Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോ അക്കാദമി സമരം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 11:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികളുടെ സമരം അട്ടിമറിക്കാന്‍ എസ്എഫ്‌ഐയുടെയും പ്രിന്‍സിപ്പാളിന്റെയും ശ്രമം. എബിവിപിയുടെ സമര പന്തല്‍ എസ്എഫ്‌ഐ അടിച്ചു തകര്‍ത്തു. സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠ പുത്രിയും ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാളുമായ ലക്ഷ്മി നായരുടെയും എസ്എഫ്‌ഐയുടെയും ഗൂഡാലോചന പുറത്തുവരുന്നു.

കോളേജിലെ പീഡനങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എസ്എഫ്‌ഐയെ ഉപയോഗിച്ച് സ്വന്തം കോളേജില്‍ അക്രമണം നടത്തി. ഇതോടെ സമാധാനപരമായി സമരം നടത്തിയ എബിവിപി, സംയുക്ത വിദ്യാര്‍ത്ഥി യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ് ചെയ്തത്. വിദ്യാര്‍ത്ഥി യൂണിയനുകളുടെ ആവശ്യം അംഗീകരിക്കേണ്ടി വരും എന്ന സാഹചര്യത്തില്‍ എസ്എഫ്‌ഐയെ ഉപയോഗിച്ച് സമരം ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണ് നടത്തുന്നത്. അക്രമസംഭവങ്ങളില്‍ പോലീസ് ഇടപെടുന്നതോടെ സമാധാനപരമായി സമരം ചെയ്ത മറ്റ് സംഘടനകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് എസ്എഫ്‌ഐ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം ഒതുക്കി തീര്‍ക്കും. പിന്നീട് എസ്എഫ്‌ഐക്കാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുകയും മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളെപെടുത്തുകയുമാണ് ഉദേശലക്ഷ്യം.

ദിവസങ്ങളോളം എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും സമര രംഗത്ത് നിന്നപ്പോള്‍ എസ്എഫ്‌ഐ മാത്രം വിട്ടുനിന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ പുറത്തുനിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച്, അതും പ്രവൃത്തി ദിവസമല്ലാത്ത ഞായറാഴ്‌ച്ച ഇത്തരത്തിലുള്ള അക്രമണം നടത്തുന്നത് സംശയത്തോടെയാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി കാണുന്നത്. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളോട് എസ്എഫ്‌ഐയില്‍ ചേരാന്‍ നിര്‍ദേശിക്കുന്ന പ്രിന്‍സിപ്പല്‍ മറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിരുന്നത്. സീറ്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ട എന്ന നിലപാടാണ് ലക്ഷ്മി നായര്‍ കൈകൊണ്ടിരുന്നത്. ഇഷ്ടക്കാര്‍ക്ക് ആവശ്യത്തിന് ഇന്റേണല്‍ മാര്‍ക്കും ഹാജരും നല്‍കും. നടപടി ചോദ്യം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ശത്രുതയോടെയാണ് കൈകാര്യം ചെയ്തിരുന്നത്. ശാരീരികമായി കൈകാര്യം ചെയ്യാന്‍ സിപിഎം നേതാക്കളുടെ പിണിയാളുകളും സഹായത്തിനുണ്ടാകും.

പ്രതിഷേധത്തിന്റെ മറവില്‍ എസ്എഫ്‌ഐ എബിവിപിയുടെ സമരപന്തല്‍ നശിപ്പിച്ചു. കസേരയും ബാനറുകളും ഫഌക്‌സുകളും അടിച്ചു തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സംയുക്ത സമര സമിതിയുടെ പന്തലിനു നേരെയും ആക്രമണം ഉണ്ടായി. ഇതോടെ തനിച്ച് സമരം ചെയ്തിരുന്ന എബിവിപിയും സംയുക്ത വിദ്യാര്‍ത്ഥി കൂട്ടായ്‌മയും ഒരുമിച്ചു മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി മനുപ്രസാദ്, യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം മണിലാല്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

ഇന്ന് സംയുക്ത വിദ്യാര്‍ത്ഥി കൂട്ടായ്‌മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്തും വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പിയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സമരത്തിന് പിന്തുണയുമായി എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ്, ദേശീയ സമിതി അംഗം കരമന ജയന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ സമരപന്തലില്‍ എത്തും.

അതേസമയം അക്രമണത്തിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും പരാതി നേരത്തെ അറിയിച്ചിരുന്നെങ്കില്‍ പരിഹരിക്കപ്പെടുമായിരുന്നെന്നും സിപിഎം സഹയാത്രികയും കൈരളി ടിവി അവതാരികയുമായ ലക്ഷ്മി നായര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

News

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

പുതിയ വാര്‍ത്തകള്‍

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.