുടെ അക്രമണത്തില്‍ തലതകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കള്ളക്കേസ്സ് എടുത്തിരിക്കുകയാണ്. നേതാക്കളുടെ സംരക്ഷണത്തില്‍ കഴിയുന്ന പ്രതികള്‍ രാത്രിയില്‍ പുറത്തിറങ്ങി വിലസുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.