Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിശ്വാസികളെ ആകര്‍ഷിച്ച് കാനനനടുവിലെ പറക്കുളം ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 12:34 pm IST
in Kollam

പത്തനാപുരം: ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തി പറക്കുളം ക്ഷേത്രം.

കോന്നി ഫോറസ്റ്റ് ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചില്‍പ്പെട്ട പറക്കുളത്തെ ക്ഷേത്രവും ക്ഷേത്രാവശിഷ്ടങ്ങളുമാണ് വിനോദസഞ്ചാരികളെയും ഹൈന്ദവവിശ്വാസികളേയും ഒരുപോലെ ആകര്‍ഷിക്കുന്നത്. കല്‍ത്തറയും വിവിധ ആകൃതിയിലുള്ള കല്ലുകളുമാണ് ഇപ്പോള്‍ ഇവിടെയുള്ളതെങ്കിലും ക്ഷേത്രത്തിന്റെ പഴക്കം ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. രാജഭരണകാലം മുതല്‍ ഈ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

പാടം ഫോറസ്റ്റ് റേഞ്ച് ചെക്ക്‌പോസ്റ്റില്‍ നിന്ന് കാനനപാതയിലൂടെ 8.5 കിലാമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കാനനമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പറക്കുളം ക്ഷേത്രത്തില്‍ എത്താന്‍. റോഡിന്റെ ഇരുവശങ്ങളിലായി ഔഷധഗുണമുള്ള സസ്യങ്ങളും പുല്ലുകളും മരങ്ങളും പാറകളുമുണ്ട്. രണ്ട് അരുവികള്‍ താണ്ടിയാണ് യാത്ര. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും സൈ്വര്യവിഹാരം നടത്തുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റും പൂവണ്ണ്, ഏഴിലംപാല, കണിക്കൊന്ന, ഇലവ്, ഉറാവ്, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളുണ്ട്. കല്ലുകൊണ്ടുള്ള അടിത്തറയും വിഗ്രഹങ്ങളും പടികളും പടികള്‍ക്കു കൈവരിയും മാത്രമാണ് ഇപ്പോഴുള്ളത്. 50 മീറ്റര്‍ അകലെ മറ്റൊരു ക്ഷേത്ര അവശിഷ്ടവുമുണ്ട്. പ്രധാന ക്ഷേത്രത്തിനോട് ചേര്‍ന്ന് കുളവുമുണ്ട്. ഈ കുളത്തിലേക്ക് ഇറങ്ങാന്‍ കല്‍പ്പടികള്‍ കാണാം.

കൈവരികളില്‍ വിവിധ കൊത്തുപണികളും കല്‍ത്തറയും കുറെ കല്ലുകളും മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ ഉള്ളതെങ്കിലും പണ്ട് മേല്‍ക്കൂരയുള്ള ക്ഷേത്രമായിരുന്നതായും കാട്ടാനകള്‍ ഇവ തകര്‍ത്തതാകാമെന്നും പറയുന്നു. ക്ഷേത്രത്തിനു സമീപം വീടുകളുടെ അവശിഷ്ടങ്ങളും കാണാന്‍ കഴിയും. ഈ ഭാഗങ്ങളില്‍ പണ്ടുകാലത്ത് ആള്‍താമസമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.

പുരാവസ്തു ഗവേഷണവകുപ്പ് നിരവധിതവണ ഇവിടെ എത്തുകയും ഇതിന്റെ ഐതിഹ്യവും പഴക്കവും കണ്ടെത്തുകയും ചെയ്തിരുന്നു . ചരിത്രാന്വേഷകര്‍ക്ക് ഏറെ പഠിക്കാന്‍ കഴിയുന്ന ഒന്നാണ് പറക്കുളത്തെ ഈ ക്ഷേത്രം. ഞായറാഴ്ചകളിലും മലയാളമാസം ഒന്നിനും ഇപ്പോഴും വിശ്വാസികള്‍ ഇവിടെവന്ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കാറുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി ഭക്തജനങ്ങളാണ് കാനനഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന വനദേവതാ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. അച്ചന്‍കോവില്‍-കോന്നി വനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതും ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെ എത്താന്‍ എളുപ്പമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു
Kerala

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.