Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കര്‍ഷകരെ ചൂഷണം ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2016, 07:37 pm IST
in Alappuzha

അമ്പലപ്പുഴ: മില്ലുടമകള്‍ക്കൊപ്പം നിന്ന് കര്‍ഷകരെ ചൂഷണം ചെയ്യുന്ന പാഡി ഓഫീസര്‍മാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നു.പാഡി ഓഫീസര്‍മാരുടെ സാമ്പത്തിക സ്ഥിതിയും സ്വത്തുവിവരം അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നെല്ല് സംഭരണത്തില്‍ സാധാരണകര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് മില്ലുടമകള്‍ സ്വീകരിക്കുന്നത്.

ഇതില്‍ മില്ലുടമകളെ സഹായിക്കുന്ന നിലപാടാണ് ജില്ലയിലെ പാഡി ഓഫീസര്‍മാര്‍ സ്വീകരിക്കുന്നത്. എല്ലാവര്‍ഷവും സംഭരണ സീസണ്‍ സംഘര്‍ഷവും, തര്‍ക്കവും നിറഞ്ഞതായിരിക്കും. ഇതിന് പ്രധാന കാരണം മില്ലുടമകള്‍ക്കൊപ്പം നില്‍ക്കുന്ന പാഡി ഓഫീസര്‍മാരാണ്. ഇത്തവണ കുട്ടനാടന്‍, കരിനിലമേഖലകളില്‍ മുഞ്ഞ, ഇലപ്പുള്ളി, വരി, രോഗങ്ങള്‍ ബാധിച്ച് ഏറെക്കുറെ കൃഷി നശിച്ചിരുന്നു. ഇതിന്റെ പേരില്‍ കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന തന്ത്രമാണ് വന്‍കിട മില്ലുടമകള്‍ സ്വീകരിച്ചത്.

ഈ രോഗങ്ങള്‍ ബാധിക്കാത്ത നെല്ലും വന്‍ കിഴിവിലെടുക്കാമെന്ന നിലപാടാണ് മില്ലുടമകള്‍ സ്വീകരിച്ചത്.കളക്ട്രേറ്റില്‍ ജില്ലകളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തത്. പരമാവധി 10 കിലോ വരെ കിഴിവ് നല്‍കിയാല്‍ മതിയെന്നാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മില്ലുടമകള്‍ ആവശ്യപ്പെട്ടത് 30 കിലോ വരെ കിഴിവാണ്.

മില്ലുടമകളും കര്‍ഷകരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കേണ്ട പാഡി ഓഫീസര്‍മാര്‍ മില്ലുടമകളുടെ ഏജന്റുമാരായി മാറുകയായിരുന്നു. ഒരു ക്വിന്റല്‍ നെല്ലുസംഭരിച്ചാല്‍ മില്ലുടമകള്‍ സര്‍ക്കാരിന് 68 കിലോ അരി നല്‍കിയാല്‍ മതി.

എന്നാല്‍ നെല്ലിന് ബാധിക്കുന്ന രോഗങ്ങളുടെയും, ജലാംശത്തിന്റെയും പേരില്‍ അധികമായി കിഴിവ് ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് മില്ലുടമകള്‍. സര്‍ക്കാരിനെ വരെ വിലക്കെടുക്കാന്‍ സ്വാധീനമുള്ള മില്ലുടമകളുടെ കൈകളിലാണ് പാഡി ഓഫീസര്‍മാര്‍. കര്‍ഷകരെ ചൂഷണം ചെയ്തും സര്‍ക്കാരിനെ വഞ്ചിച്ചും കിട്ടുന്ന ലക്ഷങ്ങളുടെ ഒരു പങ്ക് ഇത്തരം പാഡി ഓഫീസര്‍മാര്‍ക്കും ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറക്കാട് ഗ്രേഡിങ് ബ്ലോക്ക് പാടശേഖരത്ത് 30 കിലോ കിഴിവാണ് മില്ലുടമകള്‍ ആവശ്യപ്പെട്ടത്. ഇതിനു സമീപത്തെ ഇല്ലിച്ചിറ പാടത്തു നിന്ന് 13 കിലോ കിഴിവിലാണ് മില്ലുടമകള്‍ നെല്ലെടുത്തത്. 30 കിലോ കിഴിവു നല്‍കാന്‍ കഴിയില്ലെന്ന നിലപാടറിയിച്ച് കര്‍ഷകര്‍ പുറക്കാട് കൃഷിഭവന്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടും തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തിയിരുന്നില്ല.

ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കിയത് തര്‍ക്കം പരിഹരിക്കാന്‍ പാഡി ഓഫീസര്‍ എത്തുമെന്നായിരുന്നു. എന്നാല്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും പാഡി ഓഫീസര്‍ ഇവിടെയെത്തിയില്ല. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല് ബ്രാന്‍ഡ് അരിയാക്കി മാറ്റി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന മില്ലുടമകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ ലഭിക്കുന്ന അരിയാണ് സപ്ലൈകോക്ക് നല്‍കുന്നത്.

മില്ലുടമകളുടെ ഈ പകല്‍ക്കൊള്ളക്ക് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരും പാഡി ഓഫീസര്‍മാരും കൂട്ടുനിന്ന് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഇവര്‍ക്കെതിരെ സര്‍ക്കാരോ വിജിലന്‍സോയാതൊരു വിധ അന്വേഷണവും ഇതുവരെ നടത്തിയിട്ടില്ല. മന്ത്രിതലത്തില്‍ വരെ സ്വാധീനമുള്ളവന്‍കിട മില്ലുടമകളുടെ നിയന്ത്രണത്തിലാണ് നെല്ലുസംഭരണം നടക്കുന്നത്. കര്‍ഷകരുടെ മാസങ്ങളായുള്ള അദ്ധ്വാനമാണ് ഇവര്‍ ചൂഷണം ചെയ്യുന്നത്.

ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത തവണ കൃഷി ഉപേക്ഷിക്കുമെന്ന നിലപാടിലാണ് ഭൂരിഭാഗം കര്‍ഷകരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

Kerala

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

India

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

പുതിയ വാര്‍ത്തകള്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.