Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡിവൈഎഫ്‌ഐ നേതാവിന്റെ നിര്‍ദ്ദേശത്തില്‍ നേമം പോലീസ് സ്റ്റേഷനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:27 pm IST
in Thiruvananthapuram

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്ത്‌

തിരുവനന്തന്തപുരം: ബൈക്ക് മറിഞ്ഞ് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്കില്‍ വീണതിന് യുവാവിന് നേമം പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് വായില്‍ തുണിതിരുകി ബൂട്ടിട്ട് നടുവിലും വയറ്റിലും ചവിട്ടി. നേമം ഇടക്കോട് മണലുവിള മേലേപുത്തന്‍വീട് ലതികഭവനില്‍ പ്രേംകുമാറി(ശ്രീജിത്-31)നെയാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെതുടര്‍ന്ന് ശ്വാസതടസവും മൂത്രതടസ്സവും അനുഭവപ്പെട്ട പ്രേംകുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം 5.30മണിയോടെ പ്രാവച്ചമ്പലം ജംഗ്ഷനിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബൈക്കില്‍ അമ്മ ലതികയുമൊത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയയതായിരുന്നു ശ്രീജിത്ത്. അമ്മയെ മാര്‍ക്കറ്റിനു മുന്നില്‍ ഇറക്കിയശേഷം സമീപത്തെ സീഡികടയിലേക്ക് കയറുവാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വയ്‌ക്കുന്നതിനിടെ സമീപത്തിരുന്ന ബൈക്കിലേക്ക് വീഴുകയും മിറര്‍ പൊട്ടുകയും ചെയ്തു. ഇത് കണ്ടുവന്ന ബൈക്കിന്റെ ഉടമസ്ഥനും ഡിവൈഎഫ്‌ഐ നേതാവുമായ അനുരാജുമായി വാക്ക് തര്‍ക്കമുണ്ടായി. അതു രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇരുവരെയും മടക്കിവിട്ടു.

എന്നാല്‍ വൈകുന്നേരം 6.30മണിയോടെ വീട്ടിലെത്തിയ പോലീസ് സംഘം മാതാവിന്റെയും ഭാര്യ സുവിതയുടെയും കുഞ്ഞുങ്ങളുടെയും മുമ്പില്‍ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി. പിന്നാലെ സ്റ്റേഷനിലെത്തിയപ്പോള്‍ ശ്രീജിത്തിന്റെ നിലവിളിയാണ് കേട്ടതെന്ന് മാതാവും ഭാര്യയും പറയുന്നു. ഇരുവരും സ്റ്റേഷനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകര്‍ സമ്മതിച്ചില്ല. ഇതിനിടയില്‍ പുറത്തേക്ക് ഓടിവന്ന ശ്രീജിത്ത് ഇവര്‍ എന്നെ കൊല്ലും എന്ന് നിലവിളിച്ചപ്പോള്‍ രണ്ട് പോലീസുകാര്‍ വന്ന് വായില്‍ പൊത്തിപ്പിടിച്ചശേഷം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിനത്തിനുശേഷം കാണാനനുവദിച്ചപ്പോള്‍ ശ്രീജിത്ത് ശ്വാസം കിട്ടാതെ നിലത്ത് കുത്തിയിരിക്കുകയായിരുന്നു. ഇതുകണ്ട് ഇരുവരും നിലവിളിച്ചതോടെ എസ്‌ഐയും സംഘവും ഭീഷണിയുമായി എത്തി. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ശ്രീജിത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ശ്വാസം കിട്ടാതെ വന്ന ശ്രീജിത്തിനെ ജീപ്പില്‍ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. മര്‍ദ്ദനവിവരം ഡോക്ടറോട് പറഞ്ഞാല്‍ പാസ്‌പോര്‍ട്ട് റദ്ദ്‌ചെയ്യുമെന്നും ഭാര്യയെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്‌പിച്ചു. തുടര്‍ന്ന് വിട്ടയച്ച ശ്രീജിതിന്റെ നില ഗുരുതരമായതിനെതുടര്‍ന്ന് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടുവിനും വയറിനും ഗുരുതരമായി ചതവുപറ്റിയതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ അഡ്മിറ്റാക്കാന്‍ നിര്‍ദ്ദേശിച്ചെന്നു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശത്ത് പെയിന്റിംഗ് തൊഴിലാളിയായ ശ്രീജിത്ത മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. എന്നാല്‍ ശ്രീജിത്ത് അനുരാജിനെ മര്‍ദ്ദിച്ചെന്നും കമ്പിയിട്ട കാല്‍ ചവിട്ടിഒടിച്ചെന്നും അതിനാലാണ് സ്റ്റേഷനിലെത്തിച്ചതും കേസും മെഡിക്കലും എടുത്തതുമെന്നുമാണ് പോലീസ് ഭാഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.