Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ജീവനക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 08:47 pm IST
in Pathanamthitta

ശബരിമല: സന്നിധാനത്ത് ജീവനക്കാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആക്ഷേപം.

ദേവസ്വം ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ഡോക്ടറന്മാര്‍, ദേവസ്വം ബോര്‍ഡ് താത്ക്കാലിക ജീവനക്കാര്‍, വിശുദ്ധിസേന തുടങ്ങി അയ്യായിരത്തോളം പേര്‍ക്കാണ് സന്നിധാനത്തെ മെസ്സില്‍ മൂന്നുനേരം ഭക്ഷണം ഒരുക്കുന്നത്. ഒരാള്‍ക്ക് പ്രതിദിനം 45 രൂപയിനത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപയോളം നല്‍കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ പൊതുവേ ഗുണനിലവാരമുള്ള ഭക്ഷണം ആയിരുന്നു നല്‍കിവന്നത്. ഇക്കുറി തുടക്കം മുതല്‍തന്നെ ഭക്ഷണത്തിന് നിലവാരമില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ ഇത് കൂട്ടാക്കിയില്ല.

കഴിഞ്ഞ തീര്‍ത്ഥാടന കാലം വരെയും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ആഫീസര്‍ക്കായിരുന്നു മെസ്സ് നടത്തിപ്പിന്റെ ചുമതല, ഇക്കുറി ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് അത് എടുത്തുമാറ്റി വര്‍ഷങ്ങളായി ശബരിമലയെ നിയന്ത്രിച്ചുവരുന്ന ചില സ്വകാര്യ കരാറുകാര്‍ പിടിമുറുക്കുകയും ചെയ്തതോടെയാണ് ഭക്ഷണത്തെ സംബന്ധിച്ച ആക്ഷേപം ഉയര്‍ന്നത്.

ഗുണനിലവാരമില്ലാത്ത അരിയും പച്ചക്കറികളുമാണ് ഇവര്‍ സ്‌പ്ലൈ ചെയ്യുന്നത്. തീര്‍ത്ഥാടന കാലത്തിന്റെ തുടക്കംതന്നെ പഴകിയ പച്ചക്കറികള്‍ ഇവിടെനിന്നും ദേവസ്വം വിജിലന്‍സ് പിടികൂടി തിരിച്ചയപ്പിച്ചിരുന്നു. എന്നാല്‍ ഉന്നതരുടെ മൗനാനുവാദവും ലാഭക്കൊതിയും കാരണം ഏറ്റവും മോശമായ ഭക്ഷ്യവസ്തുക്കളാണ് എത്തിച്ചുവരുന്നത്. ഇതാണ് ഭക്ഷണത്തിന്റെ ഗുണനിലവാരം കുറയാന്‍ പ്രധാനമായും ഇടവരുത്തിയത്.

നിലവാരം കുറഞ്ഞ സാധനങ്ങള്‍ എത്തിക്കുന്നത് ചോദ്യം ചെയ്യപ്പെടാന്‍ ആളില്ലാതെ വന്നതും കരാറുകാരന് സഹായകരമായി. ഉച്ചയ്‌ക്ക് നല്‍കുന്ന ചോര്‍ കുഴഞ്ഞ് പടച്ചോറ് പോലെയാണ്. ഏറ്റവും വിലകുറഞ്ഞ അരി ഉപയോഗിക്കുന്നതാണ് ഇതിന് ഇടവരുത്തുന്നത്. മുന്‍കാലങ്ങളില്‍ വിദഗദ്ധരായ പാചകക്കാരായിരുന്നു ഭക്ഷണം തയ്യാറാക്കി വന്നിരുന്നത്. ഇക്കുറി അവരെയും ഒഴിവാക്കപ്പെട്ടു. പ്രഭാതഭക്ഷണമായി നല്‍കുന്ന ഇഡലി കട്ടികാരണം കഴിക്കാന്‍ കഴിയാതെ പലരും കളയുകയാണ്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പോയാണ് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുമ്പോള്‍ ദേവസ്വം മാനേജര്‍തന്നെ പ്രത്യേകം ശ്രദ്ധചെലുത്തുമായിരുന്നു. ഇപ്പോള്‍ തിരുവായ്‌ക്ക് എതിര്‍വായ് ഇല്ലാതായ സാഹചര്യമാണ് നിലവിലുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

Kerala

അമ്മയുടെ കുടുംബ സംഗമം സ്പോണ്‍സര്‍ ചെയ്തത് വിവാദ ദല്ലാള്‍ ചെയര്‍മാനായ ക്ഷേത്രം

യുദ്ധവിമാനത്തില്‍ നിന്നും കൂട്ടത്തോടെ ലക്ഷ്യസ്ഥാനത്തേക്ക് കാര്‍പെറ്റ് ബോംബിംഗ് നടത്തുന്ന പഴയ രീതി (ഇടത്ത്) വിമാനത്തില്‍ നിന്നും വിക്ഷേപിക്കുന്ന ഗ്ലൈഡ് ബോംബ് സംവിധാനം ബോംബുമായി ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്നു. (വലത്ത്)
India

ഒരു ബോംബും ഇനി ഇന്ത്യ പാഴാക്കില്ല, കണ്ണടച്ചുള്ള കാര്‍പെറ്റ് ബോംബിങ്ങ് നിര്‍ത്തി, പകരം ബോംബും വഹിച്ച് താര ഗ്ലൈഡ് ബോംബ് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തും

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

പുതിയ വാര്‍ത്തകള്‍

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.