Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ക്രാന്തദര്‍ശിയായ ചോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2016, 04:41 pm IST
in Varadyam

തമിഴ്‌നാട് മുഖ്യമന്ത്രി അന്തരിച്ചതിനു തൊട്ടടുത്തദിവസം അതേ ആശുപത്രിയില്‍ മറ്റൊരു മരണം നടന്നു. ദീര്‍ഘകാലം ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ചോ. രാമസ്വാമിയാണ് ഡിസംബര്‍ ഏഴിന് അന്തരിച്ചത്.

അഭിഭാഷകനും എഡിറ്ററുമായിരുന്ന രാമസ്വാമി നല്ലൊരു ഹാസ്യസാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും പത്രാധിപരും സര്‍വ്വോപരി പക്വമതിയായൊരു രാഷ്‌ട്രചിന്തകനുമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയത് ‘തുഗ്ലക്ക്’ എന്ന പേരില്‍ 1970-ല്‍ മാസിക തുടങ്ങിയപ്പോഴാണ്.

കോണ്‍ഗ്രസ്സിന്റേയും ഡിഎംകെയുടേയും അഴിമതി നിറഞ്ഞ ദുര്‍ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങളും കാര്‍ട്ടൂണുകളും തമിഴ് ജനതയെ കക്ഷിഭേദമന്യേ ആകര്‍ഷിച്ചു. അതിന്റെ പ്രചാരം തമിഴര്‍ എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം വ്യാപിച്ചു.

തുടര്‍ന്ന് ഒരു രാഷ്‌ട്രീയ നാടകം രചിച്ച് അവതരിപ്പിച്ചത് സാധാരണക്കാരെ ഹഠാദാകര്‍ഷിച്ചു. ‘മുഹമ്മദ് ബിന്‍ തുഗ്ലക്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. 1969-ല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തി അധികാരം തന്റെ കൈയില്‍ ഉറപ്പിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ അടവുകളെ പ്രതീകാത്മകമായി അവതരിപ്പിച്ച പ്രസ്തുത നാടകവും അതിവേഗം ജനപ്രീതി നേടി. (ഈ നാടകം പിന്നീട് സിനിമയാക്കി. പക്ഷേ, അടിയന്തരാവസ്ഥയില്‍ ഈ സിനിമ നിരോധിക്കപ്പെട്ടു.)

ചോ രാമസ്വാമി സ്വതന്ത്ര ചിന്തകനായിരുന്നു. ദേശീയരാഷ്‌ട്രീയകാര്യങ്ങളില്‍ ഭാരതീയജനസംഘം സ്വീകരിച്ച തത്വവും നയവും ‘ചോ’യെ സ്വാധീനിച്ചിരുന്നു. പിന്നീട് ഭാരതീയ ജനതാപാര്‍ട്ടി രൂപമെടുത്തപ്പോഴും ആ അനുഭാവം അനുസ്യൂതം തുടര്‍ന്നു. തമിഴ്‌നാട്ടില്‍ എല്ലാ പാര്‍ട്ടികളും ബി.ജെ.പിയോട് അകലം പാലിച്ചിരുന്നു. എന്നാല്‍ ചോയുടെ പ്രേരണയിലാണ് ബി.ജെ.പി.-എ.ഐ.എഡി.എം.കെ. സഖ്യം രൂപംകൊണ്ടത്.

ക്രാന്തദര്‍ശിയായ രാഷ്‌ട്രചിന്തകനായിരുന്നു ‘ചോ’. 1975 ഫെബ്രുവരി മാസത്തെ തുഗ്ലക്ക് ‘ഒന്നരപക്കനാള്‍’ എന്ന പേരില്‍ വിശേഷാല്‍ പതിപ്പായിരുന്നു. പട്ടാളവേഷത്തില്‍ തോക്കുംപിടിച്ചുനില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു താഴെ, ഇന്ത്യ പട്ടാളഭരണത്തില്‍ ആയി എന്നും, രാഷ്‌ട്രപതിയെ അറസ്റ്റുചെയ്തു തടവിലാക്കി എന്നും സംഘടനകളെ നിരോധിക്കയും പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതായും എഴുതിയിരുന്നു. – യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്‌ട്രനേതാക്കളെ ജയിലിലടയ്‌ക്കുന്നതിന് അഞ്ചുമാസംമുമ്പേ ഇങ്ങനെ റിപ്പോര്‍ട്ട് എഴുതാന്‍ ക്രാന്തദര്‍ശിയായ ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളൂ.

അതായിരുന്നു ‘ചോ’. അദ്ദേഹത്തിന്റെ അനുപമവ്യക്തിത്വം അനുസ്മരണീയം തന്നെ. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്താന്‍ തമിഴ്‌നാടിനിയും എത്രകാലം കാത്തിരിക്കണം?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.