Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാര്‍ സംവിധാനം നിഷ്‌ക്രിയം; തീര്‍ത്ഥാടനകാലത്തും ജില്ലയിലെ ഭക്ഷണ ശാലകളില്‍ തീവില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 08:40 pm IST
inPathanamthitta

തിരുവല്ല: ഹോട്ടല്‍ ഭക്ഷണത്തിന് തീവില. നിയന്ത്രിക്കാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്ന് പരാതി. മുനിസിപ്പല്‍ പ്രദേശത്തും ടൗണിലും മുന്നറിയിപ്പില്ലാതെ ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ‘ക്ഷണ സാധനങ്ങള്‍ക്കും ഊണിനും ചായക്കുമൊക്കെ അമിത വില ഈടാക്കി വരുന്നതായാണ് പരാതി.കഴിഞ്ഞ ശബരിമല സീസണ്‍ വരെ ഊണിന് 50 രൂപയും ചായക്ക് ഏഴ് രൂപയുമായിരുന്നു ഈടാക്കിയത്. എന്നാല്‍, സീസണ്‍ കഴിഞ്ഞതോടെ വ്യാപാരികള്‍ തോന്നിയ വില ഈടാക്കുകയാണ്. മിക്ക ഭക്ഷണ സാധനങ്ങള്‍ക്കും 25 ശതമാനം വരെ അടുത്തയിടെ വില വര്‍ധിപ്പിച്ചു.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ഹോട്ടലുകാര്‍ ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി, ജനങ്ങളെ പിഴിയുന്നത് നിര്‍ബാധം തുടരുകയാണ്. ചിലയിടങ്ങളില്‍ പരിശോധനകളും റെയ്ഡ് പ്രഹസനങ്ങളും നടത്തുന്നതൊഴിച്ചാല്‍ എല്ലാറ്റിനും കണ്ണടച്ച സമ്മതം മൂളുകയാണ് അധികൃതര്‍.2011 ലെ പുതിയ ഭക്ഷ്യസുരക്ഷാ നിയമത്തെ തുടര്‍ന്ന് ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനും ആലോചനകളുണ്ടായിരുന്നു. എന്നാല്‍ ഗ്രേഡിങ് മാത്രം നടന്നില്ലഎല്ലാ ഭക്ഷണശാലകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശമെങ്കിലും പാലിക്കുന്നവ വളരെ കുറച്ച് മാത്രമേയുള്ളൂ.

മിക്കയിടങ്ങളിലും വിലവിവരപ്പട്ടിക തന്നെ കാണാന്‍ കഴിയില്ല.ചിലയിടത്ത് മെനുകാര്‍ഡാകും നല്‍കുക. ഉച്ചയൂണ് ഓര്‍ഡര്‍ ചെയ്തതിനു പിന്നാലെ വരുന്ന സ്‌പെഷ്യലും കഴിച്ച് ബില്ലുവരുമ്പോഴാണ് സാധാരണക്കാരന്‍ ഞെട്ടുന്നത്.ഒരേ നിലവാരത്തിലുള്ള ഭക്ഷണശാലകളില്‍ സാദാരണ ഊണിന് 60 രൂപ മുതല്‍ 90 രൂപ വരെ വാങ്ങുന്നഇടങ്ങളുമുണ്ട്. ബിരിയാണിയുടെയും മസാലദോശയുടെയും കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. 120 രൂപ മുതല്‍ 200 രൂപ വരെ ബിരിയാണിക്ക് വില വ്യത്യാസമുണ്ട്. ഇതാകട്ടെ സ്ഥിതിയാണ്.ചായയും മസാലദോശയും കഴിച്ചാലുള്ള സ്ഥിതിയും ഇതു തന്നെയാണ്. മസാലദോശയുടെ വില ഇടക്കിടെമാറും. 45 രൂപമുതല്‍ 70രൂപ വരെയാണ് മസാലദോശക്ക് ഈടാക്കുന്നത്.നഗരപരിധിയില്‍ ചെറുതും വലുതുമായ ഹോട്ടലുകളും ചെറുകിട ഭക്ഷണശാലകളും ചായക്കടകളും നിരവധിയാണ്.

ഓരോ ജങ്ഷനിലും ചായയുടെ വിലയും പലതരത്തിലാണ്. എട്ടു മുതല്‍ പത്തുവരെയാണ് സാധാരണ തട്ടുകടകളിലെ വില. ഉഴുന്നുവടയുടെയും പരിപ്പുവടയുടെയും തട്ടുദോശയുടെയും കാര്യത്തിലും വിലയുടെ സ്ഥിതി ഒട്ടും മാറുന്നില്ല.നിയമം അനുസരിച്ച് വില നിശ്ചയിക്കാന്‍ അവകാശമുണ്ടെന്നു കാട്ടിയാണ് ഭക്ഷണശാലകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത്. മുതല്‍ മുടക്കിനും ചെലവിനും സേവനത്തിനുമനുസരിച്ച് വിലനിര്‍ണയാവകാശം തങ്ങള്‍ക്കാണെന്ന വാശിയും ഇക്കൂട്ടര്‍ കാട്ടുന്നുണ്ട്. ഗ്രേഡിങ് സംവിധാനം നടപ്പാക്കാതെ ഇക്കാര്യത്തിലും മാറ്റമുണ്ടാകാനിടയില്ല. സമീപ ജില്ലയായ കൊല്ലം ജില്ലയില്‍ വെജിറ്റേറിയന്‍ ഊണിന് 45 രൂപ മാത്രമാണ് ഈടാക്കുന്നത്. ആലപ്പുഴയിലും ഭക്ഷണ സാധനങ്ങള്‍ക്ക് വിലക്കുറവാണ്. ജില്ലയില്‍ പുറത്തുനിന്നുള്ള തൊഴിലാളികളും മറ്റ് ജീവനക്കാരും കൂടുതലായും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കൂടിയ വില വാങ്ങി ഏറ്റവും മോശമായ ഭക്ഷണമാണ് നല്‍കുന്നത്. ജില്ലയില്‍ അടിക്കടി ഹോട്ടലുകളില്‍ ഭക്ഷണസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത പലഹോട്ടലുകളും കൊള്ളവിലയാണ് ജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.