Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണസമിതി-എക്‌സിക്യൂട്ടീവ് ഓഫീസര്‍ പോര് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണസ്തംഭനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 11:14 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ അടിയന്തരമായി നടക്കേണ്ട പല കാര്യങ്ങളും അവതാളത്തില്‍. പദ്മതീര്‍ത്ഥം ശുചീകരിക്കണമെന്ന് രണ്ടരവര്‍ഷം മുമ്പ് സുപ്രീംകോടതി നല്‍കിയ ഉത്തരവ് നടപ്പാക്കാത്തതിനാല്‍ മണ്ഡല മകരവിളക്കു കാലത്ത് ദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാര്‍ക്ക് കുളം ഉപയോഗിക്കാന്‍ കഴിയുന്നില്ല. ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരും നമ്പിമാരും ശാന്തിക്കാരും ഉപയോഗിക്കുന്ന മിത്രാനന്ദപുരം കുളവും മലിനമാണ്.

ഭരണസമിതിയും എക്‌സിക്യൂട്ടീവ് ഓഫീസറും തമ്മിലുള്ള പോര് ക്ഷേത്ര ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തെയും ബാധിച്ചിട്ടുണ്ട്. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലുള്ള കാലവിളംബം ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടുകയാണ്. ശ്രീപദ്മനാഭന്റെ കടുശര്‍ക്കരവിഗ്രഹത്തില്‍ പല തവണ കല്‍ക്കലേപനം നടത്തിയെങ്കിലും കല്‍ക്കം അടര്‍ന്നു വീണ് വിഗ്രഹത്തില്‍ വെള്ളപ്പാടുകള്‍ ദൃശ്യമാകുന്നു. ഇതെന്തുകൊണ്ട് സംഭവിക്കുന്നു എന്നും പരിഹാരം എന്തെന്നും നിര്‍ണയിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മൂലവിഗ്രഹത്തിന്റെ കാലാവധി കഴിഞ്ഞു എന്ന വിചിത്രമായ വിശദീകരണമാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കുന്നത്.

തെക്കേടത്തു നരസിംഹസ്വാമിയുടെ ശ്രീകോവില്‍ അപകടാവസ്ഥയിലായിട്ട് മാസങ്ങളായി. തെക്കേടത്തെ മേല്‍പ്പുരയുടെ കഴുക്കോലുകള്‍ പൂര്‍ണമായും ദ്രവിച്ചിരിക്കുകയാണ്. കൂടാതെ മുഖ്യശ്രീകോവിലിന്റെ രണ്ടാംമേല്‍പ്പുരയും ഭാഗികമായി ജീര്‍ണിച്ചിരിക്കുകയാണ്. വിഷ്വക്‌സേന വിഗ്രഹത്തില്‍ കാര്യമായ കേടുപാടുകള്‍ ഉണ്ട്. തിരുവാമ്പാടിയിലെ ധ്വജസ്തംഭം ദ്രവിച്ചിരിക്കുന്നതിനാല്‍ അതും മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. ക്ഷേത്രപാലന്റെ സമീപമുള്ള ഗണപതി വിഗ്രഹം ക്ഷേത്രത്തിനു പുറത്ത് കുടിവയ്‌ക്കണമെന്നു 2011 ലെ ദേവപ്രശ്‌നം വിധിച്ചതാണ്. ഇതിന് പഴയ മാനേജ്മെന്റിന്റെ കാലത്തു തന്നെ ശ്രമം തുടങ്ങിയതാണെങ്കിലും തുടര്‍നടപടി കൈക്കൊള്ളാന്‍ ക്ഷേത്രത്തിന്റെ പുതിയ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.

മൂലവിഗ്രഹത്തില്‍ നിന്ന് കല്‍ക്കം അടര്‍ന്നു വീഴുന്നതിന് പരിഹാരം കാണുമെന്നും ശ്രീകോവിലുകളുടെ ജീര്‍ണോദ്ധാരണം വേഗം ആരംഭിക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭരണസമിതി ചെയര്‍പേഴ്സണും എക്‌സിക്യൂട്ടീവ് ഓഫീസറും ആറുമാസം മുമ്പ് തീരുമാനിച്ചതാണ്. പക്ഷേ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിസ്സഹകരണം മൂലം അടിയന്തരമായി നടത്തേണ്ട ഈ പണികളൊന്നും നടക്കുന്നില്ല.

ധനു ഒന്നിന് നടക്കേണ്ടിയിരുന്ന അടുത്ത പുഷ്പാഞ്ജലി സ്വാമിയാരുടെ അവരോധം അനിശ്ചിതമായി നീളുന്നു. ഒരു എസ്റ്റേറ്റ് ഓഫിസറെ നിയമിച്ചെങ്കിലും ക്ഷേത്രവസ്തുക്കള്‍ അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്നവരെ ഒഴിപ്പിക്കാനും അധികാരികള്‍ക്ക് സാധിക്കുന്നില്ല.

എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചത് സുപ്രീംകോടതി ആയതിനാല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഭരണസമിതിക്ക് സുപ്രീംകോടതിയുടെ അനുവാദം വേണ്ടിവരും. എന്നാല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഭരണസമിതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഭരണത്തില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്താന്‍ ഭരണസമിതിക്ക് സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതലകള്‍ നിര്‍വഹിക്കാനായി പുതുതായൊരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസറെ ഭരണസമിതിക്ക് നിയമിക്കാവുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

India

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

Kerala

നടന്‍ സലിം കുമാര്‍ വിടവാങ്ങി

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

ഗാസിയാബാദിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന മദ്രസ പൂട്ടി : കുട്ടികളുടെ ജീവൻ അപകടത്തിലായിരുന്നിട്ടും ഉസ്താദുമാർ കണ്ണടച്ചു

കരൺ എന്ന വ്യാജേന സുബൈർ ഹിന്ദു യുവതിയെ പീഡിപ്പിച്ചു, ഇസ്ലാം മതം സ്വീകരിക്കുന്നതിന് വാഗ്ദാനം ചെയ്തത് 12 ലക്ഷം രൂപ

വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന പാരലല്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

തെലങ്കാനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വഖഫ് ബോർഡ് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്തു

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

തിരുവനന്തപുരത്ത് 17കാരന്‍ കൊല്ലപ്പെട്ടു,2 പേര്‍ പിടിയില്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ക്രൂഡ് ബോംബ് സ്ഫോടനം : തൃണമൂൽ മുൻ എം എൽ എ സൗകത് മൊല്ലയെ അറസ്റ്റ് ചെയ്ത് എൻ ഐ എ

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.