Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പക്വതയില്ലാത്ത പരാമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 06:36 pm IST
inVaradyam

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

ഏതു കാര്യത്തിലും ആലോചനയില്ലാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയാണിന്ന്. പലപ്പോഴും വികലമായ വീണ്‍വാക്കുകളായി ജനമനസ്സുകളെ മലിനീകരിക്കുന്ന കവലപ്രസംഗങ്ങള്‍ ഈ നാടിന് ദുഃശ്ശാപമായിത്തീര്‍ന്നിട്ടുണ്ട്.

നാടിനോടോ നാടിന്റെ പാരമ്പര്യത്തോടോ സംസ്‌കാരത്തോടോ കൂറില്ലാതെ ചില തല്‍പരകക്ഷികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഉന്നതരായ വ്യക്തികള്‍പോലും പക്വതയില്ലാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും. പ്രതികരിക്കേണ്ട പല സന്ദര്‍ഭങ്ങളിലും മൗനം ദീക്ഷിക്കുകയും അസാന്ദര്‍ഭികമായി വാതുറക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാര്‍ കുറേക്കൂടി ആത്മസംയമനം പാലിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും അത് ഏറ്റുപിടിച്ച് കോലാഹലം സൃഷ്ടിക്കുന്ന ദൃശ്യമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളും ഒരുപോലെ അരങ്ങു തകര്‍ക്കുന്നത് കാണുമ്പോള്‍ നമ്മള്‍ എങ്ങനെ ഇങ്ങനെയായി എന്ന വിചാരമാണ് നിര്‍മ്മത്സര ബുദ്ധികള്‍ക്കു തോന്നുക.

ദേശീയ ബോധവും ദേശീയ വികാരവും ദേശസ്‌നേഹവും പോലും ഇന്ന് തെരുവിലാക്കപ്പെടുന്ന ദുഃസ്ഥിതിയാണ് വന്നുപെട്ടിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനം ഭാരതത്തിന്റെ കരുത്തനും സത്യസന്ധനും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുള്ള വ്യക്തിത്വത്തിനുടമയുമായ പ്രധാനമന്ത്രിക്ക് എതിരെയാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അസംഘടിതരായ ബഹുഭൂരിപക്ഷം വരുന്ന ഈ നാട്ടിലെ ജനങ്ങള്‍ ഇന്നു നടക്കുന്ന ഈ പൊറാട്ട് നാടകങ്ങള്‍ കണ്ട് ഉള്ളില്‍ ചിരിക്കുന്നവരാണ്.

വിവാദത്തിന്റെ ആവശ്യമെന്ത്?

സിവിക് ചന്ദ്രന്‍

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എംടി വിഷയത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണ്. എങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തെളിയിക്കുന്നത്. കറന്‍സി വിഷയത്തില്‍ എംടിയുടെ പ്രതികരണം സൗമ്യമായിരുന്നു. ഇതിനെതിരെ എ.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു.

ഈ സംഭവം വിവാദമാക്കേണ്ട ആവശ്യവുമില്ല. സാമൂഹിക വിഷയങ്ങളില്‍ വളരെ സൂക്ഷിച്ച് ഇടപെടുന്ന വ്യക്തിത്വമാണ് എംടിയുടേത്. സ്വന്തം സുരക്ഷിതത്വം പരിഗണിച്ചുള്ള ഇടപെടലുകളെ അദ്ദേഹം നടത്താറുള്ളു. ഇത് മോശമാണെന്നല്ല പറയുന്നത്. അഭിപ്രായം അധികം പറയാത്ത ആളാണ് എംടി. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കുന്നതും എംടിയല്ല.

എംടിയെ പിന്തുണയ്‌ക്കുന്നവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും.

എഴുത്തിലെ മോഹന്‍ലാലാണ് എംടിയെങ്കില്‍ സിനിമയിലെ എംടിയാണ് മോഹന്‍ലാല്‍. ഇവരില്‍ ആരാണ് വലുത്, ചെറുത് എന്നുപറയാന്‍ ആര്‍ക്കാണ് അധികാരം? സാംസ്‌കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ ആവശ്യവുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.