Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധിയെ പരമാത്മാവില്‍ യോജിപ്പിക്കേണ്ട ക്രമം (6-24, 25, 26)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2016, 09:03 pm IST
in Samskriti

 

സങ്കല്‍പ്പ പ്രഭവാന്‍ കാമാന്‍ -സങ്കല്‍പം എന്നത്, ഭൗതിക സുഖങ്ങള്‍ ദുഷിച്ചതാണെങ്കിലും നല്ലതാണ് എന്ന തെറ്റിദ്ധാരണയില്‍നിന്നാണ് ഈ വസ്തു എനിക്കുവേണം, ഈ വസ്തു എനിക്ക് വേണ്ട എന്നിങ്ങനെയുള്ള ആഗ്രഹങ്ങള്‍ നമ്മുടെ മനസ്സില്‍ മുളയ്‌ക്കുന്നത്. ഈ ലോകത്തിലെയോ സ്വര്‍ഗം മുതല്‍ ബ്രഹ്മലോകം വരെയുള്ള ലോകങ്ങളിലെയോ സുഖഭോഗങ്ങളെ എല്ലാം ദൂരെ ഉപേക്ഷിക്കണം. പട്ടി ഛര്‍ദിച്ച പായസം കണ്ടാല്‍ നാം കണ്ണും മൂക്കും കൈകള്‍കൊണ്ടടച്ച് പിന്തിരിഞ്ഞ് ഓടുന്നതുപോലെ ഓടണമെന്ന് ആചാര്യന്മാര്‍ ഉദാഹരണം പറയുന്നു.

പിന്നെ മനസ്സുകൊണ്ട് ഇന്ദ്രിയങ്ങളെ ഭൗതികതയിലേക്ക് ഓടാന്‍ സമ്മതിക്കരുത്. പൂര്‍ണമായും നിയന്ത്രിക്കണം.

25) എങ്ങനെയാണ് നിയന്ത്രിക്കേണ്ടത്?

ബുദ്ധിക്കാണ് മനസ്സിനെ നിയന്ത്രിക്കാനുള്ള ധീരത-ധൈര്യം-ഉള്ളത്. ഉപനിഷത്ത് പറയുന്നു.

”ഇന്ദ്രിയേ ഭൂഃ പരം മാനഃ

മനസാസ്തു പരാബുദ്ധിഃ”

(ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് മനസ്സിനും മനസ്സിനെ നിയന്ത്രിക്കാനുള്ള കഴിവ് ബുദ്ധിക്കുമാണുള്ളത്) ആ ബുദ്ധികൊണ്ട് മനസ്സിനെ മെല്ലെ മെല്ലെ വിഷയസുഖത്തില്‍നിന്ന് പിന്തിരിപ്പിക്കണം. എത്ര വട്ടം മനസ്സിനെ ഭൗതികസുഖത്തില്‍നിന്ന് പിന്തിരിപ്പിച്ചാലും മനസ്സ് പിന്നെയും ഓടിപ്പോവുകയാണല്ലോ. എന്തുചെയ്യും? പറയുന്നു.

ആത്മസംസ്ഥം മനഃകൃത്വാ

മനസ്സിന്റെ സ്വഭാവമാണ് ചിന്തിക്കുക, ധ്യാനിക്കുക എന്നത്. കേട്ടും കണ്ടും പരിചയപ്പെട്ട വസ്തുക്കളെയും സുഖങ്ങളെയും അത് ധ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് മനസ്സിന്റെ ചിന്താവിഷയം, സൗന്ദര്യ സാരസര്‍വസ്വവും സച്ചിദാനന്ദമയവുമായ ഭഗവത്സ്വരൂപമാക്കി മാറ്റുക. പരമാത്മാവായ ഭഗവാനില്‍ ഉറപ്പിച്ചു നിര്‍ത്തുക.

