Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിയന്തിരാവസ്ഥയുടെ മായാത്ത ഓര്‍മ്മകളുമായി കൃഷ്ണന്‍കുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 06:59 pm IST
in Wayanad

കല്‍പ്പറ്റ :1975 നവംബര്‍ 28 കെ.സി.കൃഷ്ണന്‍കുട്ടിക്ക് മറക്കാനാവാത്ത ദിനമാണ്. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ലോകസംഘര്‍ഷ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് ആരംഭിച്ച സമരം നവംബര്‍ 28ന് പോലീസിന്റെ അറസ്റ്റോ ടെ സമാപിക്കുക യായിരുന്നു.

വയനാട്ടില്‍ അടിയന്തിരാവസ്ഥക്കെതിരെ പോരാടിയവരില്‍ 95 ശതമാനം ആളുകളും ആര്‍എസ്എസ്-ജനസംഘ പ്രവര്‍ത്തകരാണ്. നവംബര്‍ 14, നവംബര്‍ 28 തിയ്യതികളില്‍ സമരം നടത്തിയ 12 ആളുകള്‍ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. കെ.സി.കൃഷ്ണന്‍കുട്ടി, അശോകന്‍ കുന്നുമ്മല്‍, മേച്ചേരി ഷണ്‍മുഖന്‍, സി.ബാലകൃഷ്ണന്‍, സുരേന്ദ്രന്‍ കൂടോത്തുമ്മല്‍, രാജന്‍ പൊങ്ങിണി, ബാലന്‍ പൊങ്ങിണി, വിജയന്‍ ചോമാടി, മാധവന്‍ പൊങ്ങിണി, കുഞ്ഞിരാമന്‍ ചോമാടി, രാമന്‍ പൊങ്ങിണി, കരുണാകരന്‍ ചോമാടി എന്നിവരായിരുന്നു അവര്‍. ഇവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പ്രായപൂര്‍ത്തിയാവാത്തതിന്റെ പേരില്‍ കോടതിയില്‍ മാപ്പപേക്ഷിച്ചാല്‍ ഒരുപക്ഷെ ഇവരെ വെറുതെ വിടുമായിരുന്നു. എന്നാല്‍ ഒരു സമരമാര്‍ഗ്ഗത്തിന്റെ ഭാഗമായി ആരും മാപ്പപേക്ഷ നല്‍കിയില്ല.

രണ്ട് വര്‍ഷം കണ്ണൂര്‍ ദുര്‍ഗ്ഗുണപരിഹാര പാഠശാലയില്‍. ഇത് ഇവരെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയാത്തപാഠമായിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ നടത്തി ശിക്ഷയനുഭവിക്കുന്ന ആളുകളായിരുന്നു അവിടെ. ജയിലിലെ പല പോരായ്‌മകളും ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പരിഹരിച്ചുകിട്ടുന്നതിനായി അധികാരികളോട് ഇടപെടലുകള്‍ നടത്തുവാനും ശിക്ഷാകാലത്ത് ശ്രമം നടന്നു.

19 മാസത്തിനുശേഷം അടിയന്തിരാവസ്ഥ പിന്‍വലിച്ചു. ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നു. ഇതിനിടെ സമരം ചെയ്തവരെല്ലാം ജയില്‍ മോചിതരായി. അടിയന്തിരാവസ്ഥ പിന്‍വലിച്ചിട്ടും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നിട്ടും കൃഷ്ണന്‍കുട്ടിയെയും കൂട്ടരെയും വിട്ടയച്ചില്ല. ഇതിനിടെ 22 മാസം തടവ് കഴിഞ്ഞു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 1976 ഏപ്രില്‍ 17ന് ജയിലില്‍ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞ സൂപ്രണ്ട് ഇത്തരം സമരങ്ങള്‍ അനുവദിക്കുകയില്ല എന്നും തക്കതായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്നും പറഞ്ഞു. സമരം തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കൂടെയുള്ള പലരും അവശരായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആറാം ദിനം കെ.സി.കൃഷ്ണന്‍കുട്ടി, കെ.അശോകന്‍, ഷണ്‍മുഖന്‍, ബാലകൃഷ്ണന്‍, കരുണാകരന്‍, സുരേന്ദ്രന്‍ എന്നിവരൊഴികെ എല്ലാവരും ആശുപത്രിയിലായി. ഇതിനിടെ കെ.ജി.മാരാര്‍ജിയുടെയും എം.വി.രാഘവന്റേയും നേതൃത്വത്തില്‍ ഇവരെ വിട്ടയക്കുന്നതിനുവേണ്ടി ജയിലിനുപുറത്ത് സമരം നടന്നു. ഏപ്രില്‍ 23ന് ഞങ്ങളെ വിട്ടയച്ച വാര്‍ത്ത റേഡിയോയിലൂടെ കേട്ടു. എട്ടാം ദിവസം കൃഷ്ണന്‍കുട്ടിയും കൂട്ടരും മോചിതരായി.

മോചിതരായവരെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടം പുറത്ത് കാത്തുനിന്നിരുന്നു. തുടര്‍ന്ന് കണ്ണൂര്‍, കോഴിക്കോട്, താമരശ്ശേരി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കെ.ജി.മാരാര്‍, എം.കമലം, എം.വി.രാഘവന്‍ എംഎല്‍എ, പി.ഭാസ്‌ക്കരന്‍ എംഎല്‍എ, യു.ദത്താത്രേയ റാവു, എം.വി.കെ.അലവില്‍, ഇ.കെ.കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങയിവര്‍ വരവേല്‍പ്പിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖരായിരുന്നു. ”സമരംചെയ്ത് ജയിലില്‍ പോയവര്‍ സമരം ചെയ്താണ് പുറത്തുവന്നതെന്ന് കെ.ജി.മാരാര്‍ ഓര്‍മ്മിപ്പിച്ചു.” ”അടിയന്തിരാവസ്ഥക്കെതിരെ സമരം നടത്തിയ ഈ ബാലന്മാര്‍ ജനങ്ങള്‍ക്കാകമാനം ധീരമായ നേതൃത്വമാണ് നല്‍കിയതെന്ന് എം.വി.രാഘവന്‍ എംഎല്‍എ പറയുകയുണ്ടായി. തുടര്‍ന്ന് ഇവര്‍ക്ക് ജന്മനാട്ടിലും സ്‌നേഹനിര്‍ഭരമായ സ്വീകരണമാണ് ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.