Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കല്ലമ്പലം ആക്രമണം: സിപിഎമ്മുകാരെ സംരക്ഷിച്ച് പോലീസ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:56 pm IST
in Thiruvananthapuram

നാവായിക്കുളം: കല്ലമ്പലം, ഞെക്കാട് പ്രദേശത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം ആഴിച്ചുവിട്ട പ്രതികളെ സംരക്ഷിച്ച് പോലീസ്. അതേസമയം വര്‍ക്കല എംഎല്‍എ വി ജോയിയുടെ നിര്‍ദ്ദേശാനുസരണം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുത്തു. സിപിഎം ആക്രമണത്തില്‍ കൈയ്‌ക്ക് കുത്തേറ്റ ഖണ്ഡ് കാര്യവാഹ് കടമ്പാട്ടുകോണം രാജു വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല സിഐ കൈ അടിച്ചൊടിച്ച കരവാരം പഞ്ചായത്തിലെ സംഘം പ്രവര്‍ത്തകന്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സിഐയുടെ നേതൃത്വത്തില്‍ നിര്‍ബന്ധിച്ച് മൊഴി മാറ്റാന്‍ നിര്‍ബന്ധിക്കുകയാണ്.

ആക്രമണത്തിന് നേതൃത്വം കൊടുത്ത ഒറ്റൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പര്‍ ശ്യാംകുമാര്‍, നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ സാദിഖ് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്നും ഒഴിവാക്കുന്നതിന് പോലീസ് ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ക്കല സിഐ സജിമോന്റെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ് നടത്തിയത്. ഞെക്കാട് ജംഗ്ഷനില്‍ സിപിഎമ്മിന്റെ കൊടി ഒഴികെ ബാക്കി എല്ലാ കൊടികളും പോലീസ് മാറ്റി.

കഴിഞ്ഞ ആറുമാസമായി കണ്ണൂരില്‍ നിന്നും സാദിഖിന്റെ നേതൃത്വത്തില്‍ ഒരു സംഘം ക്രിമിനലുകള്‍ കല്ലമ്പലം കേന്ദ്രമായി താവളമുറപ്പിച്ചിരിക്കുകയാണ്. വര്‍ക്കല എംഎല്‍എയാണ് ഇതിന് പിന്നില്‍. കഴിഞ്ഞ മാസം മടവൂരില്‍ ആര്‍എസ്എസ് ക്യാമ്പില്‍ കല്ലെറിയുന്നതിന് നേതൃത്വം കൊടുത്തതും ഈ സംഘമാണ്.സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടത്തിനെതിരെയും ലാത്തിചാര്‍ജിനെതിരെയും പ്രതിഷേധിച്ച് നാവായിക്കുളം കരവാരം ഒറ്റൂര്‍ ചെമ്മരുതി പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു.

ഇതിനിടെ വര്‍ക്കല ഏരിയാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വ്യാപകമായി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ പോലീസ് കള്ളക്കേസില്‍ കുടുക്കുകയാണ്.സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്യാ സെക്രട്ടറി അടക്കമുള്ള പ്രധാന സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ആക്രമണം നടന്നതെന്ന് പറയുന്നത്.ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാന്‍ സിപിഎം തന്നെ ആക്രമണം നടത്തിയെന്നാണ് ജന സംസാരം.കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതിനുമെതിരെ കല്ലമ്പലം ജംഗ്ഷനില്‍ പ്രതിഷേധ യോഗം നടത്തി. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കൈലാസം സുരേഷ്, ജില്ലാ സേവാ പ്രമുഖ് മണികണ്ഠന്‍ ബിജെപി നേതാക്കളായ ആലംകോട് ദാനശീലന്‍, പൈവേലിക്കോണം ബിജു, കല്ലമ്പലം ഉല്ലാസ്, തച്ചോട് സുധീര്‍, ചാവര്‍കോട് ഹരിലാല്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതി ആരോപണത്തെ തുടര്‍ന്ന് വയനാട് കുടുംബശ്രീയില്‍ നടപടി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

പുതിയ വാര്‍ത്തകള്‍

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.