Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പക്വതയില്ലാത്ത പരാമര്‍ശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 06:36 pm IST
in Varadyam

ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

ഏതു കാര്യത്തിലും ആലോചനയില്ലാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും ആര്‍ക്കും എന്തും പറയാവുന്ന അവസ്ഥയാണിന്ന്. പലപ്പോഴും വികലമായ വീണ്‍വാക്കുകളായി ജനമനസ്സുകളെ മലിനീകരിക്കുന്ന കവലപ്രസംഗങ്ങള്‍ ഈ നാടിന് ദുഃശ്ശാപമായിത്തീര്‍ന്നിട്ടുണ്ട്.

നാടിനോടോ നാടിന്റെ പാരമ്പര്യത്തോടോ സംസ്‌കാരത്തോടോ കൂറില്ലാതെ ചില തല്‍പരകക്ഷികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ഉന്നതരായ വ്യക്തികള്‍പോലും പക്വതയില്ലാതെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ദുഃഖം തോന്നും. പ്രതികരിക്കേണ്ട പല സന്ദര്‍ഭങ്ങളിലും മൗനം ദീക്ഷിക്കുകയും അസാന്ദര്‍ഭികമായി വാതുറക്കുകയും ചെയ്യുന്ന സാംസ്‌കാരിക നായകന്മാര്‍ കുറേക്കൂടി ആത്മസംയമനം പാലിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും അത് ഏറ്റുപിടിച്ച് കോലാഹലം സൃഷ്ടിക്കുന്ന ദൃശ്യമാധ്യമങ്ങളും വാര്‍ത്താമാധ്യമങ്ങളും ഒരുപോലെ അരങ്ങു തകര്‍ക്കുന്നത് കാണുമ്പോള്‍ നമ്മള്‍ എങ്ങനെ ഇങ്ങനെയായി എന്ന വിചാരമാണ് നിര്‍മ്മത്സര ബുദ്ധികള്‍ക്കു തോന്നുക.

ദേശീയ ബോധവും ദേശീയ വികാരവും ദേശസ്‌നേഹവും പോലും ഇന്ന് തെരുവിലാക്കപ്പെടുന്ന ദുഃസ്ഥിതിയാണ് വന്നുപെട്ടിട്ടുള്ളത്. ഇതിന്റെ എല്ലാം അടിസ്ഥാനം ഭാരതത്തിന്റെ കരുത്തനും സത്യസന്ധനും ലോകശ്രദ്ധ പിടിച്ചെടുത്തിട്ടുള്ള വ്യക്തിത്വത്തിനുടമയുമായ പ്രധാനമന്ത്രിക്ക് എതിരെയാണ് എന്നതാണ് നാം മനസ്സിലാക്കേണ്ടത്. അസംഘടിതരായ ബഹുഭൂരിപക്ഷം വരുന്ന ഈ നാട്ടിലെ ജനങ്ങള്‍ ഇന്നു നടക്കുന്ന ഈ പൊറാട്ട് നാടകങ്ങള്‍ കണ്ട് ഉള്ളില്‍ ചിരിക്കുന്നവരാണ്.

വിവാദത്തിന്റെ ആവശ്യമെന്ത്?

സിവിക് ചന്ദ്രന്‍

മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങ വീണതുപോലെയാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ എംടി വിഷയത്തില്‍ രംഗത്തെത്തിയിരിക്കുന്നത്. വീണത് പേട്ടുതേങ്ങയാണ്. എങ്കിലും മോങ്ങാമെന്നാണ് സെക്യുലര്‍ ഫണ്ടമെന്റലിസ്റ്റുകള്‍ തെളിയിക്കുന്നത്. കറന്‍സി വിഷയത്തില്‍ എംടിയുടെ പ്രതികരണം സൗമ്യമായിരുന്നു. ഇതിനെതിരെ എ.എന്‍. രാധാകൃഷ്ണന്റെ പ്രതികരണവും സൗമ്യമായിരുന്നു.

ഈ സംഭവം വിവാദമാക്കേണ്ട ആവശ്യവുമില്ല. സാമൂഹിക വിഷയങ്ങളില്‍ വളരെ സൂക്ഷിച്ച് ഇടപെടുന്ന വ്യക്തിത്വമാണ് എംടിയുടേത്. സ്വന്തം സുരക്ഷിതത്വം പരിഗണിച്ചുള്ള ഇടപെടലുകളെ അദ്ദേഹം നടത്താറുള്ളു. ഇത് മോശമാണെന്നല്ല പറയുന്നത്. അഭിപ്രായം അധികം പറയാത്ത ആളാണ് എംടി. തുഗ്ലക്ക് എന്ന വിശേഷണം ആദ്യമായി ഉപയോഗിക്കുന്നതും എംടിയല്ല.

എംടിയെ പിന്തുണയ്‌ക്കുന്നവര്‍ മോഹന്‍ലാലിനെ എതിര്‍ത്തത് ന്യായീകരിക്കുകയാണ്. രണ്ടു മാധ്യമങ്ങളിലെ താരങ്ങളാണ് ഇരുവരും.

എഴുത്തിലെ മോഹന്‍ലാലാണ് എംടിയെങ്കില്‍ സിനിമയിലെ എംടിയാണ് മോഹന്‍ലാല്‍. ഇവരില്‍ ആരാണ് വലുത്, ചെറുത് എന്നുപറയാന്‍ ആര്‍ക്കാണ് അധികാരം? സാംസ്‌കാരിക രംഗത്ത് ചങ്ങല സൃഷ്ടിക്കാന്‍ ഇടതുപക്ഷത്തിന്റെ ആവശ്യവുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.