Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഗംഗയുടെ ആഴങ്ങളിൽ ജീവിതം തേടുന്നവർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 05:52 pm IST
in Varadyam

ഗംഗയുടെ അടിതട്ടില്‍ മുങ്ങിത്താഴുന്ന അശ്വിന്‍

ഗംഗ പുണ്യനദിയാണ്. പാപങ്ങള്‍ അകറ്റുന്നവള്‍. ഗംഗയെ തേടിയെത്തുന്നവര്‍ അവിടെയെന്തെങ്കിലും സമര്‍പ്പിക്കാതെ മടങ്ങാറില്ല. അതൊരുപക്ഷെ നാണയത്തുട്ടുകളാവാം, വസ്ത്രങ്ങളാവാം, പൂജാപാത്രങ്ങളോ ആവാം. ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരും ഗംഗയുടെ തീരങ്ങളിലുണ്ട്.

പുണ്യഗംഗയുടെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന് ലഭിക്കുന്ന നാണയത്തുട്ടുകളും മറ്റിനങ്ങളുമൊക്കെ ജീവിത വരുമാനമാക്കിമാറ്റുകയാണിവര്‍. ഭക്തര്‍ ഗംഗയില്‍ സമര്‍പ്പിക്കുന്ന ചെറുനാണയങ്ങള്‍ മുതല്‍ വസ്ത്രങ്ങളും പൂജാപാത്രങ്ങളും വരെ ഇവര്‍ മുങ്ങി താഴ്ന്ന് കണ്ടെത്തി സ്വന്തമാക്കും. ഇതെല്ലാം കണ്ടെത്തുന്ന രീതിയാവട്ടെ കൗതുകകരവും. ജലപരപ്പിനോട് ചേര്‍ത്ത് കുപ്പിഗ്ലാസ്സ് പിടിച്ച് അടിത്തട്ടിലെ നിക്ഷേപ ഇനങ്ങളെ ഇവര്‍ ആദ്യം കണ്ടെത്തും. തെളിഞ്ഞ ജലമാണങ്കില്‍ മുങ്ങിത്താഴ്ന്ന് നഗ്‌നനേത്രങ്ങളിലൂടെ ഇവ കണ്ടെത്തി സ്വന്തമാക്കും.

ഹരിദ്വാറിലെ വിവിധ ഘട്ടുകള്‍ കേന്ദ്രീകരിച്ച് ജീവിതം നയിക്കുന്ന ഇവരില്‍ അശ്വിന്‍ എന്ന പന്ത്രണ്ടുക്കാരന്‍ മുതല്‍ അറുപത് പിന്നിട്ട ജിതിന്‍ ബാബവരെയുള്ള ഇരുപതിലേറെപ്പേരുണ്ട്. ഒരു സ്ത്രീയും. ഗംഗയെ ജീവിതത്തിന്റെ ഭാഗമാക്കിയുള്ള ഇത്തരം സംഘങ്ങള്‍ നാസിക്കിലും പ്രയാഗയിലുമുണ്ടെന്ന് ജിതിന്‍ ബാബ പറഞ്ഞു. ശാന്തമായൊഴുകുന്ന ഗംഗയാണിവരുടെ ആശ്രയം. എന്നാല്‍ ചില ഘട്ടങ്ങളില്‍ മൂന്നുനാല് മാസം ഒന്നും ലഭിക്കാതെ യാചിച്ച് ജീവിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ഗംഗാമയ്യ കനിഞ്ഞനുഗ്രഹിച്ചിട്ടുമുണ്ടെന്ന് നാല്‍പതുകാരനായ രാംബാബ പറയുന്നു. ബാല്യം മുതല്‍ ഗംഗയില്‍ മുങ്ങി താഴ്ന്നാണ് അശ്വിന്റെ ജീവിതം. ഒരു ദിവസം നാണയത്തുട്ടുകളായി ലഭിക്കുന്ന വരുമാനം 100-ല്‍ താഴെ മാത്രം. വെള്ളി പാത്രങ്ങള്‍ വരെ ലഭിച്ച ദിവസമുണ്ടെന്നും അശ്വിന്‍.

ഹരിദ്വാറിലെ പ്രസിദ്ധമായ ഗംഗാ ആരതി നടക്കുന്ന ഹരികീ പോഡിയില്‍ മാത്രം പത്തോളം പേരാണ് മുങ്ങിത്താഴ്ന്ന് തുട്ടുകള്‍ ശേഖരിക്കുന്നവരായുള്ളത്. ഗംഗയിലെ ഭക്തസമര്‍പ്പണത്തിലൂടെ ജീവിക്കുന്ന ഇവര്‍ ഗംഗയെ മലീമസമാക്കുന്ന ഭക്തന്റെ ചെയ്തികളില്‍ നിന്ന് ഗംഗാമയ്യയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഗംഗയിലുപേക്ഷിക്കുന്ന വസ്ത്രങ്ങളും പ്ലാസ്റ്റിക്-പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങളും മറ്റു മാലിന്യങ്ങളും ഇവര്‍ സ്വയം കണ്ടെത്തി കരയില്‍ കൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഗംഗാശുചീകരണത്തിന്റെ മറ്റൊരു നേര്‍ക്കാഴ്ചയായി നമുക്കിത് കാണാം. ശൈത്യകാലത്തും ഇവര്‍ ഗംഗയില്‍ മുങ്ങി താഴ്ന്ന് ജീവിതം നയിക്കുന്നു. ഒറ്റയ്‌ക്കും കൂട്ടായും ഇവര്‍ ഗംഗയിലെ അടിത്തട്ടില്‍ ഊളിയിട്ട് മുങ്ങി നിവരുമ്പോള്‍, പ്രതീക്ഷയുമായി ഒരു കുടുംബം ഇവരെ കരയിലെവിടെയോ കാത്തിരിക്കുന്നുണ്ട്.

ചില്ല് കൊണ്ട് അടിത്തട്ടിലെ നാണയത്തുട്ടുകള്‍ കണ്ടെത്തുന്ന ജിതിന്‍ ബാബ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ദുരൂഹത കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.