Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി മണ്ഡലം പ്രസിഡണ്ടിനെ കരിവാരിത്തേക്കാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 09:14 pm IST
in Kannur

കണ്ണൂര്‍: മമ്പറം പറമ്പായിക്കടുത്ത് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് സുമേഷിനെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം. കഴിഞ്ഞ ദിവസം പറമ്പായി വഴി തലശ്ശേരിയിലേക്ക് പോവുകയായിരുന്ന വാഹനം യന്ത്രത്തകരാറ് കാരണം വഴിക്കായിരുന്നു. തകരാറിലായ വാഹനം നാട്ടുകാരുടെ സഹായത്തോടെ നീക്കുന്നതിനിടെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ വാഹനം തടയുകയും ഇത് ബിജെപി നേതാവിന്റെ വാഹനമാണെന്നും പോലീസ് വന്നാല്‍ മാത്രമേ വിട്ട് നല്‍കു എന്നും പറഞ്ഞത്. വാഹനത്തിലുണ്ടായിരുന്നവര്‍ പോലീസ് വന്നതിന് ശേഷം വണ്ടിമാറ്റിയാല്‍ മതിയെന്ന് പറഞ്ഞ് മാറിനില്‍ക്കുകയും ചെയ്തു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന ചിലര്‍ യാത്രക്കാരെ മര്‍ദ്ദിക്കുകയും വാഹനത്തിന്റെ താക്കോല്‍ ബലമായി പിടിച്ച് വാങ്ങുകയും ചെയ്തു. വാഹനത്തിന് ചുറ്റും നിരവധിപേര്‍ തടിച്ച് കൂടിയതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് വാഹനത്തില്‍ യാത്രചെയ്തവര്‍ക്ക് മനസ്സിലായില്ല. ഇതിന് ശേഷമാണ് വാഹനത്തില്‍ ആയുധങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം സംഘം വാഹനം വളഞ്ഞപ്പോള്‍ തന്നെ ഇത് ബിജെപി നേതാവിന്റെ വണ്ടിയാണെന്നും വിടരുതെന്നും പറയുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തില്‍ വാഹനവും ഇതിലുണ്ടായിരുന്ന യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.

എന്നാല്‍ വാഹനം കസ്റ്റഡിയിലെടുത്തതിന് ശേഷം ഇത് ബിജെപി മണ്ഡലം പ്രസിഡണ്ടിന്റെ വണ്ടിയാണെന്നും സുമേഷും ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിണറായിയിലെ പ്രേംജിത്ത് എന്നയാളും വാഹനത്തിലുണ്ടായിരുന്നുവെന്നും വ്യാപകമായ പ്രചാരണമുണ്ടായി. എന്നാല്‍ സുമേഷിന് ഇത്തരത്തിലൊരു വാഹനമില്ലെന്നും സുമേഷും പ്രേംജിത്തും സംഭവസ്ഥലത്തില്ലായിരുന്നുവെന്നതുമാണ് വസ്തുത. സംഭവവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരെ ബോധപൂര്‍വ്വം കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ്. 2008 ല്‍ തലശ്ശേരി നഗരത്തില്‍ വെച്ച് പകല്‍ സമയത്ത് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ സുമേഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ശരീരമാസകലം വെട്ടിമുറിക്കപ്പെട്ട സുമേഷ് മാസങ്ങളോളമുള്ള ആശുപത്രിവാസത്തിന് ശേഷമാണ് ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. രാഷ്‌ട്രീയപ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ നിന്നെ വകവരുത്തുമെന്ന് സിപിഎം സംഘം നിരന്തരമായി സുമേഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണിയെ വെല്ലുവിളിച്ച് കൊണ്ട് സുമേഷ് ബിജെപിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുന്നതാണ് ഇപ്പോഴുള്ള ഭീഷണിക്ക് കാരണം. സമാനമായ അക്രമം പിണറായി പുത്തന്‍കണ്ടത്തെ പ്രേംജിത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. പിണറായി ടൗണില്‍ വെച്ച് പകല്‍വെളിച്ചത്തിലാണ് സിപിഎം സംഘം പ്രംജിത്തിന്റെ കൈപ്പത്തികള്‍ വെട്ടിമാറ്റിയത്. സിപിഎം നേതൃത്വത്തിന്റെ നിരന്തരമായ ഭീഷണിയുണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്ന് ഇരുവരും പിന്‍തിരിയാത്തതാണ് ഇപ്പോഴുള്ള കുപ്രചരണത്തിന് പിന്നില്‍. ഭരണത്തിന്റെ സ്വാധീനത്തില്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടുപിടിച്ചാണ് സിപിഎം ഇപ്പോള്‍ കള്ളക്കേസുകളുണ്ടാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

കെസി വേണുഗോപാലിന് ഊഷ്മള ദല്‍ഹിയില്‍ ഊഷ്മള സ്വീകരണം

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

India

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

ബന്ധു മാത്രമായിരുന്നില്ല സന്തോഷ്, ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരൻ: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.