Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കാളപെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്നതെന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2016, 08:02 pm IST
in Vicharam

ഇസ്ലാം ശരീഅത്ത് ഭരണഘടനയായി അംഗീകരിച്ച് അധികാരം കയ്യാളുന്ന മഹാഭൂരിപക്ഷം ഇസ്ലാമിക രാഷ്‌ട്രങ്ങളിലും കാലഘട്ടങ്ങള്‍ക്കനുസരിച്ച് ഇസ്ലാമിക ശരീഅത്ത് നിയമത്തില്‍ വെള്ളം ചേര്‍ക്കാതെ പ്രായോഗികമാറ്റങ്ങള്‍ വരുത്തുന്നതായി നമുക്ക് കാണാന്‍ കഴിയുന്നുണ്ടല്ലോ.

ഉദാഹരണം: മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസം സുരക്ഷ, സ്ത്രീശാക്തീകരണപ്രക്രിയകള്‍, മഹര്‍ നല്‍കിയുള്ള വിവാഹം, ശിരോവസ്ത്രധാരണം, മസ്ജിദുകളില്‍ സ്ത്രീപ്രവേശനവും പ്രാര്‍ത്ഥനകളും, മഖ്ബറകളിലെ സിയാറത്ത്, അധികാര താക്കോല്‍ സ്ഥാനങ്ങില്‍ മുസ്ലിം സ്ത്രീകളുടെ പങ്കാളിത്തം തുടങ്ങിയ ഒട്ടേറെ വിഷങ്ങളില്‍ ഓരോ മുസ്ലിം രാഷ്‌ട്രങ്ങളിലും വ്യത്യസ്തങ്ങളായ രീതികളാണ് അനുവര്‍ത്തിച്ചുവരുന്നതെന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തിനെതിരെ എന്തോ വലിയ അപരാധം നടത്തുവാന്‍ പോകുന്നുവെന്ന ഭാവത്തില്‍ മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാക്ക് അടക്കമുള്ള വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാന്‍ പോകുന്നു എന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് രാജ്യമാകെ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അടുത്തകാലത്തായി ചില മുസ്ലിം സംഘടനകളും വോട്ട്ബാങ്ക് രാഷ്‌ട്രീയം ലക്ഷ്യമിട്ട് ചില പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിക്കാരും നിരന്തരമായി പ്രതിഷേധങ്ങളും നടത്തിവരികയാണല്ലോ.

ജില്ലാ ജമാഅത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൊതുസിവില്‍ കോഡിനെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധക്കൂട്ടായ്‌മയാണ് ഇത്തരം ഒരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ചില സംസ്ഥാനങ്ങളിലെ ഏതാനും മുസ്ലിം വനിതകള്‍ മുത്തലാഖ് (വിവാഹബന്ധം വേര്‍പ്പെടുത്തല്‍) വിഷയത്തില്‍ തങ്ങള്‍ക്ക് ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും നീതി ലഭിക്കുന്നതിന് സുപ്രീംകോടതിയെ സമീപിക്കുകയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള പരിരക്ഷ (പൊതു സിവില്‍കോഡ് നിയമം) തങ്ങള്‍ക്ക് ലഭിക്കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള സാദ്ധ്യതകളെക്കുറിച്ച് അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. ഇതുപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഒരു നിയമ കമ്മീഷന്‍ രൂപീകരിക്കുകമാത്രമാണ് ഇതുവരെ ചെയ്ത നടപടി. ഇതുപ്രകാരം നിയമ കമ്മീഷന്‍ ഏതാനും ചോദ്യങ്ങളടങ്ങിയ ചോദ്യാവലി മതപണ്ഡിതരും പുരോഹിതരും പൊതുജനസമക്ഷവും സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, നാളിതുവരെ ഈ ചോദ്യാവലികള്‍ ഒന്നുകാണുവാനോ പഠിക്കുവാനോ സംവദിക്കുവാനോ ഇക്കൂട്ടര്‍ തയ്യാറായിട്ടില്ല എന്ന നഗ്നസത്യം നാം തിരിച്ചറിയേണ്ടതാണ്.

ശരീഅത്ത് നിയമപ്രകാരം ഒരു പുരുഷന്‍ താന്‍ വിവാഹം കഴിക്കുന്ന സ്ത്രീക്ക് മഹര്‍ നല്‍കിയാണ് (ധനം സ്ത്രീയ്‌ക്ക് നല്‍കണം) സ്വീകരിക്കേണ്ടത്. ഇന്നും ഇന്ത്യയില്‍ മുസ്ലിം സമുദായത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ മഹാഭൂരിപക്ഷവും സ്ത്രീ പുരുഷനെയല്ലേ വിലനല്‍കി വാങ്ങുന്നത്. ഇതുപോലെതന്നെയാണ് മുസ്ലിം രാഷ്‌ട്രങ്ങളില്‍ ശരീഅത്ത് നിയമപ്രകാരം ക്രിമിനല്‍ നിയമവും നടപ്പിലാക്കിവരുന്നത്. (ഉദാ:കളവ് നടത്തിയവന്റെ കൈവെട്ടുക; വ്യപിചാരിയെ കല്ലെറിഞ്ഞ് കൊല്ലുക മുതലായ നിയമങ്ങള്‍)

പൊതു സിവില്‍ കോഡിനെ കണ്ണടച്ച് എതിര്‍ക്കുന്നവര്‍ എന്തുകൊണ്ടാണ് മുസ്ലിം വ്യക്തിനിയമത്തിലെ ഏക ക്രിമിനല്‍ കോഡിനുവേണ്ടി സംഘടിക്കാനും പ്രതിഷേധിക്കാനും തയ്യാറാകാത്തത്?

ഇത്തരം ഇരട്ടത്താപ്പ് യഥാര്‍ത്ഥ മുസ്ലിം ജനത തിരിച്ചറിയണമെന്നാണ് ഈ എളിയവന്റെ വിനീതമായ അഭ്യര്‍ത്ഥന.

(ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറിയാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

Cricket

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Kerala

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.