Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷയസംഗം നീങ്ങണമെങ്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2016, 09:39 pm IST
inSamskriti

ദേഹമേതാണ്; ദേഹിയേതാണ് എന്ന വിവേചനം കൂടാതെ ദേഹത്തെ താനാകുന്ന ദേഹിയായി തെറ്റിദ്ധരിച്ച് തന്റെ സുഖത്തിനെന്ന പേരുപറഞ്ഞ് ദേഹകര്‍മങ്ങളെ വളര്‍ത്തലാണ് എല്ലാവിധ വിഷയസംഗങ്ങളുടെയും അടിസ്ഥാന സ്വരൂപം. ഈ വിഷയസംഗംതന്നെ ബന്ധത്തിന്റെയും ഹേതു.

അനന്തമായി എങ്ങും നിറഞ്ഞിരിക്കുന്ന ആത്മതത്വത്തിന് പരിമിതത്വം വരുത്തി, പരിമിതമായ ആ അല്‍പവസ്തുവാണ് താനെന്ന് തെറ്റിദ്ധരിച്ച് തനിക്ക് സുഖസമാധാനങ്ങളുണ്ടാക്കിത്തീര്‍ക്കാനുള്ള പരിശ്രമം തന്നെ സംഗസ്വരൂപം. അപരിച്ഛിന്നമായ തനിക്ക് പരിമിതത്വവും ആനന്ദമയനായ തനിക്ക് ദുഖാത്മകതയും ആ ദുഖനിവൃത്തിക്ക് വേണ്ടിയുള്ള പരിശ്രമവുമൊക്കെ മിഥ്യാസങ്കല്‍പങ്ങളല്ലാതെ മറ്റെന്താണ്? ജ്ഞാനികള്‍ക്ക് അതൊന്നുമുണ്ടാവാന്‍ വയ്യ.

താനും ഈ ലോകവും എന്നുവേണ്ട എല്ലാം ഒന്നായിരിക്കുന്ന ആത്മാവായിരിക്കെ തള്ളലും കൊള്ളലുമായിരിക്കുന്ന വ്യവഹാരത്തിന് എവിടെയാണ് സ്ഥാനം? അതുപോലെ ആനന്ദമയനായ തന്റെ സുഖത്തിനുവേണ്ടി എന്നത് പ്രയത്‌നമാണ് ചെയ്യേണ്ടത്? ജീവന്‍മുക്തന്മാരില്‍ അങ്ങനെയുള്ള തെറ്റിദ്ധാരണകളോ അനാവശ്യ പ്രയത്‌നങ്ങളോ ഒന്നുംതന്നെ കാണില്ല. അങ്ങനെയുള്ള തെറ്റിദ്ധരണകളും വ്യവഹാരങ്ങളും തന്നെ ബന്ധം. ജ്ഞാനംകൊണ്ടല്ലാതെ അതെങ്ങനെ നീങ്ങും.

ഞാന്‍, നീ, അവന്‍, ഇവന്‍, സുഖം, ദുഃഖം ഇത്യാദി വ്യത്യസ്തഭാവങ്ങളോ, ഭാവദ്വേഷങ്ങളോ, മദമാത്സര്യങ്ങളോ ഒന്നുംതന്നെ ജ്ഞാനിക്കുണ്ടാവില്ല. അങ്ങനെയുള്ള ജ്ഞാനിയാണ് മുക്തിക്ക് അധികാരിയായിട്ടിരിക്കുന്നത്. കര്‍മങ്ങളെ ത്യജിക്കുന്നതും സ്വീകരിക്കുന്നതും രണ്ടും ബന്ധകാരണമാണ്. അതിനാല്‍ ജ്ഞാനി ത്യജിക്കുകയോ സ്വീകരിക്കുകയോ രണ്ടും ചെയ്യുന്നില്ല. കര്‍മം ചെയ്താലും ഇല്ലെങ്കിലും എപ്പോഴും അകര്‍ത്താവായിട്ടായിരിക്കുന്നു ജ്ഞാനി.

എന്തുചെയ്താലും അനുഭവിച്ചാലും ഇല്ലെങ്കിലും എപ്പോഴും അഭോക്താവും അകര്‍ത്താവുമായിട്ടിരിക്കുന്നവന്‍ നിസംഗനാണ്. അദ്ദേഹം മുക്തിക്ക് അധികാരിയുമാണ്. അസംഗജീവിതംകൊണ്ടും ഒരാളുടെ എല്ലാ കര്‍മബന്ധങ്ങളും അറ്റുപോകും. മാത്രമല്ല കാലംകൊണ്ട് മുക്തിക്ക് അധികാരിയായിത്തീരുകയും ചെയ്യും. അതിനാല്‍ അസംഗിയായിട്ടാണ് ജീവിക്കേണ്ടത്. ജ്ഞാനികളൊക്കെ അങ്ങനെയാണ് ചെയ്യുന്നത്. വീണ്ടും വീണ്ടും ജനനമരണങ്ങളെ പ്രാപിക്കുന്നതും കൃമികീടാദിയോനികളില്‍ പോകേണ്ടിവരുന്നതുമൊക്കെ സംഗത്തിന്റെ വിലാസമല്ലാതെ മറ്റെന്താണ്?

എല്ലാ അറിവുകളും വിവേകവുമുള്ള മനുഷ്യനായി കുറെക്കാലം ജീവിച്ചിട്ട് കൃമികീടാദിക്ഷുദ്രജീവിതങ്ങളിലേക്ക് ഇറങ്ങിവരേണ്ടിവരുന്നത് എത്ര കഷ്ടമാണ്. എന്നാല്‍ നിസംഗ ജീവിതമില്ലാതിരുന്നതുകൊണ്ടും നാനാതരത്തിലുള്ള സങ്കല്‍പങ്ങളുടെ വളര്‍ച്ചകൊണ്ടും തെറ്റിദ്ധാരണകളെക്കൊണ്ടും പലപ്പോഴും പലര്‍ക്കും അങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരുന്നു. കര്‍തൃത്വഭോക്തൃത്വങ്ങളും വിഷയസംഗങ്ങളുമാണ് അതിന് ഹേതു. സമുദ്രത്തില്‍ തിരമാലകളെന്നപോലെയാണ് ആത്മാവാകുന്ന ചിദാകാശത്തില്‍ ജീവികള്‍ അവസാനമില്ലാതെ പൊന്തുകയും താഴുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്നത്. അതിന്റെ ഹേതുവാകട്ടെ വിഷയസംഗം മാത്രവുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

India

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് 11 പേർ മരിച്ചു : അന്വേഷണം പ്രഖ്യാപിച്ചു

Kerala

പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്വേഷണം

Kerala

സിപ് ലൈന്‍ അപകടത്തില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്നും പണവും ആഭരണങ്ങളും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

പട്ടികജാതി വിഭാഗത്തിലെ യുവാവിന് ക്രൂര മര്‍ദ്ദനം: 4 പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട്

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

തിരുവോണദിവസം ആലപ്പുഴയിലെ ഹോട്ടലില്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്തു

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.