ആദിപുരുഷനായ ശ്രീകൃഷ്ണഭഗവാനില്‍നിന്ന് ഉപരിയായിട്ട് വേറെ ഒരു തത്വവുമില്ല. ഭഗവത്പ്രാപ്തിയാണ്, പരമവും ഉത്കൃഷ്ടവുമായ പ്രാപ്യസ്ഥാനം എന്നീ രീതിയിലുള്ള ഉപനിഷതത്ത്വങ്ങള്‍ വിശദീകരിച്ചുകൊടുത്തു ഭഗവാനെ ബുദ്ധിക്ക് പരിചയപ്പെടുത്തിയാല്‍ പിന്നെ ആ ബുദ്ധിയില്‍ വേറെ ഒന്ന് ചിന്താവിഷയമായി ഉയരുകയില്ല- നകിഞ്ചിദഹ ചിന്തയേല്‍.

മനസ്സിനെ വശീകരിക്കാനുള്ള വഴി (6-26)

മനസ്സ് അതിചഞ്ചലമാണ്. ഒരു വസ്തുവില്‍ ഒരു നിമിഷനേരംപോലും ഉറപ്പിച്ചുനിര്‍ത്തുവാന്‍ കഴിയില്ല. ഭഗവാന്റെ പരമാത്മ സ്വരൂപം ധ്യാനിച്ചു തുടങ്ങിയാല്‍ ഉടനെ ശബ്ദം, രൂപം തുടങ്ങിയ ഭൗതിക വിഷയങ്ങളിലേക്ക് ഓടാന്‍ ആരംഭിക്കും. ഭൗതിക സുഖത്തിന്റെ ദുഃഖകരമായ അവസ്ഥ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് തിരിച്ചുകൊണ്ടുവന്ന് ഭഗവത്സൗന്ദര്യത്തിലും ഭഗവദാനന്ദത്തിലും നിമിഗ്നമാക്കും.

എങ്ങനെയാണ് നിമിഗ്നമാക്കേണ്ടത്?

ഇന്ദ്രിയങ്ങളുടെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങള്‍ ഭഗവാനിലേക്ക് മാറ്റണം. ഭഗവാന്റെ രൂപസൗന്ദര്യം യഥാര്‍ത്ഥ ഭക്തന്മാരുടെ വാക്കുകളിലൂടെ കേള്‍ക്കുവാന്‍ ചെവി ഉപയോഗിക്കുക, കണ്ണുകൊണ്ട് ഭഗവാന്റെ വിഗ്രഹങ്ങളും ചിത്രങ്ങളും കാണുക- ഭഗവദ് ഭക്തന്മാരുമായി ഭഗവതത്വങ്ങള്‍ സംവദിക്കുക. ഭഗവത് ക്ഷേത്രങ്ങളില്‍ കാലുകള്‍കൊണ്ട് പ്രദക്ഷിണം വയ്‌ക്കുക, ശിരസ്സുകൊണ്ട് ഭഗവാനെ നമസ്‌കരിക്കുക തുടങ്ങിയ സേവനങ്ങള്‍ ഒരുപാട് അനുഷ്ഠിക്കുന്നുണ്ട്. സ്‌നേഹപുരസ്സരം അവ ചെയ്യുമ്പോള്‍ മനസ്സ് വശീകരിക്കപ്പെടും.

”പുരുഷഃ സപരഃ പാര്‍ത്ഥ

ഭക്ത്യാലഭ്യസ്ത്വനന്യയാ”

(7-22)

”ഭക്ത്യാ മാമഭിജാനാതി”

(11-54)

എന്നിങ്ങനെ ഭഗവാന്‍ തന്നെ പിന്നീട് വിവരിക്കുന്നുണ്ടല്ലോ (പരമപുരുഷനായ ഭഗവാനില്‍ ഭക്തികൊണ്ട് മാത്രമേ ഭഗവാനെ അറിയാന്‍ കഴിയൂ. ആ ഭക്തി, മറ്റൊരിടത്തേക്ക് തെന്നിമാറാതെ നിഷ്ഠയോടെ പ്രവഹിക്കുകയും വേണമെന്ന് ശ്രീശങ്കരാചാര്യരും പറയുന്നു)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Food

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.